Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Super Character
അരികെ എന്നും അനുരാധ
Sunday, July 30, 2017 6:02 AM IST
അരികിൽ നിന്ന് പ്രണയം അറിഞ്ഞതാണ് അനുരാധ. അത് അനുഭവിച്ചറിയാൻ അവൾക്കു സാധിച്ചിരുന്നില്ല. എല്ലാം അരികിലുണ്ടായിരുന്നെങ്കിലും അകലെ മാത്രമായിരുന്നു അവളുടെ സ്വപ്നവും പ്രതീക്ഷയുമെല്ലാം. ഒടുവിൽ സൗഹൃദത്തിനും പ്രണയത്തിനുമിടയിലെ അനുഭൂതിയിൽ, ഒരു പ്രതീക്ഷയോടെയാണവൾ തിരിഞ്ഞു നോക്കിയത്. അവിടെ ശാന്തനുവിന്റെ കണ്ണുകൾ അവൾക്കായി കാത്തിരിപ്പുണ്ടായിരുന്നു.
കല്ലുകൊണ്ടൊരു പെണ്ണ്, അഗ്നിസാക്ഷി, അകലെ, ഒരേ കടൽ, ഇലക്ട്ര തുടങ്ങിയ തന്റെ ഓരോ സിനിമകളിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ ഒരുക്കുന്ന സംവിധായകനാണ് ശ്യമ പ്രസാദ്. പതിവു ചിത്രങ്ങളിൽ നിന്നൊക്കെ മാറി സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും മറ്റൊരു ഇടങ്ങളിലൂടെ സഞ്ചരിക്കുന്ന അനുരാധയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു അരികെ.
അനുരാധ, ശാന്തനു, കല്പന എന്നീ മൂന്നു പേരിലൂടെ സഞ്ചരിക്കുന്ന ചിത്രം സ്നേഹത്തിന്റെ മൂന്നു വ്യത്യസ്തങ്ങളായ അനുഭവമാണ് പ്രേക്ഷകർക്കു പകരുന്നത്. മംമ്ത മോഹൻദാസ്, ദിലീപ്, സംവൃത സുനിൽ എന്നിവരാണ് ആ കഥാപാത്രങ്ങളായെത്തിയത്. നിഷേധിക്കപ്പെട്ട സ്നേഹാനുഭവത്താൽ ഈ ലോകത്തു സ്നേഹമില്ലെന്നു വിശ്വസിക്കുന്നവളാണ് അനുരാധ. സുഹൃത്തായ കല്പനയാകട്ടെ സ്നേഹം ഒരു തമാശയായി കാണുന്നു. കല്പനയുടെ കാമുകനായ ശാന്തനു ക്രൂരമായി നിഷേധിക്കപ്പെട്ടിട്ടും സ്നേഹത്തിൽ പിന്നെയും വിശ്വസിക്കുന്നവനാണ്.
ഒറ്റപ്പെടലിന്റേയും കാത്തിരിപ്പിന്റേയും ഇരയായിത്തീർന്നവളാണ് അനുരാധ. കല്പനയുടേയും ശാന്തനുവിന്റേയും പ്രണയത്തിനിടയിലെ മധ്യവർത്തിതയുമാണ് അവൾ. മംമ്ത മോഹൻദാസിന്റെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് അരികെയിലെ അനുരാധ. ലോകത്തിനോടു മുഴുവൻ വിരക്തിയാണ് അവളുടെ മനസിൽ. അനുരാധയുടെ മനസിൽ ഇന്നും അവളുടെ കോളജ് പഠന കാലത്തെ പ്രണയത്തിന്റെ ഓർമ്മകളുണ്ട്. കാത്തിരിപ്പിന്റെ അവശേഷിപ്പുണ്ട്.
