University News
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഷ്വറൻസ് ആൻഡ് റിസ്ക് മാനേജ്മെന്‍റിൽ വിവിധ കോഴ്സുകൾ
ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്‍റ് അഥോറിറ്റിയും ആന്ധ്രാപ്രദേശ് ഗവണ്‍മെൻറും സംയുക്തമായി രൂപീകരിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഷ്വറൻസ് ആൻഡ് റിസ്ക് മാനേജ്മെന്‍റ് ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിനാൻസ്, ഫിനാൻഷൽ സർവീസസ്, ഇൻഷ്വറൻസ്, റിസ്ക് മാനേജ്മെന്‍റ്, അക്ചൂറിയൽ സയൻസ്, ബിസിനസ് അനലിറ്റിക്സ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ് എന്നീ സ്പെഷലൈസേഷനോടു കൂടിയതാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം.

ഡാറ്റാ അനലിറ്റിക്സ്, അക്ചൂറിയൽ സയൻസ് എന്നിവയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളും ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നുണ്ട്. ഹെൽത്ത് ഇൻഷ്വറൻസിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് കൂടാതെ ജനറൽ, മോട്ടോർ ഇൻഷ്വറൻസിൽ ആറു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിനും ഇപ്പോൾ അപേക്ഷിക്കാം.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇൻഷ്വറൻസ് കമ്പനികൾ, ബാങ്കുകൾ, ഐടി കമ്പനികൾ എന്നിവയിൽ മികച്ച തൊഴിൽ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുള്ള കോഴ്സുകളാണ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നത്.

ലണ്ടനിലെ ചാർട്ടേഡ് ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട്, മുംബൈയിലെ ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസ്ക് മാനേജ്മെന്‍റ് എന്നിവയുടെ അംഗീകാരമുള്ളതാണു ഈ കോഴ്സുകൾ. ഡിപ്ലോമയ്ക്കു പഠിക്കുന്പോൾ തന്നെ ലണ്ടനിലെ ചാർട്ടേഡ് ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്യാവുന്നതും ഇരട്ട ബിരുദം കരസ്ഥമാക്കാവുന്നതുമാണ്. തുടർന്ന് താത്പര്യമുള്ളവർക്ക് ഉപരിപഠനത്തിലൂടെ ലണ്ടനിലെ ചാർട്ടേഡ് ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അസോസിയേറ്റ് മെംബർഷിപ്പ് നേടാം.

അക്ചൂറിയൽ സയൻസ് കോഴ്സിനു ചേരുന്നവർക്കും ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ഫാക്കൽറ്റി ഓഫ് അക്ചുറീസ്, മുംബൈയിലെ അക്ചുറീസ് ഓഫ് ഇന്ത്യ എന്നിവ നട
ത്തുന്ന പരീക്ഷയും എഴുതാൻ കഴിയും. 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. അക്ചൂറിയൽ സയൻസ് കോഴ്സിനു ചേരുന്നവർ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ് എന്നിവയിൽ ഏതെങ്കിലും ബിരുദതലത്തിൽ പഠിച്ചിരിക്കണം.
More News