University News
വിദൂരവിദ്യാഭ്യാസം ഡിഗ്രി, പിജി പ്രവേശനം
കാലിക്കട്ട് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 201718 അദ്ധ്യയന വർഷത്തേക്ക് ഡിഗ്രി, പിജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ബിരുദ പ്രോഗ്രാമുകൾ: ബിഎ അഫ്സൽഉൽഉലമ, ബിഎ അറബിക്, ബിഎ ഇക്കണോമിക്സ്, ബിഎ ഇംഗ്ളീഷ്, ബിഎ ഹിന്ദി, ബിഎ മലയാളം, ബിഎ ഹിസ്റ്ററി, ബിഎ പൊളിറ്റിക്കൽ സയൻസ്, ബിഎ ഫിലോസഫി, ബിഎ സംസ്കൃതം, ബിഎ സോഷ്യോളജി, ബികോം, ബിഎസ് സി മാത്തമാറ്റിക്സ്, ബിബിഎ.

ബിരുദബിരുദാനന്തര പ്രോഗ്രാമുകൾ: എംഎ അറബിക്, എംഎ ഇക്കണോമിക്സ്, എംഎ ഇംഗ്ളീഷ്, എംഎ ഹിന്ദി, എംഎ മലയാളം, എംഎ ഹിസ്റ്ററി, എംഎ പൊളിറ്റിക്കൽ സയൻസ്, എംഎ ഫിലോസഫി, എംഎ സംസ്കൃതം, എംഎ സോഷ്യോളജി, എംകോം, എംഎസ് സി മാത്തമാറ്റിക്സ്. അപേക്ഷ ഫീസിനോടെപ്പം ഒന്നാം വർഷ ട്യൂഷൻ ഫീസും നിർബന്ധമായി അടച്ചിരിക്കണം. ഫീസാനുകൂല്യത്തിന് അർഹതയുള്ള എസ് സി, എസ്ടി, ഒഇസി വിഭാഗം വിദ്യാർഥികൾ ട്യൂഷൻ ഫീസ് അടയ്ക്കേണ്ടതില്ല. അവർ ഫീസാനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ പൂരിപ്പിച്ച് മതിയായ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. മട്രിക്കുലേഷൻ ഫീസ്, റെക്കഗ്‌നിഷൻ ഫീസ്, തപാൽ ചാർജ് മുതലായവയിൽ ബാധകമായ ഫീസുകളും അപേക്ഷാസമയത്ത് അടയ്ക്കേണ്ടതാണ്. ഓണ്‍ലൈനായോ, അക്ഷയ, ഫ്രണ്ട്സ്, എസ്ബിഐ ഇചലാൻ, പോസ്റ്റോഫീസ് മുഖേനയോ ഫീസ് അടയ്ക്കാം. ഫീസ് അടച്ചതിനുശേഷം www.sdeuoc.ac.in എന്ന വെബ്സൈറ്റിലെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ലിങ്കിൽ കൂടി വേണം അപേക്ഷിക്കാൻ. എല്ലാ വിദ്യാർഥികൾക്കും കോണ്‍ടാക്‌ട് ക്ലാസ് നിർബന്ധമാണ്. ഒരു കോണ്‍ടാക്‌ട് ക്ലാസ് സെന്‍ററിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ അപേക്ഷകൾ ഉണ്ടായാൽ അടുത്തുള്ള മറ്റു സെന്‍ററുകൾ അനുവദിക്കുന്നതാണ്. ഇപ്രകാരം സെന്‍ററുകൾ മാറ്റുന്നതിനുള്ള അവസരം പിഴകൂടാതെ അപേക്ഷിക്കുന്നതിനുള്ള അവസാന തിയതിയായ നവംബർ പത്തിന് ശേഷം നൽകും. ഇപ്രകാരം മാറ്റം വരുത്തിയ അപേക്ഷ വിദൂരവിദ്യാഭ്യാസത്തിൽ നവംബർ 20 മുതൽ സ്വീകരിക്കും. പിഴകൂടാതെ അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ പത്ത്. നൂറ് രൂപ പിഴയോടെ നവംബർ 20 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്‍റൗട്ട് സമർപ്പിക്കേണ്ട അവസാന തിയതി നവംബർ 25. വിവരങ്ങൾക്ക് www.sdeuoc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പരീക്ഷാ അപേക്ഷ

വിദൂരവിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിഎ, ബിഎസ് സി, ബികോം, ബിബിഎ, ബിഎംഎംസി, ബിഎ അഫ്സൽഉൽഉലമ (സിയുസിബിസിഎസ്എസ്) റഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് പിഴകൂടാതെ നവംബർ ഒന്പത് വരെയും 150 രൂപ പിഴയോടെ നവംബർ 15 വരെയും അപേക്ഷിക്കാം. പ്രിന്‍റൗട്ട് നവംബർ 15നകം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ലഭിക്കണം. പരീക്ഷ ഡിസംബർ ആറിന് ആരംഭിക്കും.


അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബിഎ, ബിഎസ് സി, ബിഎസ് സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ ബികോം, ബിബിഎ, ബിഎംഎംസി, ബിസിഎ, ബികോം പ്രഫഷണൽ. ബിഎസ്ഡബ്ല്യൂ, ബിടിഎച്ച്എം, ബിവിസി, ബിഎച്ച്എ, ബിടിഎഫ്പി, ബിഎ അഫ്സൽഉൽഉലമ (സിയുസിബിസിഎസ്എസ്)/ബികോം ഓണേഴ്സ്സിസിഎസ്എസ് പരീക്ഷയ്ക്ക് പിഴകൂടാതെ നവംബർ ഒന്പത് വരെയും 150 രൂപ പിഴയോടെ നവംബർ 15 വരെയും അപേക്ഷിക്കാം. പരീക്ഷ ഡിസംബർ ആറിന് ആരംഭിക്കും.

അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ എംഎ, എംഎസ് സി, എംകോം, എംഎസ്ഡബ്ല്യൂ, എൽഐഎസ്, എംസിജെ, എംജെടി, എംടിടിഎം, എംബിഇ, എംടിഎച്ച്എം റഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് (സിയുസിഎസ്എസ്) പരീക്ഷകൾക്ക് പിഴകൂടാതെ നവംബർ ഒന്പത് വരെയും 150 രൂപ പിഴയോടെ നവംബർ 14 വരെയും അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ ബിടെക്, പാർട്ട്ടൈം ബിടെക്, ബിആർക് പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു. പിഴകൂടാതെ നവംബർ ഒന്പത് വരെയും 150 രൂപ പിഴയോടെ നവംബർ 14 വരെയും അപേക്ഷിക്കാം. വിവരങ്ങൾ വെബ്സൈറ്റിൽ.

ബിഎഡ് മൂല്യനിർണയ ക്യാന്പ്

രണ്ടാം സെമസ്റ്റർ ബിഎഡ് ജൂണ്‍ 2017 പരീക്ഷയുടെ മൂല്യനിർണയ ക്യാന്പ് 30, 31 തിയതികളിൽ കോഴിക്കോട് ജിസിടിഇ, ഫാറൂഖ് ട്രെയിനിംഗ് കോളജ്, ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിംഗ് കോളജ്, തൃശൂർ ഐഎഎസ്ഇ എന്നിവിടങ്ങളിൽ നടക്കും. ഈ ദിവസങ്ങളിൽ ബിഎഡ് ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല.

സർവകലാശാലാ പെൻഷനേഴ്സ് നവംബർ 20നകം ജീവൽ പത്രിക സമർപ്പിക്കണം

സർവകലാശാലയിലെ മുഴുവൻ പെൻഷൻകാരും എല്ലാ വർഷവും സമർപ്പിക്കേണ്ട ജീവൽ പത്രിക, നോണ്‍ എംപ്ലോയ്മെന്‍റ് സർട്ടിഫിക്കറ്റ് എന്നിവയും, ഫാമിലി പെൻഷൻ വാങ്ങുന്നവർ ജീവൽ പത്രികയോടൊപ്പം പുനർവിവാഹം നടത്തിയിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും നവംബർ 20നകം സമർപ്പിക്കണം.

സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ നവംബർ രണ്ട് മുതൽ ഫിനാൻസ് വിഭാഗത്തിൽ സ്വീകരിക്കും. യഥാസമയത്ത് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരുടെ പെൻഷൻ തടയുന്നതാണ്. സർട്ടിഫിക്കറ്റിന്‍റെ മാതൃക ഫിനാൻസ് വിഭാഗത്തിൽ നിന്നും വെബ്സൈറ്റിലെ പെൻഷനേഴ്സ് പോർട്ടലിൽ നിന്നും ലഭിക്കും. സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍റെ പേര്, പദവി, തിയതി എന്നിവയും ഓഫീസ് സീലിനൊപ്പം ഉണ്ടെന്ന് ഉറപ്പുവരുത്തണം. പെൻഷനോടൊപ്പം കുടുംബ പെൻഷൻ പറ്റുന്നവർ രണ്ട് ഐഡി നന്പറുകളും യഥാസ്ഥാനത്ത് രേഖപ്പെടുത്തേണ്ടതാണ്.
More News