University News
സിഡിഎംആർപി നിയമനം: ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സൈക്കോളജി പഠനവകുപ്പിലെ കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്‍റ് ആൻഡ് റീഹാബിലിറ്റേഷൻ പ്രോഗ്രാമിന്‍റെ (സിഡിഎംആർപി) കീഴിൽ ഡിസെബിലിറ്റി മാനേജ്മെന്‍റ് ഓഫീസർക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡെവലപ്മെന്‍റൽ സൈക്കോതെറാപ്പിസ്റ്റ്ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കേസ് കോഓർഡിനേറ്റർ കം ലെയ്സണ്‍ ഓഫീസർ, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച്ലാംഗ്വേജ് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ് സ്പെഷൽ എഡ്യുക്കേഷൻ എന്നീ ഒഴിവുകളിൽ നിയമനത്തിന് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അഭിമുഖം സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. ഉദ്യോഗാർഥികൾ വെബ്സൈറ്റ് സന്ദർശിച്ച് അഭിമുഖത്തിന് നിശ്ചിത സമയത്ത് സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

എംസിഎ പ്രവേശനം

എംസിഎ പ്രവേശന റാങ്ക് ലിസ്റ്റ് (രണ്ടാമത്തെ) പ്രസിദ്ധീകരിച്ചു. കൗണ്‍സലിംഗ് 13ന് രാവിലെ 10.30ന് സർവകലാശാലാ സിസിഎസ്ഐടിയിൽ നടക്കും. സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. മുന്പ് നടത്തിയ കൗണ്‍സലിംഗിൽ ഹാജരായവർക്കും പങ്കെടുക്കാം. വിവരങ്ങൾക്ക്: 0494 2407422.

പിജി സീറ്റ് ഒഴിവ്

ഫിലോസഫി പഠനവകുപ്പിൽ എംഎക്ക് എസ്‌സി, എസ്ടി, മുസ്ലിം, ഒബിഎച്ച് സംവരണ വിഭാഗങ്ങളിൽ ഓരോ സീറ്റ് ഒഴിവുണ്ട്. ഓണ്‍ലൈനായി രജിസ്റ്റർ ചെയ്ത പ്രസ്തുത വിഭാഗത്തിൽപ്പെട്ടവർ പത്തിന് രാവിലെ 12 മണിക്ക് മുന്പായി സർട്ടിഫിക്കറ്റുകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം. ഈ വിഭാഗത്തിന്‍റെ അഭാവത്തിൽ മറ്റുള്ളവരെ നിയമാനുസൃതം പരിഗണിക്കും.

ലൈഫ് സയൻസ് പഠനവകുപ്പിൽ എംഎസ്‌സി ബയോകെമിസ്ട്രിക്ക് എസ്ടി സീറ്റ് ഒഴിവുണ്ട്. ക്യാപ് രജിസ്ട്രേഷനുള്ള എസ്ഇബിസി (ഒബിസി)/എസ്‌സി/എസ്ടി വിഭാഗക്കാർ ഒന്പതിന് രാവിലെ 11 ന് സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. എസ്‌സി/എസ്ടി വിഭാഗത്തിന്‍റെ അഭാവത്തിൽ എസ്ഇബിസി (ഒബിസി) വിഭാഗത്തെ പരിഗണിക്കും.

സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പിൽ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സിന് എസ്‌സി വിഭാഗത്തിൽ രണ്ടും എസ്ടി വിഭാഗത്തിൽ ഒന്നും സീറ്റ് ഒഴിവുണ്ട്. എസ്‌സി, എസ്ടി വിഭാഗക്കാർ ഒന്പതിന് ഉച്ചയ്ക്ക് ഒന്നിനകം സർട്ടിഫിക്കറ്റുകളും നിശ്ചിത രേഖകളും സഹിതം പഠനവകുപ്പിൽ ഹാജരാകണം.

വൈവാ വോസി

നാലാം സെമസ്റ്റർ എംപിഎഡ് തിസീസ് ഇവാല്വേഷൻ/വൈവാ വോസി പരീക്ഷ 10 മുതൽ 13 വരെ നടക്കും.

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ ബിഎഡ് ഡിസംബർ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

പരീക്ഷ

എൽഎൽബി (2008 സ്കീം) അഞ്ചാം സെമസ്റ്റർ (പഞ്ചവത്സരം), ഒന്നാം സെമസ്റ്റർ (ത്രിവത്സരം) സപ്ലിമെന്‍ററി പരീക്ഷ 27ന് ആരംഭിക്കും.

