പുത്തൻപണത്തിലെ മുത്തുവേൽ-ഗ്രാമികയുടെ സ്വന്തം സ്വരാജ്..
Thursday, April 13, 2017 7:01 AM IST
രഞ്ജിത്ത് - മമ്മൂട്ടി ടീമിന്‍റെ പുത്തൻപണത്തിലൂടെ സിനിമയിലെത്തിയതിന്‍റെ സന്തോഷത്തിലാണ് നാവായിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി സ്വരാജ് ഗ്രാമിക. മമ്മൂട്ടി അവതരിപ്പിച്ച നിത്യാനന്ദഷേണായിക്കൊപ്പംതന്നെ ശക്തമായ കഥാപാത്രമാണ് സ്വരാജിന്‍റെ മുത്തുവേലും. നാടകപ്രവർത്തകനും അധ്യാപകനുമായ അച്ഛൻ ബൈജു ഗ്രാമികയുടെ നാടകസംഘത്തിലൂടെ ഒന്പതാം വയസിൽ അരങ്ങിലെത്തി. നാടകപ്രവർത്തകനായ മണിവർണനാണ് സ്വരാജിന്‍റെ സിനിമാപ്രവേശത്തിനു വഴിയൊരുക്കിയത്. സ്വരാജ് ഗ്രാമികയുടെ ജീവിതവിശേഷങ്ങളിലേക്ക്...



തുടക്കം നാടകങ്ങളിലൂടെ...

തിരുവനന്തപുരം നാവായിക്കുളം വെട്ടിയറയിൽ പ്രവർത്തിക്കുന്ന ഗ്രാമിക നാടക പഠന സംഘത്തിലെ നാടകങ്ങളിലാണ് ആദ്യമായി അഭിനയിച്ചത്. സുരേഷ് ബാബു ശ്രീസ്ഥ രചനയും വക്കം സുനിൽ സംവിധാനവും നിർവഹിച്ച പഥേർ പാഞ്ജലി എന്ന നാടകത്തിൽ അപ്പുവായി അഭിനയിച്ചു തുടക്കം. ആദ്യ അവതരണം 2012 മേയ് 21ന് പ്രിയനന്ദനൻ, ഡി. വിനയചന്ദ്രൻ, കുരീപ്പുഴ ശ്രീകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ വെട്ടിയറ ഗവ. എൽപിഎസ് ഗ്രൗണ്ടിൽ. തുടർന്ന് ഏഴു നാടകങ്ങളിലായി 150 ൽപ്പരം വേദികളിൽ.

അഭിലാഷ് സംവിധാനം ചെയ്ത അക്വാറീജിയ, സുജിത് ലാൽ സംവിധാനം ചെയ്ത നോട്ടീസ് വണ്ടി എന്നീ ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചു. കേരളസംഗീത നാടക അക്കാദമിയുടെ സഹായത്തോടെ കേരളത്തിലുടനീളം നാടകം കളിച്ചു. പ്രാദേശിക സമിതികൾ നടത്തിയ മത്സരങ്ങളിൽ മികച്ച നടനായി പലവട്ടം തെരഞ്ഞെടുക്കപ്പെട്ടു. കേരള സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി മൂന്നുവർഷം ജില്ലയിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനശാസ്ത്രമേളയിൽ തുടർച്ചയായി മൂന്നുവർഷം തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച് ശാസ്ത്രപരീക്ഷണ മത്സരത്തിൽ വിജയിയായി.




പുത്തൻപണത്തിലേക്കുള്ള വഴി...

പുത്തൻപണത്തിലെ കഥാപാത്രത്തിന് അനുയോജ്യനായ ഒരു കുട്ടിയെ രഞ്ജിത് സാർ തേടുന്നുവെന്ന് അറിഞ്ഞ് നാടകപ്രവർത്തകനായ മണിവർണനാണ് എന്നെ അദ്ദേഹത്തിന്‍റെയടുത്തു കൊണ്ടുപോയത്. ഞങ്ങൾ നാടകം കളിക്കുന്നത് മണിവർണൻ ചേട്ടൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ നാടക ക്യാന്പുകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. മണിവർണൻ ചേട്ടൻ വാട്സാപ്പിലൂടെ അയച്ചുകൊടുത്ത നാടകരംഗങ്ങളുടെ ചില ക്ലിപ്പിംഗുകൾ രഞ്ജിത്ത് സാർ നേരത്തേ കണ്ടിരുന്നു. കോഴിക്കോടു പോയി രഞ്ജിത്ത് സാറിനെ നേരിട്ടു കണ്ടപ്പോൾ അദ്ദേഹം കുറച്ചുനേരം സംസാരിച്ചു. അഭിനയത്തെക്കുറിച്ചായിരുന്നില്ല സംസാരം. അഭിനയിക്കാൻ പറഞ്ഞതേയില്ല. വ്യക്തിപരമായ കാര്യങ്ങളും പഠന കാര്യങ്ങളുമൊക്കെ സംസാരത്തിനിടയിൽ കടന്നുവന്നു. ഒരാഴ്ച കഴിഞ്ഞപ്പോഴാണ് എന്നെ സിനിമയിലെടുത്തതായി അറിഞ്ഞത്. മണിവർണൻ ചേട്ടനാണു വിളിച്ചുപറഞ്ഞത്. കൂട്ടുകാരൊടും നാട്ടുകാരോടുമെല്ലാം പറഞ്ഞു. ഇത്ര പ്രാധാന്യമുള്ള വേഷമാണെന്ന് അപ്പോൾ അറിയില്ലായിരുന്നു.




