ട്രെയിലറിനു പകരം സോണി പിക്ചേഴ്സ് അപ്‌ലോഡ് ചെയ്തത് മുഴുനീള സിനിമ
Thursday, July 5, 2018 9:50 AM IST
ലോകപ്രശ്സത സിനിമാ നിർമാണക്കന്പനിയായ സോണി പിക്ചേഴ്സിനു പറ്റിയതു വൻ കൈയബദ്ധം! സിനിമയുടെ റെഡ്ബാൻഡ് ട്രെയിലറിനു പകരം മുഴുനീള സിനിമതന്നെ തങ്ങളുടെ യൂ ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്താണ് സോണി പുലിവാലു പിടിച്ചത്. തിയറ്ററിൽ റിലീസ് ചെയ്ത ചിത്രങ്ങളുടെ ഡിവിഡി- സിഡി പതിപ്പുകൾ പുറത്തിറക്കുന്നതിനു മുന്നോടിയായി നൽകുന്ന അറിയിപ്പാണ് റെഡ് ബാൻഡ് ട്രെയിലറുകൾ.

‘കാലി ദി കില്ലർ’എന്ന ക്രൈം ത്രില്ലർ ചിത്രമാണ് അബദ്ധത്തിൽ പുറത്തായത്. 2017 നവംബറിലായിരുന്നു ഈ ചിത്രത്തിന്‍റെ തിയറ്റർ‌ റിലീസ്. ഇതിന്‍റെ ഡിവിഡി ഇറക്കുന്നതിന്‍റെ ട്രെയിലറിനു പകരമാണ് സിനിമ അപ്‌ലോഡ് ചെയ്തത്. അപ്‌ലോഡ് ചെയ്ത് എട്ടു മണിക്കൂറിനു ശേഷമാണ് അബദ്ധം തിരിച്ചറിഞ്ഞു ചിത്രം യൂട്യൂബിൽനിന്നു കന്പനി നീക്കം ചെയ്തത്.

സിനിമ എട്ടു മണിക്കൂറോളം നെറ്റിൽ ലഭ്യമായിരുന്നതിനാൽ ഡിവിഡി- സിഡി പതിപ്പുകളിലൂടെ കന്പനിക്കു കിട്ടുമായിരുന്ന വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ, സോണിയുടെ ഭാഗത്തുനിന്ന് ഇതു സംബന്ധിച്ചു പ്രതികരണമുണ്ടായിട്ടില്ല. തിയറ്റർ റിലീസ് കഴിഞ്ഞതു ഭാഗ്യം, അല്ലായിരുന്നെങ്കിൽ സംഭവം കന്പനിക്കു എട്ടിന്‍റെ പണിയാകുമായിരുന്നെന്നാണ് നെറ്റിസൺസിന്‍റെ അഭിപ്രായം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.