University News
ബിപിഎഡ് ഒന്നാം സെമസ്റ്റർ പരീക്ഷ 13ന് തുടങ്ങും
ബിപിഎഡ് (2015 മുതൽ പ്രവേശനം) ഒന്നാം സെമസ്റ്റർ റഗുലർ, സപ്ലിമെന്‍ററി പരീക്ഷ 13ന് ആരംഭിക്കും.

പരീക്ഷാ അപേക്ഷ

ഫൈനൽ എംബിബിഎസ് പാർട്ട് രണ്ട് അഡീഷണൽ, സപ്ലിമെന്‍ററി പരീക്ഷയ്ക്ക് പിഴകൂടാതെ 14 വരെയും 150 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബിഎസ് സി, ബിസിഎ (സിയുസിബിസിഎസ്എസ്) റഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് 2016 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം. പ്രിന്‍റൗട്ട് ചലാൻ സഹിതം 18 നകം ലഭിക്കണം.

2016 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംകോം (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.
എൽഎൽഎം (സിസിഎസ്എസ്) രണ്ടാം സെമസ്റ്റർ (മേയ് 2017), മൂന്നാം സെമസ്റ്റർ (മാർച്ച് 2017) പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ.

അവസാന വർഷ ബികോം പാർട്ട് മൂന്ന് സ്പെഷൽ സപ്ലിമെന്‍ററി (19851993 പ്രവേശനം) ഏപ്രിൽ 2016 പരീക്ഷാഫലം വെബ്സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം

വിദൂരവിദ്യാഭ്യാസം എംബിഎ ഒന്നാം സെമസ്റ്റർ ജൂലൈ 2016, രണ്ടാം സെമസ്റ്റർ ഏപ്രിൽ 2016 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

പിജി ഡിപ്ലോമ ഇൻ കൗണ്‍സലിംഗ് പ്രാക്ടിക്കൽ, വൈവ

പിജി ഡിപ്ലോമ ഇൻ കൗണ്‍സലിംഗ് പ്രാക്ടിക്കൽ, വൈവാ വോസി 13 മുതൽ 16 വരെ നടക്കും.

ഒ.വി. വിജയൻ സന്ദേഹിയായ എഴുത്തുകാരൻ: മാടന്പ്

കോഴിക്കോട്: ദേശീയ രാഷ്ട്രീയത്തെ മാത്രമല്ല രാജ്യാന്തര രാഷ്ട്രീയത്തെയും കാര്യമായി പരിഗണിക്കുന്ന എഴുത്തായിരുന്നു ഒ.വി. വിജയന്‍റേതെന്ന് സാഹിത്യകാരൻ മാടന്പ് കുഞ്ഞുകുട്ടൻ. കാലിക്കട്ട് സർവകലാശാലാ മലയാളകേരള പഠനവിഭാഗവും കേന്ദ്ര സാഹിത്യ അക്കാഡമിയും ചേർന്ന് സംഘടിപ്പിച്ച "എഴുത്തിലെ ഉപസംസ്കാരങ്ങൾഒ.വി. വിജയന്‍റെ കലയും ചിന്തയും’ എന്ന സിംപോസിയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒ.വി. വിജയനെപ്പോലെ സന്ദേഹിയായ ഒരു എഴുത്തുകാരൻ നമുക്ക് ഉണ്ടായിട്ടില്ല. കോവിലന്‍റെ തട്ടകവും ഒ.വി. വിജയന്‍റെ തലമുറകളും ഒരേ കാലത്ത് മലയാള ഭാഷയിൽ വന്നതിന്‍റെ യാദൃച്ഛികത തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും മാടന്പ് പറഞ്ഞു. കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. മലയാളകേരള പഠനവിഭാഗം മേധാവി ഡോ. ഉമർ തറമേൽ അധ്യക്ഷം വഹിച്ചു. ഡോ. അനിൽ വള്ളത്തോൾ വിഷയം അവതരിപ്പിച്ചു. കെ.കെ. ബാബുരാജ്, ഡോ. സി.ബി. സുധാകരൻ, ഡോ. ഷംഷാദ് ഹുസൈൻ, ഇ.പി. രാജഗോപാലൻ, ശ്രീവത്സൻ, ഡോ.എൽ. തോമസ് കുട്ടി, ഡോ.ആർ.വി.എം ദിവാകരൻ തുടങ്ങിയവർ പ്രബന്ധം അവതരിപ്പിച്ചു.

ദക്ഷിണേന്ത്യൻ വൈസ് ചാൻസലർമാരുടെ സമ്മേളനം കാലിക്കട്ട് സർവകലാശാലയിൽ

കോഴിക്കോട്: ദക്ഷിണ മേഖലാ വൈസ് ചാൻസലർമാരുടെ സമ്മേളനത്തിന് കാലിക്കട്ട് സർവകലാശാല ആതിഥ്യം വഹിക്കുന്നു. സുവർണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഡിസംബർ 18, 19 തിയതികളിലാണ് സമ്മേളനം. എഴുപതോളം വൈസ് ചാൻസലർമാർ പങ്കെടുക്കും. സമ്മേളനം മികവുറ്റതാക്കുന്നതിന് എല്ലാ മുന്നൊരുക്കങ്ങളും നടത്തുമെന്ന് ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ വൈസ് ചാൻസലർ ഡോ.കെ. മുഹമ്മദ് ബഷീർ അറിയിച്ചു. കാന്പസിലെ അധ്യാപകർ, ഗവേഷകർ, വിദ്യാർഥികൾ, ജീവനക്കാർ എന്നിവർ ഉൾപ്പെട്ട സംഘാടക സമിതി രൂപീകരിച്ചു.
More News