University News
ജെഇഇ-മെയിൻ പരീക്ഷ: ഡിസംബർ ഒന്നു മുതൽ അപേക്ഷിക്കാം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികൾ (എൻഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജികൾ (ഐഐഐടി), കേന്ദ്ര സഹായത്തോടെ പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങൾ എന്നിവയിലെ ബി ടെക്, ബി ആർക്, ബി പ്ലാൻ അഡ്മിഷനും വിവിധ സംസ്ഥാന എൻജിനിയറിംഗ് കോളജുകളിലെ കേന്ദ്ര ക്വോട്ടയിൽ പ്രവേശനത്തിനുമുള്ള പൊതു പ്രവേശന പരീക്ഷയായ ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷൻ മെയിൻ (ജെഇഇ മെയിൻ) പരീക്ഷയ്ക്കു അപേക്ഷിക്കാൻ തയാറെടുക്കാം. ഡിസംബർ ഒന്നു മുതൽ ജനുവരി ഒന്നു വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് ജനുവരി രണ്ടുവരെ അടയ്ക്കാം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയും പേപ്പർ അധിഷ്ഠിത പരീക്ഷയുമുണ്ട്.

ബിടെക് പ്രവേശനത്തിനുള്ള പേപ്പർ അധിഷ്ഠിത പരീക്ഷ ഏപ്രിൽ എട്ടിനും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ എപ്രിൽ 15, 16 തീയിതികളിലും നടത്തും. കേരളത്തിൽ ഇത്തവണ 18 പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

മാർച്ച് രണ്ടാം വാരം മുതൽ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. ഏപ്രിൽ 2427ന് ഉത്തര സൂചിക പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനം ഏപ്രിൽ 30ന്.
കേന്ദ്ര സ്ഥാപനങ്ങൾക്കു പുറമെ ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, ഉത്താരാഖ്, നാഗാലാൻഡ്, ഒഡീഷ സംസ്ഥാനങ്ങളും ജെഇഇ (മെയിൻ) റാങ്ക് ലിസ്റ്റിൽ നിന്നാണ് അഡ്മിഷൻ നടത്തുന്നത്. കൂടാതെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) അഡ്മിഷനു നടത്തുന്ന ജെഇഇഅഡ്വാൻസ്ഡിന്‍റെ യോഗ്യതാ പരീക്ഷ കൂടിയാണ് ജെഇഇമെയിൻ.
ജെഇഇമെയിനിൽ വിവിധ കാറ്റഗറികളിൽ ആദ്യം വരുന്ന 2,24,000 പേർക്ക് ജെഇഇ അഡ്വാൻസ്ഡ് എഴുതാം. ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ. അപേക്ഷയുടെ പ്രിന്‍റൗട്ട് അപേക്ഷകൻ സൂക്ഷിച്ചു വച്ചിരുന്നാൽ മതി.