എൽഎൽബി (2008 സ്കീം) ഒന്നാം സെമസ്റ്റർ (പഞ്ചവത്സരം) സപ്ലിമെന്‍ററി പരീക്ഷ നവംബർ എട്ടിന് ആരംഭിക്കും.

കോളജുകളിലെ അഞ്ചാം സെമസ്റ്റർ ബികോം/ബിബിഎ/ബികോം വൊക്കേഷണൽ/ബിടിഎച്ച്എം/ബിഎച്ച്എ (സിയുസിബിസിഎസ്എസ്) ബികോം (ഓണേഴ്സ്സിസിഎസ്എസ്) റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷ 31ന് ആരംഭിക്കും.


വനിതകൾക്ക് സ്വയം സഹായക പരിശീലന പരിപാടികൾ സർവകലാശാലയിൽ

തേഞ്ഞിപ്പലം: കുടുംബിനികൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിന് സഹായകമായ കൂടുതൽ പരിശീലന പരിപാടികൾ നടപ്പാക്കുമെന്ന് കാലിക്കട്ട് സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്‍റെ ആഭിമുഖ്യത്തിൽ ലൈഫ്‌ലോംഗ് ലേണിംഗ് പഠനവിഭാഗത്തിൽ വനിതകൾക്കായി സംഘടിപ്പിച്ച വസ്ത്ര നിർമാണ പരിശീലന കോഴ്സിന്‍റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രഫ.എ.പി.അബ്ദുൾ വഹാബ് വിതരണം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ.ഇ.എം.മനോജം അധ്യക്ഷയായിരുന്നു. കോർപറേഷൻ ഡയറക്‌ടർമാരായ കെ.ടി. അബ്ദുറഹിമാൻ, ഉസ്മാൻ ഹാജി, സർവകലാശാലാ പിആർഒ എം.വി. സക്കറിയ തുടങ്ങിയവർ പങ്കെടുത്തു.

സാധാരണക്കാർക്ക് കംപ്യൂട്ടർ സാക്ഷരത: കേന്ദ്ര പദ്ധതിയിൽ സർവകലാശാലയ്ക്ക് പങ്കാളിത്തം

തേഞ്ഞിപ്പലം: ഗ്രാമീണ വാസികളെ കംപ്യൂട്ടർ സാക്ഷരരാക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി ഗ്രാമീണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി നടപ്പാക്കുന്നതിന് കാലിക്കട്ട് സർവകലാശാലയുടെ പങ്കാളിത്തം. തേഞ്ഞിപ്പലം, ചേലേന്പ്ര, പള്ളിക്കൽ പഞ്ചായത്തുകളിലെ 14 മുതൽ 60 വയസുവരെ പ്രായമുള്ള കംപ്യൂട്ടർ നിരക്ഷരരായ വ്യക്തികൾക്ക് പരിശീലനം നൽകുന്നതിന് സർവകലാശാലയുടെ സേവനം ലഭ്യമാവും.

ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് പഞ്ചായത്തുകളിൽ ഈ മാസം തന്നെ യോഗം വിളിച്ചുചേർക്കുന്നതിന് കാലിക്കട്ട് സർവകലാശാലയിൽ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീറിന്‍റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗം തീരുമാനിച്ചു. ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് ഇമെയിൽ, ഇന്‍റർനെറ്റ്, ഇപെയ്മെന്‍റ് തുടങ്ങിയവയുടെ പരിശീലനം നൽകുന്ന ഈ പദ്ധതിയിലൂടെ ഇന്ത്യയിലെ ആറ് കോടി ജനങ്ങൾക്ക് പരിശീലനം നൽകുന്നതാണ് ഈ പദ്ധതി. സർവകലാശാലയിലെ വിവിധ കംപ്യൂട്ടർ ലാബുകൾ, പഞ്ചായത്ത് കേന്ദ്രങ്ങൾ, സ്കൂളുകൾ എന്നിവയായിരിക്കും പഠനകേന്ദ്രങ്ങൾ. ഒരു മാസംകൊണ്ടാണ് 20 മണിക്കൂർ ദൈർഘ്യമുള്ള നിശ്ചിത പാഠ്യപദ്ധതിയിൽ പരിശീലനം നൽകുക. സർവകലാശാലാ അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവരിൽ നിന്ന് സന്നദ്ധസേവനത്തിന് താൽപ്പര്യമുള്ളവരെ കണ്ടെത്തി പരിശീലനം നൽകി ട്രെയിനർമാരാക്കുമെന്ന് വൈസ് ചാൻസലർ പറഞ്ഞു. സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, സ്ത്രീകൾ, വിഭിന്നശേഷിക്കാർ, എസ്‌സി, എസ്ടി വിഭാഗക്കാർ എന്നിവർക്ക് മുൻഗണന നൽകിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്.