കുറച്ച് അന്തർമുഖനും അബ്രാഹ്മണനും ഇടത്തരം സാന്പത്തിക ജീവിതാവസ്ഥയിലൂടെ പോകുന്ന ശാന്തനുവും സന്പന്ന ബ്രാഹ്മണ കുടുംബത്തിലേതും ശാന്തനുവിനു നേരെ വിപരീത സ്വഭാവമുള്ള കല്പനയുടേയും പ്രണയത്തിനരുകിലാണ് അനുരാധ. എന്നാൽ ഏറെ നിഗൂഢതകളിലൂടെയാണ് അവളുടെ ജീവിതം. അനുഭവമാണ് ഈ ലോകത്തിൽ സ്നേഹമില്ലെന്ന് അവളെ പഠിപ്പിച്ചത്. തന്നെ നോക്കുന്ന ലോകത്തിന്റെ കണ്ണുകളിലും കാമത്തിന്റെ നിഴലുകൾ മാത്രമാണ് അവൾ കണ്ടത്. അയൽപക്കത്തെ പയ്യനിൽ, വഴിയരികിലെ മുഖങ്ങളിൽ, സുഹൃത്തിന്റെ ഭർത്താവിൽ എല്ലാം ആ അനുഭവം മാത്രം. എന്നാൽ ശാന്തനുവിന്റേയും കല്പനയുടേയും പ്രണയം അവളിൽ സന്തോഷം നൽകുന്നു. ഈ ലോകത്തിൽ സ്നേഹമില്ലെന്നു പറയുന്പോഴും ഒരു സ്നേഹം കൊതിക്കുന്ന മനസാണ് അവളുടേതെന്ന് അനുരാധ പറയാതെ പറയുന്നു.
ശാന്തനുവിന്റെ പ്രണയ കത്തുകൾക്കു കല്പന മറുപടിയെഴുതിക്കുന്നത് അനുരാധയെക്കൊണ്ടാണ്. അതുകൊണ്ടുതന്നെ ശാന്തനുവിനെ കല്പനയേക്കാൾ അനുരാധയ്ക്ക് അറിയാമായിരുന്നു. ഒരിക്കൽ ശാന്തനുവിനെ കാണാൻ കല്പനയ്ക്കൊപ്പം എത്തുന്പോൾ തലേന്നുവരെ അയാൾക്കു പനിയായിരുന്നോ എന്നു ചോദിച്ചറിയുന്നത് അനുരാധയാണ്. എന്നാൽ അവരുടെ ഇടയിൽ നിന്നു മാറിനിൽക്കാൻ ശ്രമിക്കുകയും ചെയ്തു. ഒരിക്കൽ തങ്ങൾക്കൊപ്പം സമയം ചിലവഴിക്കാൻ ശാന്തനുവും അനുരാധയെ വിളിക്കുന്പോൾ അതു നിഷേധിച്ച് നടന്നു നീങ്ങുന്നു. എങ്കിലും ഒരു പുനർചിന്തയിൽ തിരിഞ്ഞു നോക്കുന്പോൾ തനിക്കായി കാത്തിരിക്കുന്ന ശാന്തനുവിനെ പ്രതീക്ഷിച്ചെങ്കിലും ശൂന്യതയായിരുന്നു മിച്ചം. അപ്പോഴും അവൾ സ്വയം പുഞ്ചിരിച്ചു.
പിന്നീട് കല്പനയുടെ സ്നേഹം നഷ്ടപ്പെട്ടു നിൽക്കുന്ന ശാന്തനുവിനെ ആശ്വസിപ്പിക്കാൻ ആ കടൽത്തീരത്ത് അവളെത്തി. ആശ്വാസത്തിന്റേയും നിർവികാരതയുടേയും ഒടുവിൽ ശാന്തനുവിനു തന്റെയുള്ളിലെവിടയോ അറിയാതെ കിടന്ന അനുരാധയോടുള്ള സ്നേഹത്തിനെ തിരിച്ചറിയുന്നു. എന്നാൽ അവളുടെ ചിന്തയിൽ ലോകത്തിനോടുള്ള വിരക്തി അവിടെ നിന്നും പെട്ടെന്നു നടന്നു പോകാൻ പ്രേരിപ്പിച്ചു. ശാന്തനു തന്റെ അരികിലുള്ള സ്നേഹത്തിനെ തിരിച്ചറിഞ്ഞപ്പോൾ അനുരാധയിലേക്ക് സ്നേഹത്തിന്റെ പുതിയ സ്പർശമാണ് പകർന്നു കിട്ടുന്നത്. നടന്നകലാൻ ശ്രമിച്ച് പാതിവഴിയിൽ വീണ്ടും അവൾ തിരിഞ്ഞു നോക്കുന്പോൾ ശാന്തനു അവൾക്കു വേണ്ടി പ്രതീക്ഷിച്ചു അവിടെ കാത്തു നിൽക്കുന്നു. ആ നിമിഷം ലോകത്തിനോട് അവൾക്കു സ്നേഹം തോന്നി. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആ മനസ് തയാറായി. അറിയാതെ പോയ അരികിലുള്ള സ്നേഹം ഇരുവരിലേക്കും പകർന്നൊഴുകി.
