ഗൗരിയുടെ അതിജീവനത്തിന്‍റെ കഥ
Sunday, January 28, 2018 1:22 PM IST
ജീവിതത്തിൽ വിജയം നേടുവാൻ കയ്പേറിയ അനുഭവങ്ങളോട് പടവെട്ടുവാൻ ഇറങ്ങിത്തിരിച്ച ഗൗരിയുടെ കഥ ആരംഭിക്കുന്നു. പിതാവിന്‍റെ മരണത്തോടെ ഒരു കുടുംബത്തിന്‍റെ ഉത്തരവാദിത്വം സ്വന്തം ചുമലിലേറ്റേിയ ഗൗരി ഒരു വേള ജയിലിൽ വരെ പോരെ പോകുന്നുണ്ട്.

സൂര്യടിവിയിൽ ഇരുപത്തിയൊന്പതാം തിയതി ആരംഭിക്കുന്ന സീരിയൽ രാത്രി ഏഴിനാണ് ഗൗരി സംപ്രേക്ഷണം ചെയ്യുന്നത്. മലയാളം, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള നവമി ഗായകാണ് മിനി സ്ക്രീനിൽ ഗൗരിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ശ്രീ ഗോപി, സേതുലക്ഷമി, സന്തോഷ് ശശിധരൻ, ബിനീഷ് സെബാസ്റ്റ്യൻ എന്നിവരാണ് ഗൗരിയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.