യോഗത്തിൽ പ്രോവൈസ് ചാൻസലർ ഡോ. പി. മോഹൻ, രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൾ മജീദ്, തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്‍റ് സഫിയ റസാഖ്, ചേലേന്പ്ര പഞ്ചായത്ത് പ്രസിഡന്‍റ് സി. രാജേഷ്, കംപ്യൂട്ടർ സയൻസ് പഠനവകുപ്പിലെ ഡോ. വി.എ. ലജീഷ് തുടങ്ങിയവർ പങ്കെടത്തു. 2019 മാർച്ച് 31നകം ആറ് കോടി സാധാരണക്കാരെ കംപ്യൂട്ടർ സാക്ഷരരാക്കുന്ന പ്രധാനമന്ത്രി ഗ്രാമീണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പദ്ധതിയാണ്.

അറബിക് വിഭാഗം പൂർവവിദ്യാർഥി സംഗമം എട്ടിന്

തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല സുവർണ ജൂബിലിയോടനുബന്ധിച്ച് സർവകലാശാലാ അറബിക് വിഭാഗം സംഘടിപ്പിക്കുന്ന പൂർവ വിദ്യാർഥി സംഗമം, റീകണക്റ്റ് 2017, ഒക്ടോബർ എട്ടിന് രാവിലെ പത്തിന് സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ പ്രഫ. സയ്യിദ് അഹമ്മദ് ഇഹ്തിഷാം നദ്വി ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിക്കും. രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൾ മജീദ്, ഡോ. എ.ബി. മൊയ്തീൻ കുട്ടി, കെ.വിശ്വനാഥൻ എന്നിവർ സംബന്ധിക്കും. അറബിക് വിഭാഗം പൂർവ അധ്യാപകരായ പ്രഫ. സയ്യിദ് അഹമ്മദ് ഇഹ്തിഷാം നദ്‌വി, ഡോ. ഇ.കെ. അഹമ്മദ് കുട്ടി, ഡോ. കെ.എം. മുഹമ്മദ്, ഡോ. കെ.വി. വീരാൻ മൊയ്തീൻ, ഡോ. എൻ.എ.എം. അബ്ദുൾ ഖാദർ, ഡോ. വി. മുഹമ്മദ് , ഡോ. അഹമ്മദ് ഇബ്രാഹിം റഹ്‌മത്തുളള എന്നിവരെ ആദരിക്കും. അറബി ഭാഷയ്ക്ക് നൽകിയ സംഭാവനയ്ക്ക് ഇന്ത്യൻ രാഷ്‌ട്രപതിയുടെ ഓണററി അവാർഡ് നേടിയ അധ്യാപകർ, അറബിക് വിഭാഗത്തിൽ നിന്നും വൈസ് ചാൻസലർ ആയി നിയമിതനായ ഡോ. കെ. മുഹമ്മദ് ബഷീർ, രജിസ്ട്രാർമാരായിട്ടുള്ള ഡോ. പി.പി. മുഹമ്മദ്, ഡോ. ടി.എ. അബ്ദുൾ മജീദ്, കെയ്റോവിലെ ഇൻഡോ അറബ് കൾച്ചറൽ സെന്‍റർ ഡയറക്‌ടറായി നിയമിതനായ ഡോ. ലിയാഖത്ത് അലി, ഐക്യരാഷ്‌ട്ര സഭയിൽ അറബി വിഭാഗത്തിൽ പ്രസംഗിക്കാൻ അവസരം ലഭിച്ച പൂർവവിദ്യാർഥി അഹമ്മദ് ഷെരീഫ് എന്നിവരെയും ചടങ്ങിൽ ആദരിക്കും. ബാച്ച് സംഗമം, ബ്രയിൻ സ്റ്റോമിംഗ്, പിക് ആൻഡ് വിൻ, ഭാരവാഹി തെരെഞ്ഞെടുപ്പ്, പ്രോജക്‌ട് സമർപ്പണം എന്നിവയും സംഘടിപ്പിക്കും. പൂർവവിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.
More News