University News
കെ-ടെറ്റ് ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഓഗസ്റ്റില്‍ നടത്തിയ കെടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. നാലു കാറ്റഗറികളിലായി 71,941 പേര്‍ പരീക്ഷ എഴുതിയതില്‍ 11,517 പേര്‍ കെടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു. കാറ്റഗറി1 ല്‍ 21006 പേര്‍ പരീക്ഷ എഴുതിയതില്‍ 2035 പേര്‍ വിജയിച്ചു. കാറ്റഗറി രണ്ടില്‍ 20539 പേര്‍ പരീക്ഷ എഴുതിയതില്‍ 7309 പേര്‍ വിജയിച്ചു. കാറ്റഗറി മൂന്നില്‍ 23442 പേര്‍ പരീക്ഷയെഴുതിയതില്‍ 1178 പേര്‍ വിജയിച്ചു. കാറ്റഗറി നാലില്‍ 6954 പേര്‍ പരീക്ഷയെഴുതിയതില്‍ 995 പേര്‍ വിജയിച്ചു.

എസ്. അശ്വതി, കെ.അഞ്ജലി എന്നിവര്‍ കാറ്റഗറി ഒന്നില്‍ 75 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയും, എം.വി.വിനീഷ, ടി.ഫാത്തിമ, ടി.സജിത എന്നിവര്‍ കാറ്റഗറി രണ്ടിലും, എസ്. കൃഷ്ണപ്രിയ കാറ്റഗറി മൂന്നിലും, എസ്. സിന്ധു കാറ്റഗറി നാലിലും 80 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയും കാഷ് അവാര്‍ഡിന് അര്‍ഹരായി.

പരീക്ഷ വിജയിച്ചവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അവരവരുടെ പരീക്ഷാ കേന്ദ്രം സ്ഥിതി ചെയ്യുന്നിടത്തെ ജില്ലാ ഓഫീസില്‍ എത്തണം.
More News