ഓഫീസർ സ്കെയിൽ രണ്ട്, സ്പെഷലിസ്റ്റ് ഓഫീസർ
രാജ്യത്തെ വിവിധ ഗ്രാമീണ്‍ ബാങ്കുകളിൽ ഓഫീസർ സ്കെയിൽ രണ്ട്, സ്പെഷലിസ്റ്റ് ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനു യോഗ്യത നേടുന്നതിനുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഐബിപിഎസ് പൊതുപരീക്ഷ ഓഗസ്റ്റ്- ഒക്ടോബർ മാസങ്ങളിൽ നടത്തും.

1,444 തസ്തികയിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അഗ്രികൾച്ചർ ഓഫീസർ, മാർക്കറ്റിംഗ് ഓഫീസർ, ട്രഷറി മാനേജർ, ലോ ഓഫീസർ, ചാർട്ടേഡ് അക്കൗണ്ടന്‍റ്, ഐടി, ജനറൽ ബാങ്കിംഗ് ഓഫീസർ തസ്തികകളിലാണ് ഒഴിവ്.

യോഗ്യത
ജനറൽ ബാങ്കിംഗ് ഓഫീസർ: അംഗീകൃത സർവകലാശാലയിൽനിന്ന് 50 ശതമാനം മാർക്കോടെ ബിരുദം. ബാങ്കിംഗ്, ഫിനാൻസ്, മാർക്കറ്റിംഗ്, അഗ്രിക്കൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, അനിമൽ ഹസ്ബെൻഡറി, വെറ്ററിനറി സയൻസ്, അഗ്രികൾച്ചർ എൻജിനിയറിംഗ്, പിസികൾച്ചർ, അഗ്രിക്കൾച്ചർ മാർക്കറ്റിംഗ് ആൻഡ് കോ-ഓപ്പറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെന്‍റ്, ലോ, ഇക്കണോമിക്സ്, അക്കൗണ്ടൻസി ബിരുദമുള്ളവർക്ക് മുൻഗണന.
ബാങ്കിലോ ധനകാര്യസ്ഥാപനത്തിലെ ഓഫീസർ തസ്തികയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

മാനേജർ (ഐടി):
ഇലക്‌ട്രോണിക്സ്/ കമ്യൂണിക്കേഷൻ/ കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ അന്പതുശതമാനം മാർക്കോടെ എൻജിനിയറിംഗ് ബിരുദം. ഒരു വർഷത്തെ പ്രവൃത്തിപരിചയം.

ചാർട്ടേഡ് അക്കൗണ്ടന്‍റ്:
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യയിൽനിന്ന് സിഎ. ഒരു വർഷത്തെ പ്രവൃത്തിപരിചയം.

ലോ ഓഫീസർ:
അംഗീകൃത സർവകലാശാലയിൽനിന്ന് നിയമത്തിൽ 50 ശതമാനം മാർക്കോടെ ബിരുദം. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

ട്രഷറി മാനേജർ:
ചാർട്ടേഡ് അക്കൗണ്ടന്‍റ് അല്ലെങ്കിൽ എംബിഎ ഫിനാൻസ്. ഒരു വർഷത്തെ പ്രവൃത്തിപരിചയം.

മാർക്കറ്റിംഗ് ഓഫീസർ:
അംഗീകൃത സർവകലാശാലയിൽനിന്ന് എംബിഎ. ഒരു വർഷത്തെ പ്രവൃത്തിപരിചയം.

അഗ്രിക്കൾച്ചർ ഓഫീസർ:
അംഗീകൃത സർവകലാശാലയിൽനിന്ന് അഗ്രിക്കൾച്ചർ/ ഹോർട്ടികൾച്ചർ/ അനിമൽ ഹസ്ബെൻഡറി/ ഫോറസ്ട്രി/ വെറ്ററിനറി സയൻസ്/ അഗ്രിക്കൾച്ചർ എൻജിനിയറിംഗ്/പിസികൾച്ചർ എന്നിവയിൽ അന്പതു ശതമാനം മാർക്കോടെ ബിരുദം. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 21- 32 വയസ്. അപേക്ഷകർ 03.06.1986 നും 31.05.1997 നും മധ്യേ (രണ്ടു തീയതിയും ഉൾപ്പെടെ) ജനിച്ചവരാകണം. കൂടുതൽ വിവരങ്ങൾക്ക്www.ibps.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ രണ്ട്.