പുത്തൻപണത്തിലെ കഥാപാത്രത്തെക്കുറിച്ച്...

എന്‍റെ കഥാപാത്രത്തിന്‍റെ പേര് മുത്തുവേൽ. എല്ലാവരും മുത്തു എന്നാണു വിളിക്കുന്നത്. മുത്തുവും അമ്മയും തമിഴ്നാട്ടിൽ നിന്നു കൊച്ചിയിലേക്ക് എത്തുകയാണ്. അപ്പോൾ അവർക്കു നേരിടേണ്ടിവരുന്ന പ്രതിസന്ധികളാണു കഥയിൽ ആവിഷ്കരിക്കുന്നത്. മുന്പു ഞാൻ നാടകങ്ങളിൽ ചെയ്ത കഥാപാത്രങ്ങളുമായി മുത്തുവേലിന് സാദൃശ്യമൊന്നുമില്ല. വീട്ടുപണിയെടുത്താണ് മുത്തുവിന്‍റെ അമ്മ ചെലവിനുളള പണം കണ്ടെത്തുന്നത്. ഇനിയയാണ് മുത്തുവേലിന്‍റെ അമ്മയായി അഭിനയിച്ചത്. മുത്തുവേൽ സ്കൂളിലൊന്നും പോകുന്നില്ല. കറങ്ങിനടക്കലാണ് ഇഷ്ടം. അതിനിടെയാണ് മമ്മൂക്ക അവതരിപ്പിച്ച നിത്യാനന്ദ ഷേണായിയുമായി സൗഹൃദത്തിലാകുന്നത്. മമ്മുക്കയ്ക്ക് ഒപ്പം ആദ്യാവസാനമുള്ള കഥാപാത്രം.




സംവിധായകൻ രഞ്ജിത്തിനൊപ്പം...

സാർ നല്ല ഫ്രണ്ട്‌ലിയാണ്. അഭിനയിക്കേണ്ട സീനുകളെക്കുറിച്ചു വിശദമായി പറഞ്ഞുതന്നിരുന്നു. അഭിനയിച്ചു കാണിക്കില്ല. എന്താണു ചെയ്യേണ്ടതെന്നു പറഞ്ഞുതരും. ഷൂട്ടിനിടെ ഒരിക്കൽപോലും സാർ ദേഷ്യപ്പെട്ടിട്ടില്ല. നല്ല കംഫർട്ടായിരുന്നു.

നാടകത്തിൽ നിന്നു സിനിമയിലെത്തിയപ്പോൾ...

നാടകം ജീവിതത്തിലൂടെ കടന്നുപോവുകയാണ്. അതിൽ ആക്‌ഷനും കട്ടും ഒന്നുമില്ല. മുത്തുവേൽ എന്ന കഥാപാത്രം നാടകത്തിലാണു ചെയ്യകയെങ്കിൽ ഇതുപോലെ ആയിരിക്കില്ല. നാടകത്തിലും സിനിമയിലും നടനു സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അഭിനയം വ്യത്യസ്തമാണ്.




മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങൾ..

