നാഗചൈതന്യ സാമന്തയെ താലികെട്ടും, രണ്ടുവട്ടം
Monday, July 10, 2017 4:16 AM IST
തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ഒന്നാണ് സാമന്ത-നാഗചൈതന്യ വിവാഹം. ജനുവരിയിൽ ഹൈദരാബാദിൽ വച്ചായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടത്തിയത്. ഒക്ടോബർ ആറിന് ഗോവയിൽ വച്ചാണ് വിവാഹം. വിവാഹത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോൾ മുതൽ ഇവരുടെ ആരാധകരും ആവേശത്തിലാണ്. വിവാഹത്തിന്‍റെ പ്രത്യേകതകളെക്കുറിച്ച് അറിയാനാണ് പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്നത്.

പരന്പരാഗത തെലുങ്ക് ആചാരപ്രകാരമായിരിക്കും ആദ്യം ചടങ്ങുകൾ നടത്തുന്നത്. ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ഈ ചടങ്ങിൽ പങ്കെടുക്കുക. തുടർന്ന് തൊട്ടടുത്ത ആഴ്ചയിൽ ക്രിസ്തീയ ആചാരപ്രകാരവും വിവാഹം നടത്തും. ഗോവയിലെ ഒരു പള്ളിയിൽ വച്ചായിരിക്കും വിവാഹം നടത്തുകയെന്ന് അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവാൻ ഒരുങ്ങുന്നത്. വിവാഹശേഷം അഭിനയത്തോട് വിടപറയുന്ന താരങ്ങളുടെ കൂട്ടത്തിലേക്ക് സാമന്തയും ചേരുമോയെന്നായിരുന്നു പ്രേക്ഷകർ സംശയിച്ചിരുന്നത്. എന്നാൽ വിവാഹശേഷവും അഭിനയം തുടരുമെന്ന് സാമന്ത വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.