Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Super Hit Movies
ചിന്താവിഷ്ടയായ ശ്യാമള
Saturday, October 7, 2017 9:28 PM IST
"ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഓരോതരം ആശയങ്ങൾ നമ്മളിൽ സ്വാധീനം ചെലുത്തും. അങ്ങനെ മാറിയും തിരിഞ്ഞുമൊക്കെയാണ് നമ്മൾ യഥാർത്ഥ നമ്മളാകുന്നത്.’ തന്റെ മുന്നിലുള്ള ശിഷ്യ സന്പത്തിനോട് വിജയൻ മാഷ് പറയുന്ന വാക്കുകളാണിത്. അതു പറയുന്നത് തന്റെ സ്വന്ത അനുഭവത്തിൽ നിന്നുമാണ്. വിജയൻമാഷ് അതു പകരുന്പോൾ അതിനു പിന്നിൽ നെടുംതൂണായി നിൽക്കുന്നത് മറ്റൊരാളാണ്. വിജയൻ മാഷിന്റെ സഹധർമ്മിണി ശ്യാമള വിജയൻ. ശ്യാമളയും വിജയൻ മാഷും മലയാളികളുടെ മുന്നിൽ ചില പൊയ്മുഖങ്ങളെ പൊളിച്ചെഴുതിയിട്ട്, മലയാളികളെ ചിന്തിപ്പിച്ചിട്ട് രണ്ടു പതിറ്റാണ്ടാകുന്നു. 1998-ൽ ശ്രീനിവാസൻ എഴുത്തും സംവിധാനവും നായകവേഷവും ചെയ്ത ചിത്രമായ ചിന്താവിഷ്ടയായ ശ്യാമളയിലെ കേന്ദ്രകഥാപാത്രങ്ങളാണ് വിജയൻ മാഷും ശ്യമാളയും.
എം.ടിയും ദാമോദരൻ മാഷും കലൂരും ജോണ്പോളുമടങ്ങുന്ന പ്രഗത്ഭർ നിറഞ്ഞു നിന്ന എണ്പതുകളിലാണ് നുറുങ്ങു കഥകളിലൂടെ ആക്ഷേപഹാസ്യത്തിന്റെ രുചിക്കൂട്ടുമായി ശ്രീനിവാസൻ തന്റെ തിരക്കഥകളുമായി മേൽവിലാസം കുറിക്കുന്നത്. മലയാളികളുടെ അസ്ഥിത്വത്തിലൂടെ സഞ്ചരിക്കുന്പോഴും അവന്റെ പൊള്ളത്തരങ്ങളെയാണ് ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്കു മുന്നിൽ ശ്രീനി കൊണ്ടെത്തിച്ചത്. കഥാപാത്രങ്ങളോരോന്നും വീണ്ടും ചർച്ച ചെയ്യപ്പെടാനുള്ളതായിരുന്നു. തിരക്കഥാകൃത്തായും നടനായും തിളങ്ങുന്പോഴും സംവിധായകനായി രണ്ടു ചിത്രങ്ങളിൽ മാത്രമാണ് ശ്രീനിയെത്തിയത്. വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശനിലൂടെ മലയാള പുരുഷ മേധാവിത്വ മനോഭാവത്തിനെ കണക്കിനു കളിയാക്കുന്പോൾ ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ പണിയെടുക്കാതെ ജീവിക്കാൻ എതു മാർഗവും തേടുന്ന മലയാളി വർഗത്തിന്റെ മറ്റൊരു മുഖമാണ് കാണിക്കുന്നത്. വിജയൻ മാഷിന്റെ കഥയിലൂടെ സ്ത്രീത്വത്തിന്റെ ശക്തിയേയും ശ്രീനി വരച്ചിടുന്നുണ്ട്.
കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത എന്ന കാവ്യത്തിനോടു ചേരുന്ന പേരായിരുന്നു ശ്യാമളയുടെ അതിജീവിനത്തിന്റെയും പ്രതിരോധത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിനു നൽകിയത്. ശ്യമള ചിന്താവിഷ്ടയായിരുന്നെങ്കിലും പിന്നീട് സ്വന്തം കാലിൽ നിൽക്കുന്നു. ഭർത്താവിന്റെ ന്യായീകരണങ്ങൾക്കുവേണ്ടി മറ്റുള്ളവരോട് വാദിച്ച അവൾ വീട് തൊഴിലിടമാക്കി കുടുംബം പുലർത്തുന്നു. ഒട്ടേറെ മാനങ്ങൾക്കു ഇടം പകരുന്ന രണ്ടു കഥാപാത്രങ്ങളായിരുന്നു ശ്യാമളയും വിജയനും. ശ്യാമളയെ നടി സംഗീത മലയാളികളുടെ മനസിലേക്കു പ്രിതിഷ്ടിച്ചപ്പോൾ വിജയനെന്ന കഥാപാത്രമായി ശ്രീനിവാസൻ തന്നെ കാമറക്കു മുന്നിലെത്തി. അവർക്കൊപ്പം തിലകൻ, നെടുമുടി വേണു, സിദ്ധിഖ്, ഇന്നസെന്റ്, മാമുക്കോയ, സുധീഷ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ നിർണായക വേഷത്തിലെത്തി. വാണിജ്യവിജയത്തിനൊപ്പം നിരൂപക പ്രശംസയും നേടിയ ചിത്രം നിരവധി പുരസ്കാരങ്ങളും നേടി.
