University News
ഒന്നാം വർഷ ബിരുദ പ്രവേശനം - 2017 സ്പോട്ട് അഡ്മിഷൻ ഒന്പതിന്
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ., എയ്ഡഡ്, സ്വാശ്രയ കോളജുകൾ, യുഐടികൾ, ഐഎച്ച്ആർഡി കോളജുകൾ എന്നിവിടങ്ങളിലെ 201718ലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഒന്പതിന് അതത് കോളജുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. രാവിലെ ഒന്പതുമുതൽ ഉച്ചയ്ക്ക് 11 മണി വരെ ഹാജരാകുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. നിശ്ചിതസമയത്തിനകം ഹാജരാകുന്ന വിദ്യാർഥികളുടെ റാങ്ക് പട്ടിക തയാറാക്കി ഉച്ചയ്ക്ക് 12 മുതൽ പ്രവേശനം നടത്തും. വിദ്യാർഥികൾക്ക് നേരിട്ടോ ചുമതലപ്പെട്ട വ്യക്തി (നോമിനി) മുഖേനയോ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.

ആവശ്യമായ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും (ടി.സി. ഉൾപ്പടെ) കൈവശമുള്ളവരെ മാത്രമേ പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ. സംവരണ സീറ്റുകളിൽ പരിഗണിക്കപ്പെടുവാൻ ആഗ്രഹിക്കുന്നവർ നോണ്‍ക്രീമിലെയർ/ ജാതി തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം. അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്ത പക്ഷം അവരെ സംവരണ സീറ്റുകളിലേയ്ക്ക് പരിഗണിക്കില്ല. സർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ അധിക സമയം അനുവദിയ്ക്കില്ല.

ഓണ്‍ലൈൻ അപേക്ഷയിൽ ഗവ. എയ്ഡഡ് കോളജുകളിലെ കോഴ്സുകൾ ഓപ്ഷനായി നൽകിയിട്ടുള്ള വിദ്യാർഥികളെ മാത്രമേ സ്പോട്ട് അഡ്മിഷനു അതത് കോളജുകളിൽ പരിഗണിക്കുകയുള്ളൂ. എന്നാൽ യുഐടികളിലും സ്വാശ്രയ കോളജുകളിലും ഓണ്‍ലൈൻ അപേക്ഷ സമർപ്പിച്ചവരെ പരിഗണിച്ച ശേഷം വരുന്ന ഒഴിവുകളിലേയ്ക്ക് ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്യാത്തവരേയും ഓണ്‍ലൈൻ അപേക്ഷയിൽ ഓപ്ഷൻ നൽകാത്തവരേയും മാനേജ്മെന്‍റ് ക്വാട്ടയിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരേയും പരിഗണിക്കും.

എസ്‌സി/എസ്ടി വിഭാഗങ്ങൾക്ക് 840/ രൂപയും ജനറൽ/മറ്റ് സംവരണ വിഭാഗങ്ങൾക്ക് 1525/ രൂപയുമാണ് സർവകലാശാല പ്രവേശന ഫീസ്. പ്രവേശനം ലഭിച്ചാൽ ഉടൻ തന്നെ ഈ ഫീസ് അടയ്ക്കണം. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികളുടേയും കൈവശം ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്‍റൗട്ട് നിർബന്ധമായും ഉണ്ടായിരിക്കണം. പ്രിന്‍റൗട്ട് ഹാജരാക്കാത്ത ആരേയും പ്രവേശനത്തിന് പരിഗണിക്കുന്നതല്ല.

സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കുന്ന ഒഴിവുകളുടെ വിവരം സർവകലാശാല അഡ്മിഷൻ പോർട്ടലിൽ പ്രസിദ്ധീകരിക്കും. ഒഴിവുകളുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം മാത്രം അതത് കോളജുകളിൽ ഹാജരാകണം.

ബിടെക് സൂക്ഷ്മപരിശോധന

സെപ്റ്റംബർ മാസം നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് (പാർട്ട് ടൈം റീസ്ട്രക്ചേർഡ്2010 സ്കീം) പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ സൂക്ഷ്മ പരിശോധനയ്ക്കായി ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി ബിടെക് റീ വാല്യുവേഷൻ സെക്‌ഷനിൽ ഇന്നു മുതൽ 13 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്നിനും അഞ്ചിനും ഇടയ്ക്കുള്ള സമയത്ത് ഹാജരാകണം.

പരീക്ഷാ ഫലം

2016 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ (കരിയർ റിലേറ്റഡ്) പ്രെയർ ടു 2013 അഡ്മിഷൻ സപ്ലിമെന്‍ററി ബിഎസ്‌സി ബോട്ടണി ആൻഡ് ബയോടെക്നോളജി, ബിഎസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ബികോം ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ . സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.