നായികമാരെ അവഹേളിച്ചു; ടൈഗർ ഷ്റോഫ് വിവാദത്തിൽ
Tuesday, July 11, 2017 4:01 AM IST
സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതിന് രാഷ്്ട്രീയ നേതാക്കളും സിനിമാ താരങ്ങളുമൊക്കെ വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരം ടൈഗർ ഷ്റോഫിനും കിട്ടിയിരിക്കുന്നു പണി. കൂടെ അഭിനയിക്കുന്ന നായികമാരുടെ ശരീരത്തെ മെത്തയുമായി ഉപമിച്ചതാണ് ടൈഗർ ഷ്റോഫിന് വിനയായത്. പരാമർശത്തിനെതിരേ സോഷ്യൽ മീഡിയയിൽ ഫെമിനിസ്റ്റുകൾ എത്തിക്കഴിഞ്ഞു.

പുതിയ ചിത്രമായ മുന്ന മിഷേലിന്‍റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് ടൈഗർ ആ വാക്ക് ഉപയോഗിച്ചത്. കൂടെ അഭിനയിച്ച നായികമാരുടെ ശരീരത്തെ മെത്ത എന്ന് വിശേഷിപ്പിച്ചുകൊണ്ട് മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ നടൻ സംസാരിച്ചു.

മുൻനിര നായികമാർക്കൊപ്പം അഭിനയിക്കാത്തതിൽ ഞാനൊരിക്കലും നിരാശപ്പെട്ടിട്ടില്ല. ശ്രദ്ധ കപൂറിനെയും ജാക്വിലിൻ ഫെർണാണ്ടസിനെയും പോലുള്ള സുന്ദരികളായ നായികമാർക്കൊപ്പം ഞാൻ അഭിനയിച്ചു. സിനിമയുടെ കാസ്റ്റിങിൽ ഞാൻ ഇടപെടാറില്ല. എനിക്ക് സമീപമുള്ള ചെറുമെത്തയെക്കുറിച്ച് ചിന്തിക്കാറില്ല. തിരക്കഥയും എന്‍റെ കഥാപാത്രവുമാണ് പ്രധാനം. നായികമാരുടെ ശരീരത്തെ ടൈഗർ ഷ്റോഫ് ചെറുമെത്ത എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. പാഡിങ് (padding) എന്ന വാക്കാണ് ഇതിനായി നടൻ ഉപയോഗിച്ചത്.

ഏറ്റവും സെക്സിയായ വാക്കാണ് ഇത് എന്ന് പറഞ്ഞുകൊണ്ടാണ് ചില സ്ത്രീ സംഘടനകൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. എന്തായാലും ഈ വിഷയത്തോട് ഇതുവരെ ജാക്വിലിൻ ഫെർണാണ്ടസോ, ശ്രദ്ധ കപൂറോ പ്രതികരിച്ചിട്ടില്ല. ഭാഗി എന്ന ചിത്രത്തിലാണ് ശ്രദ്ധയും ടൈഗർ ഷ്റോഫും ഒന്നിച്ചഭിനയിച്ചത്. ചിത്രം മികച്ച വിജയം നേടിയിരുന്നു. ജാക്വിലിനൊപ്പം അഭിനയിച്ച എ ഫ്ളൈയിങ് ജറ്റ് എന്ന ചിത്രവും ബോക്സോഫീസ് വിജയം നേടി.

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിന് നടനെക്കൊണ്ട് മാപ്പുപറയിപ്പിക്കും എന്ന നിലപാടിലാണ് ചില ഫെമിനിസ്റ്റുകൾ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ നടൻ ഒരിക്കലും ഒരു മോശം ഉദ്ദേശം വച്ചുകൊണ്ടല്ല ആ വാക്ക് പ്രയോഗിച്ചത് എന്ന് അനുകൂലിക്കുന്നവരുമുണ്ട്. എന്തായാലും പരാമർശം വിവാദമായതോടെ അത് മുന്ന മിഷേൽ എന്ന സിനിമയ്ക്ക് ഉപകരിച്ചു എന്ന് പറഞ്ഞ് ചിലർ രംഗത്ത് എത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.