അധ്യാപക ജോലിയിൽ നിന്നും അവധിയെടുത്ത് പല ബിസിനിസുകളും ചെയ്യുകയാണ് വിജയൻമാഷ്. അതെല്ലാം സാന്പത്തിക നഷ്ടം മാത്രമുണ്ടാക്കുന്നു. വാടക വീട്ടിലാണു താമസിക്കുന്നതെങ്കിലും കൂട്ടുകാരോടൊപ്പം കള്ളുകുടിക്കാനും ചീട്ടുകളിക്കാനുമാണ് താല്പര്യം. അതുകൊണ്ടു തന്നെ ശ്യാമള ആകെ നെട്ടോട്ടമാണ്. രണ്ടു പെണ്കുട്ടികളെ പഠിപ്പിക്കണം, വീടിന്റെ കാര്യങ്ങൾ നോക്കണം. എങ്കിലും ഭാര്യയോടും മക്കളോടും സ്നേഹമുള്ളവനാണ് വിജയൻ. അച്ഛനും ഭാര്യാപിതാവും കൂടി വിജയനെ നന്നാക്കാൻ വ്രതമെടുപ്പിച്ചു ശബരിമലക്കു വിടുന്നു. തിരച്ചെത്തിയപ്പോഴും വിജയൻ സന്യാസിയായി ജിവിക്കുന്നു. കുടുംബംവിട്ട് സന്യാസത്തിന് ഇറങ്ങിത്തിരിച്ചെങ്കിലും എവിടെയായലും ജീവിക്കാൻ പണിചെയ്യണമെന്ന തിരച്ചറിവിലും കുടുംബത്തെക്കുറിച്ചുള്ള ഓർമ്മയിലും അയാൾ തിരിച്ചുവരുന്നു. എന്നാൽ സ്വന്തം കാലിൽ നിന്നു ജിവിതത്തോടു പോരാടാൻ ശ്യാമളയ്ക്കിന്നു ധൈര്യമുണ്ട്. തിരിച്ചുവന്ന വിജയൻ കുടുംബത്തിൽ കയറിപ്പറ്റാൻ നടത്തുന്ന ശ്രമങ്ങളെല്ലാം അബദ്ധങ്ങളായി. ഒടുവിൽ ശ്യാമളയുടെ മുന്നിൽ തന്റെ തെറ്റുകൾ ഏറ്റുപറഞ്ഞ് അയാൾ പശ്ചാത്തപിക്കുന്നു. വീണ്ടും അധ്യാപകനായി ജോലിയിൽ പ്രവേശിച്ച് ഉത്തരവാദിത്വമുള്ള കുടുംബ നാഥനായി മാറി.
ഒരു സ്ത്രീപക്ഷ സിനിമ തന്നെയാണ് ചിന്താവിഷ്ടയായ ശ്യാമള. അപ്പോഴും സ്ത്രീപക്ഷ സിനിമയെന്നാൽ പ്രതികാരകഥ മാത്രമല്ലെന്നും ചിത്രം കാണിച്ചുതരുന്നു. ശ്രീനിവാസന്റെ രചനാ വൈ ഭവം ഏറെ തിളങ്ങിയപ്പോൾ ചിത്രത്തിലെ ഹാസ്യരംഗങ്ങളും സംഭാഷണങ്ങളും ഇന്നും മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. അതേ, വിജയനും ശ്യാമളയും ഇന്നും നമുക്കു ചുറ്റുമുണ്ട്.
