അണിയറയിലൊരുങ്ങുന്നത് രണ്ട് കരിന്തണ്ടൻ; ആശയകുഴപ്പത്തിൽ ആരാധകർ
Friday, July 6, 2018 12:10 PM IST
താമരശേരി ചുരത്തിന്‍റെ പിതാവ് കരിന്തണ്ടന്‍റെ ജീവിതം ബിഗ്സ്ക്രീനിൽ ഒരുങ്ങുന്നുവെന്ന വാർത്ത പുറത്തുവന്നിരുന്നു. കരിന്തണ്ടനായി വിനായകനെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലീലാ സന്തോഷാണ്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. ഈ സിനിമയെകുറിച്ചുള്ള വിവരങ്ങളറിയുവാൻ ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴിതാ മറ്റൊരു വാർത്തയെത്തുന്നു.

കരിന്തണ്ടൻ എന്ന പേരിൽ തന്നെ ജി.കെ. ഗോപകുമാർ എന്നയാൾ രണ്ടാഴ്ച്ചകൾക്കു മുന്നേ ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. ഒരു വർഷം മുമ്പേ ഈ ടൈറ്റിൽ രജിസ്റ്റർ ചെയ്തതാണെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്. കുഞ്ഞാലി മരയ്ക്കാറുടെ അവസ്ഥയാണ് കരിന്തണ്ടനെന്നാണ് ഭൂരിഭാഗമാളുകളും അഭിപ്രായപ്പെടുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.