University News
ബിരുദ ഏകജാലകം: ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ യോഗ്യത നേടിയവർ ഏഴിനകം പ്രവേശനം നേടണം
ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ യോഗ്യത നേടിയവർ ഏഴിനു വൈകുന്നേരം നാലിനു മുന്പായി പ്രവേശനം നേടണം. അപേക്ഷകർ അലോട്ട്മെന്‍റ് മെമ്മോയുടെ പ്രിന്‍റൗട്ട് എടുത്ത് ഓണ്‍ലൈനായി യൂണിവേഴ്സിറ്റി അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് ഏഴിനു വൈകുന്നേരം നാലിനു മുന്പായി അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരായി പ്രവേശനം നേടേണ്ടതാണ്. ഏഴിനു വൈകുന്നേരം നാലിനു മുന്പായി ഫീസ് അടക്കാത്തവരുടെയും ഫീസടച്ചശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്‍റ് റദ്ദാക്കും.

ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

യൂണിവേഴ്സിറ്റിയോട് അഫിലയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ഏകജാലകം വഴി ബിപി എഡ്, ബിഎൽഐഎസ്‌സി പ്രോഗ്രാമുകളിലെ ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. ഓപ്ഷനുകൾ നാളെ വൈകുന്നേരം അഞ്ചു വരെ പുതുക്കുന്നതിനും ഓണ്‍ലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിന് അവസരവുമുണ്ടായിരിക്കും.

അപേക്ഷകർക്ക് ഉചിതമായ ഓപ്ഷനുകൾ തെരഞ്ഞെടുക്കുന്നതിലേക്കായി അപേക്ഷകർ ഓപ്ഷനായി നൽകിയിട്ടുള്ള വിവിധ പ്രോഗ്രാമുകളിലെ ഇൻഡക്സ് മാർക്കും, ട്രയൽ അലോട്ട്മെന്‍റിലെ വിവിധ പ്രോഗ്രാമുകളിലെ ലാസ്റ്റ് റാങ്ക് വിശദാംശങ്ങളും പ്രൊവിഷണൽ റാങ്ക് ലിസ്റ്റും വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷകർക്ക് തങ്ങൾ ഓപ്ഷനായി നൽകിയിട്ടുള്ള വിവിധ പ്രോഗ്രാമുകളിലെ ഇൻഡക്സ് മാർക്ക്, വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിവിധ പ്രോഗ്രാമുകളുടെ സീറ്റ് വിശദാംശങ്ങൾ, ലാസ്റ്റ് റാങ്ക് വിശദാംശങ്ങൾ, പ്രോവിഷണൽ റാങ്ക് ലിസ്റ്റ് എന്നിവ പരിശോധിച്ച് ഉചിതമായ ഓപ്ഷനുകൾ ആവശ്യമെങ്കിൽ പുതുതായി നൽകുകയോ പുനഃക്രമീകരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാവുന്നതാണ്. ഒന്നാം അലോട്ട്മെന്‍റ്10 ന് പ്രസിദ്ധീകരിക്കും.

എംടെക് അപേക്ഷാ തീയതി നീട്ടി

സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിലെ 2017 18 അക്കാദമിക വർഷത്തിലെ എംടെക് കംപ്യൂട്ടർ ആൻഡ് ടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവാസാനതീയതി 20 വരെ ദീർഘിപ്പിച്ചു.

പ്രാക്ടിക്കൽ പരീക്ഷ

2017 ജൂലൈഓഗസ്റ്റിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിവോക് ലോജിസ്റ്റിക് മാനേജ്മെന്‍റ് കോഴ്സ് (2014 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ ഇആർപി ലാബ് പ്രാക്ടിക്കൽ് എട്ട്, ഒന്പത് തീയതികളിൽ മാറന്പള്ളി എംഇഎസ് കോളജിലും, എറണാകുളം സെന്‍റ് ആൽബർട്സ് കോളജിലും നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

2017 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിവോക് ലോജിസ്റ്റിക് മാനേജ്മെന്‍റ് കോഴ്സ് (2015 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ ജനറൽ ഇൻഫോർമാറ്റിക് ലാബ് രണ്ട് പ്രാക്ടിക്കൽ ഓഗസ്റ്റ് 10, 14 തീയതികളിൽ മാറന്പള്ളി എംഇഎസ് കോളജിലും, എറണാകുളം സെന്‍റ് ആൽബർട്സ് കോളജിലും നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം

2016 ജൂലായിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ ക്രിമിനോളജി എൽഎൽബി (ഓണേഴ്സ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 16 വരെ സ്വീകരിക്കും.

2016 സെപ്റ്റംബറിൽ നടത്തിയ അവസാന സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (റെഗുലർ, സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 16 വരെ സ്വീകരിക്കും.

2017 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ് (അപ്ലൈഡ്, റെഗുലർ) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 18 വരെ സ്വീകരിക്കും.

2017 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ മലയാളം (റെഗുലർ, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 17 വരെ സ്വീകരിക്കും.