തയാറാക്കിയത്: അനൂപ് ശങ്കർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഹിറ്റ് കൂട്ടുകെട്ട് ഒരുക്കിയ ഒരാൾ മാത്രം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി ഒരു ചിത്രത്തിനായുള്ള മ
മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
തൊണ്ണൂറുകളിലാണ് മുകേഷ് എന്ന നടൻ ബോക്സോഫീസിൽ വിലയുള്ള താരമായി കത്തി നിന്നത
രഘുവരന്റെ വ്യൂഹം
യവനികയ്ക്കു പിന്നിലൊളിച്ചെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിൽ ഒരു മേരു പർവതം പ
കരുമാടിക്കുട്ടന്റെ കദനകഥ
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം തിയറ്ററിലേക്കെത്തുന്പോൾ മലയാളികളുടെ ഒര
മലയാളികൾ മറക്കില്ല മാമാട്ടിക്കുട്ടിയെ
നുണക്കുഴിക്കവിളും കിലുകിലെയുള്ള ചിരിയുമായി മലയാളികളുടെ മനസിൽ പതിറ്റാണ്ടു
കുടുംബങ്ങൾ ഏറ്റെടുത്ത ഏപ്രിൽ 18
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, അഭിനയം, ഗാനാലാപനം, സംഗീതസംവിധാനം,
നൊമ്പരപ്പെടുത്തുന്ന രചന
വാക്കുകളാൽ രൂപപ്പെടുത്തുന്ന ചില ജീവിതങ്ങൾ നമ്മുടെ മനസിലിടം പിടിക്കാറുണ്ട്. എ
ഹൃദയത്തിൽ പതിഞ്ഞുപോയെ ചമയക്കൂട്ട്
വർണങ്ങളുടെ സൗന്ദര്യത്തിനെയാണ് ചമയം എന്നു നമ്മൾ പറയുന്നത്. ആ ചമയം തിരശീലയി
ഒരു പാവം രാജകുമാരന്റെ കഥ
നർമത്തിന്റെ കണിശതയും രചനയുടെ കൈയടക്കവും തിരകാവ്യ രചനയിൽ ഫലപ്രദമായി ഉപയേ
മുത്താരംകുന്നിലെ പോസ്റ്റ്മാൻ
മൂന്നര പതിറ്റാണ്ടായി മലയാളികളുടെ മുന്നിൽ ചിരിയുടെ വസന്തം പൊഴിക്കുന്നതാണ് മ
ചിരി നിലയ്ക്കാത്ത പഞ്ചാബിഹൗസ്
ആക്ഷേപഹാസ്യത്തിന്റെ പുത്തൻ രൂപമാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ. രാഷ്ട്രീയമ
കൊട്ടാരംവീട്ടിലെ പ്രിയങ്കരനായ അപ്പൂട്ടൻ
തൊണ്ണൂറുകളുടെ തുടക്കത്തോടെയാണു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ജയറാം വള
രാഷ്ട്രീയക്കളികളുടെ തലസ്ഥാനം
മലയാള സിനിമയിൽ സുരേഷ് ഗോപിക്കു തന്റെ സൂപ്പർതാര കിരീടത്തിലേക്കുള്ള ആദ്യപടി
മുള്ളങ്കൊല്ലിയിലെ വേലായുധന്റെ കഥ
മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു പോയ ചില മോഹൻലാൽ സിനിമകളുണ്ട്. മംഗലശ്
പ്രാഞ്ചിയേട്ടനും പുണ്യാളനും
ചുറ്റുപാടുമുള്ള ലോകത്തിന്റെ സ്പന്ദനം കലയിലൂടെ മുന്നിലെത്തി നിൽക്കുന്പോൾ അവ
ഹിറ്റ് കൂട്ടുകെട്ട് ഒരുക്കിയ ഒരാൾ മാത്രം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി ഒരു ചിത്രത്തിനായുള്ള മ
മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
തൊണ്ണൂറുകളിലാണ് മുകേഷ് എന്ന നടൻ ബോക്സോഫീസിൽ വിലയുള്ള താരമായി കത്തി നിന്നത
രഘുവരന്റെ വ്യൂഹം
യവനികയ്ക്കു പിന്നിലൊളിച്ചെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിൽ ഒരു മേരു പർവതം പ
കരുമാടിക്കുട്ടന്റെ കദനകഥ
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം തിയറ്ററിലേക്കെത്തുന്പോൾ മലയാളികളുടെ ഒര
മലയാളികൾ മറക്കില്ല മാമാട്ടിക്കുട്ടിയെ
നുണക്കുഴിക്കവിളും കിലുകിലെയുള്ള ചിരിയുമായി മലയാളികളുടെ മനസിൽ പതിറ്റാണ്ടു
കുടുംബങ്ങൾ ഏറ്റെടുത്ത ഏപ്രിൽ 18
