University News
ജിപാറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു
ഫാർമസിയിൽ ഉപരിപഠനത്തിനു ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് അഥവാ ജിപാറ്റ്. ഓൾ ഇന്ത്യാ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (എഐസിടിഇ)യാണ് ജിപാറ്റ് നടത്തുന്നത്. എഐസിടിഇ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നടത്തുന്ന എംഫാം കോഴ്സ് പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷയാണ് ജിപാറ്റ്. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ജിപാറ്റ് ഇത്തവണ ജനുവരി 20നാണ് നിശ്ചയിച്ചിരിക്കുന്നത്.

ബിഫാം കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. ഡിസംബർ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണു പരീക്ഷാ കേന്ദ്രങ്ങളുള്ളത്.

നൂറു മാർക്കു വീതമുള്ള നാലു സെഷനുകളായാണു പരീക്ഷ നടത്തുന്നത്. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്കു ക്വാണ്ടിറ്റേറ്റീവ് ടെക്നിക് ആൻഡ് ഡാറ്റാ ഇന്‍റർപ്രെട്ടേഷൻ, ലോജിക്കൽ റീസണിംഗ്, ലാംഗ്വേജ് കോംപ്രിഹെൻഷൻ, ജനറൽ അവയർനെസ് എന്നീ വിഭാഗങ്ങളിലായി 25 ചോദ്യങ്ങൾ വീതമാണുണ്ടായിരിക്കുക. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. പരീക്ഷാ രീതിയും ഘടനയും പരിചയപ്പെടുന്നതിനു വെബ്സൈറ്റിൽ സൗകര്യമുണ്ടായിരിക്കും. വിവരങ്ങൾക്ക്: www.aicteindi a.org.

സിമാറ്റ് ജനുവരി 21ന്

ഓൾ ഇന്ത്യാ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷന്‍റെ (എഐസിടിഇ) അംഗീകാരമുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളിലും സർവകലാശാലാ ഡിപ്പാർട്ട്മെന്‍റുകളിലും മാനേജ്മെന്‍റ് കോഴ്സ് പ്രവേശനത്തിനുള്ള കോമണ്‍ മാനേജ്മെന്‍റ് അഡ്മിഷൻ ടെസ്റ്റിന് (സി മാറ്റ്) അപേക്ഷ ക്ഷണിച്ചു. 2012 മുതൽ വർഷത്തിൽ രണ്ടു തവണ നടത്തിയിരുന്ന സിമാറ്റ് 201617 മുതലാണ് ഒരു തവണയാക്കിയത്.

മൂന്നു മണിക്കൂർ ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് സി മാറ്റ്. ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് ആൻഡ് ഡാറ്റ, ലോജിക്കൽ റീസണിംഗ്, ലാംഗ്വേജ് കോംപ്രിഹെൻഷൻ, ജനറൽ അവയർനെസ് എന്നിവയാണ് സി മാറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ വിഭാഗത്തിലും 25 ചോദ്യങ്ങൾ വീതമാണുള്ളത്.

ശരി ഉത്തരത്തിന് നാലു മാർക്ക്. തെറ്റിന് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഈ മാസം 25 മുതൽ മാതൃകാ പരീക്ഷയ്ക്കുള്ള സൗകര്യം വെബ്സൈറ്റിലുണ്ടായിരിക്കും.

ഇത്തവണത്തെ സിമാറ്റ് ജനുവരി 21 നാണ്. രാവിലെ 9.30 മുതൽ മൂന്നു മണിക്കൂറാണു പരീക്ഷ. ഡിസംബർ 18 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. ബിരുദാധാരികൾക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനനന്തപുരം എന്നിവിടങ്ങളിലാണു പരീക്ഷാ കേന്ദ്രങ്ങൾ ഉള്ളത്. അപേക്ഷാ ഫീസ് പൊതു വിഭാഗത്തിന് 1400 രൂപ.

പട്ടിക ജാതിവർഗക്കാർക്ക് 700 രൂപ.കേരള സാങ്കേതിക സർവകലാശാല, കൊച്ചി ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റി (കുസാറ്റ്) എന്നിവിടങ്ങളിലേത് ഉൾപ്പടെ കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങൾ സിമാറ്റ് വഴി അഡ്മിഷൻ നടത്താനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. 917991 575767
More News