മമ്മൂക്കയും നല്ല ഫ്രണ്ട്‌ലി ആയിരുന്നു. ഈ സിനിമയുടെ പൂജയ്ക്കു പോയപ്പോൾ രഞ്ജിത്ത്സാറാണ് മമ്മൂക്കയെ പരിചയപ്പെടുത്തിയത്. രണ്ടാമതു ടീസറിലുള്ള സീനാണ് മമ്മൂക്കയുമൊത്ത് പുത്തൻപണത്തിൽ ആദ്യമായി ചെയ്തത്. കൊച്ചിയിലായിരുന്നു ആ സീൻ ചിത്രീകരിച്ചത്. ഗോവയിലും ഷൂട്ടിംഗ് ഉണ്ടായിരുന്നു. അവിടയെും മമ്മൂക്കയ്ക്ക് ഒപ്പമായിരുന്നു. മമ്മൂക്ക അഭിനയവുമായി ബന്ധമുള്ള പല കാര്യങ്ങളും പറഞ്ഞുതന്നു. നാടകപ്രവർത്തനങ്ങളെക്കുറിച്ചു ചോദിച്ചു. സെറ്റിൽവച്ച് മമ്മൂക്ക എന്‍റെ ഓട്ടോഗ്രാഫ് ബുക്കിൽ ഇങ്ങനെ എഴുതി - യാത്ര ആരംഭിച്ചിട്ടേയുള്ളൂ. വഴികളിലെ മുള്ളുകളെയും പൂക്കളായി കരുതി യാത്ര തുടരുക. വിജയാശംസകൾ!




സെറ്റ് അനുഭവങ്ങൾ...

വിശാഖ് ചേട്ടൻ. ഗണപതി ചേട്ടൻ, ഇനിയ ചേച്ചി, നിരഞ്ജന ചേച്ചി എന്നിവരുമായെല്ലാം നല്ല കൂട്ടുകെട്ടായിരുന്നു. ഏറെ സമയവും ഗണിപതിചേട്ടനൊടൊപ്പമായിരുന്നു. വിശാഖ് ചേട്ടനും നല്ല ഫ്രണ്ട്‌ലിയാണ്. കാര്യങ്ങളൊക്കെ ചോദിക്കും. അദ്ദേഹവും നാടകപ്രവർത്തകനാണല്ലോ. നാടകത്തെപ്പറ്റി ചോദിച്ചു. നല്ല ഉപദേശങ്ങൾ തന്നിരുന്നു. നല്ലൊരു കൂട്ടുകാരനാണ്. ഇപ്പോഴും ഞങ്ങൾ നല്ല കൂട്ടുകാരാണ്.

നാടകവും പഠനവും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകുന്നു...?

നാടകം ഞങ്ങൾ കളിക്കും. പഠിക്കാനുള്ളതു നേരത്തേ പഠിച്ചു വയ്ക്കും. ക്രിസ്മസ് പരീക്ഷയ്ക്കുള്ളത് ഓണത്തിനു തന്നെ പഠിച്ചുവയ്ക്കും. പരീക്ഷയാകുന്പോൾ വീണ്ടും റഫർ ചെയ്യും. സ്കൂളിൽ എല്ലാ ടീച്ചർമാരും സപ്പോർട്ടാണ്. സ്വയം പഠിക്കുകയാണു ചെയ്യുന്നത്. ട്യൂഷനൊന്നും പോകുന്നില്ല. മലയാളം മീഡിയത്തിലാണു പഠനം. നാടകത്തിനു പോകുന്പോൾ കുറച്ചു ക്ലാസുകളളൊക്കെ നഷ്ടമാവും. പുത്തൻപണം ഷൂട്ടിംഗിനു പോയപ്പോഴും കുറച്ചു ക്ലാസുകൾ നഷ്ടമായിരുന്നു.




കൂട്ടുകാരുടെ പിന്തുണ...

മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുകയാണെന്നു കൂട്ടുകാർക്ക് അറിയാമായിരുന്നു. പക്ഷേ, ഇത്ര പ്രാധാന്യമുള്ള കാരക്ടറാണെന്ന് അറിയില്ലായിരുന്നു. ഗ്രാമികയിലുള്ള കൂട്ടുകാർ, രംഗശാലയിലെ പ്രവർത്തകർ, മറ്റു കൂട്ടുകാർ തുടങ്ങിയവർക്കൊപ്പമാണു ഞാൻ പടം കണ്ടത്. സിനിമ കണ്ടിട്ടു സംവിധായകൻ പത്മകുമാർ സാർ വിളിച്ചിരുന്നു. രഞ്ജിത്ത്സാറിനെ സിനിമയ്ക്കു ശേഷം ഞാൻ വിളിച്ചിരുന്നു.

നാടക അഭിനയത്തിനൊപ്പം എഴുത്തുമുണ്ടോ...?

ഇതുവരെ നാടകം എഴുതിനോക്കിയിട്ടില്ല. നാടകമെഴുതാൻ ആഗ്രഹമുണ്ട്. ഇനി എഴുതും.

ജീവിതത്തിൽ എന്താണ് ആഗ്രഹം..

നല്ല മനുഷ്യനായി ജീവിക്കുക എന്നതാണ് എന്‍റെ ആഗ്രഹം. ആക്ടർ ആകണം. സിനിമയിലാണെങ്കിലും നാടകത്തിലാണെങ്കിലും എനിക്ക് അഭിനയിക്കണം. പഠനവും ജീവിതവും ഒന്നു തന്നെയാണല്ലോ.