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, അഭിനയം, ഗാനാലാപനം, സംഗീതസംവിധാനം,
നൊമ്പരപ്പെടുത്തുന്ന രചന
വാക്കുകളാൽ രൂപപ്പെടുത്തുന്ന ചില ജീവിതങ്ങൾ നമ്മുടെ മനസിലിടം പിടിക്കാറുണ്ട്. എ
ഹൃദയത്തിൽ പതിഞ്ഞുപോയെ ചമയക്കൂട്ട്
വർണങ്ങളുടെ സൗന്ദര്യത്തിനെയാണ് ചമയം എന്നു നമ്മൾ പറയുന്നത്. ആ ചമയം തിരശീലയി
ഒരു പാവം രാജകുമാരന്റെ കഥ
നർമത്തിന്റെ കണിശതയും രചനയുടെ കൈയടക്കവും തിരകാവ്യ രചനയിൽ ഫലപ്രദമായി ഉപയേ
മുത്താരംകുന്നിലെ പോസ്റ്റ്മാൻ
മൂന്നര പതിറ്റാണ്ടായി മലയാളികളുടെ മുന്നിൽ ചിരിയുടെ വസന്തം പൊഴിക്കുന്നതാണ് മ
ചിരി നിലയ്ക്കാത്ത പഞ്ചാബിഹൗസ്
ആക്ഷേപഹാസ്യത്തിന്റെ പുത്തൻ രൂപമാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ. രാഷ്ട്രീയമ
കൊട്ടാരംവീട്ടിലെ പ്രിയങ്കരനായ അപ്പൂട്ടൻ
തൊണ്ണൂറുകളുടെ തുടക്കത്തോടെയാണു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ജയറാം വള
രാഷ്ട്രീയക്കളികളുടെ തലസ്ഥാനം
മലയാള സിനിമയിൽ സുരേഷ് ഗോപിക്കു തന്റെ സൂപ്പർതാര കിരീടത്തിലേക്കുള്ള ആദ്യപടി
മുള്ളങ്കൊല്ലിയിലെ വേലായുധന്റെ കഥ
മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു പോയ ചില മോഹൻലാൽ സിനിമകളുണ്ട്. മംഗലശ്
പ്രാഞ്ചിയേട്ടനും പുണ്യാളനും
ചുറ്റുപാടുമുള്ള ലോകത്തിന്റെ സ്പന്ദനം കലയിലൂടെ മുന്നിലെത്തി നിൽക്കുന്പോൾ അവ
തിളക്കം മങ്ങാതെ ഉസ്താദ്..!
മലയാളത്തിന്റെ ബോക്സോഫീസ് ചരിത്രങ്ങളെ എന്നും തിരുത്തിക്കുറിച്ചിട്ടുള്ള കൂട്ടു
മറക്കാനാവില്ല അനുബന്ധം
ചില കൂടിച്ചേരലുകൾ കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയാണ്. ആ കൂടിച്ചേരലുകൾ പി
കാലത്തിനു മുന്പേ സഞ്ചരിച്ച വാർത്ത
വെള്ളിത്തിരയിൽ ആൾക്കൂട്ടത്തിന്റെ കഥ പറഞ്ഞ സംവിധായകൻ വിട പറയുന്പോൾ അതു തീർ
എങ്ങനെ നീ മറക്കും
"ദേവദാരു പൂത്തു എൻ മനസിൽ താഴ്വരയിൽ..’ ഈ ഗാനം മൂളാത്തവരായി ഒരു കാലത്തു മലയാള
മുത്തോട് മുത്ത്
കാലഘട്ടത്തിന് അനിവാര്യമായ മാറ്റങ്ങൾ സിനിമയുടെ ദൃശ്യഭാഷയിൽ എന്നും സംഭവിച്ചി
അവിടത്തെപ്പോലെ ഇവിടെയും
മലയാള സിനിമയുടെ ഇന്നലെകളിൽ നിരവധി ക്ലാസിക്കുകൾ തീർത്ത സംവിധായകനായിരുന്ന
അമൃതം ഗമയ: നാശത്തിൽ നിന്നു ജീവിതത്തിലേക്ക്
ശാന്തി മന്ത്രങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു വാചകമാണ് മൃത്യോര്മാ അമൃതം ഗമ
പെരുവണ്ണാപുരത്തെ പറഞ്ഞുതീരാത്ത വിശേഷങ്ങൾ
വിശേഷങ്ങൾ പറഞ്ഞാൽ തീരാത്ത പെരുവണ്ണാപുരത്തെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെ
അശോകേട്ടന്റെയും അപ്പുക്കുട്ടന്റെയും "യോദ്ധ'
നേപ്പാളിന്റെ പുണ്യമായ മലനിരകളിൽ ലോകസമാധാന സന്ദേശവുമായി പുതിയ ലാമയെ വാഴിക്കുകയാണ്. ആ പുണ്യ ഭൂമിയിലേ
മറവത്തൂരിലെ സ്വപ്നങ്ങൾ...
ഒരായിരം കനവിന്റെ പ്രതീക്ഷയുമേറി മറവത്തൂരിലെ മണ്ണിലെത്തിയ ജീവിതങ്ങളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു "ഒരു
Latest News
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
Latest News
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top