സ്വന്തം ശബ്ദം ഉപയോഗിച്ചിട്ടില്ല: അനുഷ്ക
Tuesday, February 13, 2018 9:38 AM IST
അനുഷ്ക ഷെട്ടി സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തിട്ടില്ലത്രേ. എല്ലാ ചിത്രങ്ങളിലും അനുഷ്കയ്ക്ക് ശബ്ദം നൽകിയത് ഡബ്ബ് ആർട്ടിസ്റ്റുകളാണ്. തന്‍റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങൾക്ക് ശബ്ദം നൽകാതെ ഉൾവലിഞ്ഞതിൽ ഒരു കാരണമുണ്ടത്രേ. അതു താരം തന്നെ തുറന്ന് പറയുന്നു.

""എന്‍റെ ശബ്ദം കുട്ടികളെപ്പോലെ മധുരമുള്ളതും വളരെ ചെറിയ ശബ്ദവുമാണ്. അത് വളരെ ബോൾഡായ കഥാപാത്രങ്ങൾക്ക് യോജിക്കുന്നതല്ല. ഒരു കഥാപാത്രം ഹിറ്റാകണമെങ്കിൽ അഭിനയ മികവ് മാത്രം പോര, ശബ്ദവും വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്. അത് കൃത്യമായി ചെയ്തില്ലെങ്കിൽ കഥാപാത്രങ്ങളെ കൊല്ലുന്നതിന് തുല്യമായിരിക്കും. അതിന് ഞാൻ തയാറല്ല''- അനുഷ്ക പറയുന്നു.

അനുഷ്കയുടെ ആരാധകർക്ക് ആർക്കും ഇതുവരെ അറിയാത്ത ഒരു രഹസ്യമായിരുന്നു ഇത്. അതാണിപ്പോൾ താരം തന്നെ തുറന്നു പറഞ്ഞിരിക്കുന്നത്. ദേവസേനയും അരുന്ധതിയും ബാഗമതിയുമെല്ലാം സംസാരിക്കുന്നത് അനുഷ്കയുടെ ശബ്ദത്തിലാണെന്നാണ് ഇതുവരെ പ്രേക്ഷകർ കരുതിയിരുന്നത്.തെന്നിന്ത്യയിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നായിക ഏതെന്നു ചോദിച്ചാൽ എല്ലാവരും രണ്ടാമതൊന്ന് ചിന്തിക്കാതെ ഒറ്റ ശ്വാസത്തിൽ പറയുന്ന പേര് അനുഷ്ക ഷെട്ടിയുടേതായിരിക്കും.

അത് മറ്റൊന്നും കൊണ്ടല്ല അവർ ചെയ്ത കഥാപാത്രങ്ങളും കാഴ്ചവച്ച അഭിനയമികവുമാണ് അനുഷ്കയ്ക്ക് ഈ പദവി ലഭിക്കാൻ കാരണം. ഒരു കഥാപാത്രം സൂപ്പർ ഹിറ്റ് ആകണമെങ്കിൽ അതിലെ താരങ്ങളുടെ അഭിനയയും ശബ്ദവും മാത്രം പോര ആ കഥാപാത്രത്തിന് അനുയോജ്യമായ രൂപവും വേണമെന്ന് അനുഷ്ക വ്യക്തമാക്കുന്നു. ചെയ്യുന്ന കഥാപാത്രത്തിന്‍റെ പൂർണതയ്ക്ക് വേണ്ടി എത്ര കഷ്ടപ്പാടും സഹിക്കാനും അനുഷ്ക തയാറാണ്. അത് താരത്തിന്‍റെ ചിത്രങ്ങൾ കണ്ടാൽ മനസിലാകും.

കഥാപാത്രത്തിന്‍റെ പൂർണതയ്ക്കു വേണ്ടി സീറോ സൈസ് ആയിരുന്ന അനുഷ്ക ബാഹുബലി ആദ്യ ഭാഗത്തിനും വേണ്ടി തന്‍റെ ശരീര ഭാരം വർധിപ്പിച്ചു. അതിനു ശേഷം വ്യത്യസ്തമായ ഗെറ്റപ്പിൽ അടുത്ത ചിത്രത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. അനുഷ്കയുടെ മേക്കോവറാണ് എടുത്തു പറയേണ്ട മറ്റൊരു സംഗതി. തെന്നിന്ത്യയിൽ ഇത്രയും മേക്കോവറിൽ പ്രത്യക്ഷപ്പെടുന്ന താരം ഒരു പക്ഷെ അനുഷ്ക മാത്രമായിരിക്കും.

അനുഷ്കയുടെ ഏറ്റവും പുതിയ ചിത്രമായ ബാഗമതിയിൽ അനുഷ്ക അരുന്ധതിയിലെ ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നതെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വാർത്ത വ്യാജമാണെന്ന് ആവർത്തിച്ച് താരം ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. എന്നാൽ പ്രദർശനത്തിനെത്തിയപ്പോഴാണ് അരുന്ധതിയും ബാഗമതിയും തമ്മിലുള്ള വ്യത്യാസം പ്രേക്ഷകർക്ക് ബോധ്യപ്പെട്ടത്. ചിത്രത്തിൽ ഞെട്ടിക്കുന്ന ഗെറ്റപ്പിലായിരുന്നു താരം എത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.