പുതിയ നാടകം..

പുത്തൻപണത്തിന്‍റെ ഷൂട്ടിംഗ് കാരണം ഇടയ്ക്കു നാടകത്തിനു ചെറിയ ബ്രേക്ക് നല്കിയിരുന്നു. ഇനി ഇപ്പോൾ ഉടനെ തുടങ്ങും പുതിയ നാടകം. സ്റ്റേറ്റിൽ വിജയം നേടിയ മത്തി എന്ന നാടകത്തിന്‍റെ രചയിതാവ് റിനോ ജോസഫാണു പുതിയ നാടകം ചെയ്യുന്നത്.

പുതിയ ചിത്രങ്ങൾ...

ചില അന്വേഷണങ്ങൾ വന്നിട്ടുണ്ട്. ഒക്ടോബറിലേക്ക് പുതിയ സിനിമകൾ ചെയ്തു തുടങ്ങാൻ സാധ്യതയുണ്ട്. സ്കൂൾ പഠനവും സ്റ്റേജും സിനിമയും ഒന്നിച്ചുകൊണ്ടുപോകണമെന്നു വിചാരിക്കുന്നു.




ഇഷ്ടങ്ങൾ..

സിനിമകൾ കാണാറുണ്ട്. ക്ലാസിക് സിനിമകളും മജീദ് മജീദിയുടെ കളർ ഓഫ് പാരഡൈസ് തുടങ്ങിയ ഇറാനിയൻ സിനിമകളും ഇഷ്ടമാണ്. മലയാളത്തിലെ ക്ലാസിക് സിനിമകളും കാണാറുണ്ട്. വായിക്കാറുണ്ട്. ബഷീറിന്‍റെ കഥകൾ ഒരുപാടു വായിച്ചിട്ടുണ്ട്. സന്തോഷ് എച്ചിക്കാനത്തിന്‍റെ പുസ്തകങ്ങൾ വായിക്കാറുണ്ട്. അദ്ദേഹത്തിന്‍റെ കൊമാല എന്ന കഥ വായിച്ചിട്ടുണ്ട്. അതിനെ നാടകമാക്കണമെന്നു തോന്നിയിട്ടുണ്ട്. സന്തോഷ് എച്ചിക്കാനത്തിന്‍റെ ഒരു കഥ ഞങ്ങൾ നാടകമാക്കിയിട്ടുണ്ട്. ക്രിക്കറ്റും ഫുട്ബോളും കളിക്കാൻ ഇഷ്ടമാണ്.

പുത്തൻപണത്തിലെ പ്രചോദനങ്ങൾ...

മമ്മൂക്കയും സിദ്ധിഖ് സാറുമൊക്കെ അഭിനയിക്കുന്നതു സെറ്റിൽ ഞാൻ കാണുകയായിരുന്നു. അപ്പോൾ അഭിനയിക്കാൻ താത്പര്യം തോന്നി.

വീട്ടിൽ നിന്നുള്ള പിന്തുണ..

വീട്ടിൽ നിന്നു നല്ല പ്രോത്സാഹനമാണ്. ഞാൻ ജനിക്കുന്നതിനും മുന്പേ അച്ഛൻ തുടങ്ങിയ ഗ്രാമികയിലൂടെയാണു ഞാൻ നാടകത്തിൽ വന്നത്.

വീട്ടുവിശേഷങ്ങൾ...

അച്ഛൻ ബൈജു ഗ്രാമിക ചാത്തന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകൻ. നാടകപ്രവർത്തകനാണ്. ഗ്രാമിക നാടകസംഘത്തിന്‍റെ ചെയർമാൻ. അമ്മ മായാകുമാരി മലപ്പുറം കോക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപിക. സഹോദരൻ ഭഗത് നാവായിക്കുളം ഗവ. എൽപിഎസിലെ മൂന്നാം ക്ലാസ് വിദ്യാർഥി.

പ്രേക്ഷകരോടു പറയാനുള്ളത്..

പുതിയ കറൻസിയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ആദ്യമായി പുറത്തിറങ്ങിയ സിനിമ ആയിരിക്കാം പുത്തൻപണം. ഫാമിലി എന്‍റർടെയ്നറാണ്. ത്രില്ലറാണ്. കോമഡിയുണ്ട്. പുത്തൻപണം സിനിമ തിയറ്ററുകളിൽ പോയി കാണുക. ഇതൊരു വൻവിജയമാക്കി മാറ്റുക. മുത്തുവേലിനെ ഇഷ്ടപ്പെടുക. വിലയിരുത്തുക. അഭിപ്രായങ്ങൾ അറിയിക്കുക.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.