അനൂപ് ശങ്കർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അച്ഛന്റെ മറുപടിയുമായി പിൻഗാമി
ഒരു പരാജയത്തിന്റെ രജതജൂബിലിയിലൂടെയാണ് മലയാള സിനിമ ഈ വർഷം കടന്നു പോകുന്
പൂക്കാലം വന്നപ്പോൾ
ഒരു കുടുംബ ജീവിതത്തിന്റെ വേർപിരിയലിൽ നിസഹായരായി പോകുന്ന കുറച്ചു ബാല്യങ്ങള
പത്തി വിടർത്തി പാമ്പ് ജോസ്
ബിജു മേനോൻ എന്ന നടൻ ഇന്നു പ്രേക്ഷകരുടെ പ്രിയ നായകനാണ്. കോമഡിയിലും ആക്ഷകനില
കടിഞ്ഞാണില്ലാത്ത കാട്ടുകുതിര
കടിഞ്ഞാണില്ലാത്ത കാട്ടുകുതിരയെ പോലെയായിരുന്നു കൊച്ചുവാവയുടെ ജീവിതം. അയാൾ മ
നിത്യയൗവനം തേടി വയനാടൻ തമ്പാൻ
മിത്തുകളും പുരാണ ഇതിഹാസങ്ങളും സിനിമകളാകുന്പോൾ കാഴ്ചാനുഭവത്തിൽ പുതിയ രസം പ
സിന്ധു, ഞാൻ എന്നും ഏകനാണ്..
തന്റെ പ്രണയിനിയെ "മൃദുലേ... ഹൃദയ മുരളിൽ ഒഴുകി വാ’ എന്നു സ്നേഹവായ്പോടെ വിളിക
പവിത്രം, ചേട്ടച്ഛന്റെ ഹൃദയം
ചായക്കൂട്ടുകളുടെ അലങ്കാരമില്ലാതെ നടനഭാവത്തെ വിതറുന്പോഴാണ് അനുവാചകരുടെ മ
യവനികയിലെ തബലിസ്റ്റ് അയ്യപ്പൻ
കേൾവികേട്ടൊരു തബലിസ്റ്റാണ് അയ്യപ്പൻ. തന്റെ കൈവിരലുകളിൽ തീർക്കുന്ന മാന്ത്രി
ചിരിച്ചട്ടമ്പിയായ ദശമൂലം ദാമു
വെള്ളിത്തിരയിൽനിന്നും ഹൃദയത്തിൽ ഇടം പിടിച്ച നിരവധി കഥാപാത്രങ്ങൾ നമുക്കുണ്ട്.
ജനനായകൻ കൃഷ്ണകുമാർ
ജനപ്രിയ നായകൻ എന്ന പട്ടത്തിന് എന്നും മലയാളത്തിൽ അർഹനായ നടനാണ് ദിലീപ്. കോമ
ഇരട്ടച്ചങ്കനായ ഈപ്പച്ചൻ
ഒരു കഥാപാത്രം ഒരു വലിയ ജനക്കൂട്ടത്തിന്റെ മനസ് കീഴടക്കണമെങ്കിൽ സിനിമയിൽ മു
പപ്പേട്ടന്റെ മനസും സ്നേഹവും
"പേരറിയൊത്തൊരു നൊന്പരത്തെ പ്രേമമെന്നാരോ വളിച്ചു, മണ്ണിൽ വീണുടയുന്ന തേൻ കുട
ശാപമോക്ഷം തേടി റിച്ചി
തലയ്ക്കുമുകളിൽ ശാപക്കെടുതികൾ വന്നതറിയാതെ മദിച്ചു നടന്നൊരു കാലം. പക്ഷേ, നില
സാഗർ കഥയെഴുതുകയാണ്..
""സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ലോകത്ത് ഏതെങ്കിലും ഒരു നടൻ ചെയ്തു കാണിച്ചാൽ
തൊഴിലാളികളുടെ മുഖ്യൻ സി.കെ
പരുക്കൻ ശബ്ദ ത്താലും മുറിപ്പാടുള്ള നെറ്റിയിലെ നേരിയ ചലനം കൊണ്ടുപോലും ക്രൗര്യവ
അച്ഛന്റെ മറുപടിയുമായി പിൻഗാമി
ഒരു പരാജയത്തിന്റെ രജതജൂബിലിയിലൂടെയാണ് മലയാള സിനിമ ഈ വർഷം കടന്നു പോകുന്
പൂക്കാലം വന്നപ്പോൾ
ഒരു കുടുംബ ജീവിതത്തിന്റെ വേർപിരിയലിൽ നിസഹായരായി പോകുന്ന കുറച്ചു ബാല്യങ്ങള
പത്തി വിടർത്തി പാമ്പ് ജോസ്
ബിജു മേനോൻ എന്ന നടൻ ഇന്നു പ്രേക്ഷകരുടെ പ്രിയ നായകനാണ്. കോമഡിയിലും ആക്ഷകനില
കടിഞ്ഞാണില്ലാത്ത കാട്ടുകുതിര
കടിഞ്ഞാണില്ലാത്ത കാട്ടുകുതിരയെ പോലെയായിരുന്നു കൊച്ചുവാവയുടെ ജീവിതം. അയാൾ മ
നിത്യയൗവനം തേടി വയനാടൻ തമ്പാൻ
മിത്തുകളും പുരാണ ഇതിഹാസങ്ങളും സിനിമകളാകുന്പോൾ കാഴ്ചാനുഭവത്തിൽ പുതിയ രസം പ
സിന്ധു, ഞാൻ എന്നും ഏകനാണ്..
തന്റെ പ്രണയിനിയെ "മൃദുലേ... ഹൃദയ മുരളിൽ ഒഴുകി വാ’ എന്നു സ്നേഹവായ്പോടെ വിളിക
പവിത്രം, ചേട്ടച്ഛന്റെ ഹൃദയം
ചായക്കൂട്ടുകളുടെ അലങ്കാരമില്ലാതെ നടനഭാവത്തെ വിതറുന്പോഴാണ് അനുവാചകരുടെ മ
യവനികയിലെ തബലിസ്റ്റ് അയ്യപ്പൻ
കേൾവികേട്ടൊരു തബലിസ്റ്റാണ് അയ്യപ്പൻ. തന്റെ കൈവിരലുകളിൽ തീർക്കുന്ന മാന്ത്രി
ചിരിച്ചട്ടമ്പിയായ ദശമൂലം ദാമു
വെള്ളിത്തിരയിൽനിന്നും ഹൃദയത്തിൽ ഇടം പിടിച്ച നിരവധി കഥാപാത്രങ്ങൾ നമുക്കുണ്ട്.
ജനനായകൻ കൃഷ്ണകുമാർ
ജനപ്രിയ നായകൻ എന്ന പട്ടത്തിന് എന്നും മലയാളത്തിൽ അർഹനായ നടനാണ് ദിലീപ്. കോമ
ഇരട്ടച്ചങ്കനായ ഈപ്പച്ചൻ
ഒരു കഥാപാത്രം ഒരു വലിയ ജനക്കൂട്ടത്തിന്റെ മനസ് കീഴടക്കണമെങ്കിൽ സിനിമയിൽ മു
പപ്പേട്ടന്റെ മനസും സ്നേഹവും
"പേരറിയൊത്തൊരു നൊന്പരത്തെ പ്രേമമെന്നാരോ വളിച്ചു, മണ്ണിൽ വീണുടയുന്ന തേൻ കുട
ശാപമോക്ഷം തേടി റിച്ചി
തലയ്ക്കുമുകളിൽ ശാപക്കെടുതികൾ വന്നതറിയാതെ മദിച്ചു നടന്നൊരു കാലം. പക്ഷേ, നില
സാഗർ കഥയെഴുതുകയാണ്..
""സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ലോകത്ത് ഏതെങ്കിലും ഒരു നടൻ ചെയ്തു കാണിച്ചാൽ
തൊഴിലാളികളുടെ മുഖ്യൻ സി.കെ
പരുക്കൻ ശബ്ദ ത്താലും മുറിപ്പാടുള്ള നെറ്റിയിലെ നേരിയ ചലനം കൊണ്ടുപോലും ക്രൗര്യവ
ജനപ്രിയനായ കുഞ്ഞച്ചൻ
അച്ചായൻ കഥാപാത്രങ്ങൾ പലകുറി പയറ്റിത്തെളിഞ്ഞ മണ്ണാണ് മലയാള സിനിമ. താര രാജക്
ജീവിതങ്ങളെ തൊട്ടുതലോടുന്ന ചാർലി
ഒരു കാറ്റായും കടലായും മായയായും മരീചികയായും ചാർലി പല ജീവിതങ്ങളിൽ മിന്നി മറയാ
സലീമിനെപ്പോലെ ശന്തനുവും
പ്രണയത്തിന്റെ നോവു പകരുന്നതായിരുന്നു സലിമിന്റെയും അനാർക്കലിയുടേയും ജീവിതം
പൊട്ടക്കന്നാസും കീറക്കടലാസും
സാഗരം മനസിലുണ്ടെങ്കിലും... കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല... കന്നാസും കടലാസും
പ്രിയങ്കരനായ ഓമനക്കുട്ടൻ
കലയുടെ സ്വീകാര്യതയാണ് ഓരോ കലാകാരനേയും ജനപ്രിയനാക്കുന്നത്. ചിലർ സുരക്ഷിതമ
കാക്കോത്തിക്കാവിലെ കാക്കോത്തി
പുഴയിലെ വെള്ളാരംകല്ല് ഇലയിൽ പൊതിഞ്ഞു കാവിൽ കൊണ്ടുവെച്ച് കാക്കോത്തിയോട് പ്രാ
എന്റെ കൂട്ടുകാരി ശാലിനി
ജീവിതത്തിൽ എന്നും ചേർത്തുവയ്ക്കപ്പെടുന്ന സൗഹൃദങ്ങൾ ഒരിക്കൽ മാത്രം സംഭവിക്കുന
ഓട്ടക്കാലണയല്ലാത്ത ആടുതോമ
കാഴ്ചാസ്വാദനത്തിൽ മലയാളി പൗരുഷത്വത്തിന്റെ മൂർത്തീഭാവമായ കഥാപാത്രമാണ് മോഹ
സ്നേഹം നിഷേധിക്കപ്പെട്ട എസ്.പി
ചതിയുടെ കളിക്കളത്തിൽ എല്ലാം നഷ്ടപ്പെട്ടവനായിരുന്നു സത്യപ്രതാപൻ. മറ്റാരോ തീ
നവംബറിന്റെ നഷ്ടമായ മീര
പ്രകൃതിയുടെ പ്രണയകാലമാണ് നവംബർ മാസം. മഞ്ഞിന്റെ പുതപ്പിനെ പുണർന്ന് വസന്തത്ത
ജീവിതവും മിഥ്യയായ വേണുഗോപാൽ
ഇന്നലെകളിൽ അപ്രതീക്ഷിതമായി വന്നുചേർന്ന സ്നേഹ നിമിഷങ്ങൾ. ഒരു സ്വപ്നത്തിന്റെ
പൊയ്മുഖമില്ലാത്ത നാരായണൻകുട്ടി
കേളികൊട്ടിന്റെ താളലയമായിരുന്നു നാരായണൻകുട്ടിയുടെ മനസാകെ. തന്റെ കുറവിനെ വേദനയെ ഇല്ലായ്മയെ അറിഞ്ഞു
ശിവപുരത്തെ ദിഗംബരൻ
ദിക്കുകളെ അംബരമാക്കുന്നവനാണ് ശിവപുരത്തെ ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ
Latest News
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
Latest News
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top