പ്ലസ്ടു മാർക്ക് പരിഗണിക്കില്ല

പ്ലസ്ടു മാർക്ക് കഴിഞ്ഞ തവണ മുതൽ അഡ്മിഷനു പരിഗണിക്കില്ല. എന്നാൽ, പൊതുവിഭാഗത്തിൽപ്പെട്ടവർ പ്ലസ്ടുവിന് 75 ശതമാനം മാർക്ക് നേടിയിരിക്കണം. കൂടാതെ അതതു ബോർഡ് പരീക്ഷയിൽ മുന്നിലെത്തുന്ന 20 പെർസന്‍റയിൽ വിഭാഗത്തിൽ ഉൾപ്പെടുകയും വേണം. പട്ടികജാതിവർഗക്കാർക്ക് 65 ശതമാനം മാർക്ക് മതി. മാർക്ക് കണക്കാക്കുന്പോൾ ശരാശരി (പെർസന്‍റേജ്) യും പെർസന്‍റയിലും തമ്മിൽ വ്യത്യാസമുണ്ടെന്നു മനസിലാക്കുക. ശരാശരി എന്നു പറഞ്ഞാൽ നൂറിൽ എത്ര മാർക്ക് എന്നാണു കാണിക്കുന്നത്. പെർസന്‍റയിൽ എന്നാൽ ഓരോ വിദ്യാർഥിയുടെയും മാർക്കിൽ കുറവു മാർക്ക് ലഭിച്ച എത്ര ശതമാനം പേർ ഉണ്ടെന്നുള്ള കണക്ക് ആണ്. ഉദാഹരണത്തിന് ഒരു വിദ്യാർഥിയുടെ പെർസൻറയിൽ സ്കോർ 40 ആണെങ്കിൽ അതിനർഥം ആ പരീക്ഷയിൽ പ്രസ്തുത വിദ്യാർഥിയുടെ മാർക്കിനേക്കാൾ കുറഞ്ഞ മാർക്ക് ലഭിച്ച 40 ശതമാനം വിദ്യാർഥികൾ ഉണ്ടെന്നാണ്.
ഉദാഹരണത്തിന് ഒരു പരീക്ഷയ്ക്ക് 13,918 പേർ രജിസ്റ്റർ ചെയ്തു എന്നു വിചാരിക്കുക. ഇവരിൽ 13,711 പേർ പരീക്ഷ എഴുതി എന്നും കരുതുക. ഒരു വിദ്യാർഥിക്ക് 50 ശതമാനം മാർക്ക് ലഭിച്ചു. ആ വിദ്യാർഥിയുടെ മാർക്കിനേക്കാൾ കുറഞ്ഞ മാർക്ക് ലഭിച്ച 2218 പേർ ഉണ്ടെന്നും കരുതുക.

പെർസന്‍റയിൽ സ്കോർ കണക്കാക്കുന്നതിന് 2218 നെ 100 കൊണ്ടു ഗുണിച്ചു കിട്ടുന്ന സംഖ്യയെ മൊത്തം പരീക്ഷ എഴുതിയ വിദ്യാർഥികളുടെ എണ്ണമായ 13711 കൊണ്ടു ഹരിക്കുന്പോൾ കിട്ടുന്ന 16.18 ആണ് പെർസന്‍റയിൽ സ്കോർ. ഇവിടെ ശരാശരി അഥവാ പെർസന്‍റേജ് 50 ആണെന്നു മനസിലാക്കുക.

ലാംഗ്വേജ്, ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി/ ബയോളജി/ ബയോടെക്നോളജി/ തൊഴിൽ അധിഷ്ഠിത കോഴ്സ്, മറ്റ് ഏതെങ്കിലും ഒരു വിഷയം എന്നിവയാണ് പെർസന്‍റയിൽ നിശ്ചയിക്കുന്നതിനുള്ള അഞ്ചു വിഷയങ്ങൾ. ആറാമതൊരു വിഷയം പഠിച്ചിട്ടുണ്ടെങ്കിൽ കൂടുതൽ മാർക്കുള്ളതു തെരഞ്ഞെടുക്കാം. ഓരോ വിഷയത്തിന്‍റെയും മാർക്ക് നൂറിലാക്കിയായിരിക്കും കണക്കുകൂട്ടലുകൾ നടത്തുക.

1993 ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ ജനിച്ചവർ മാത്രം അപേക്ഷിച്ചാൽ മതി. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്. 2016, 2017 ൽ പ്ലസ്ടു പാസായവർക്കും 2018 ൽ അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ഒരു വിദ്യാർഥിക്കു പരമാവധി മൂന്നു തവണ മാത്രമേ ജെഇഇമെയിൻ പരീക്ഷ എഴുതാൻ കഴിയുകയുള്ളു.

ആധാർ നിർബന്ധം

അപേക്ഷ സമർപ്പിക്കുമ്പോൾ ആധാർ നമ്പർ രേഖപ്പെടുത്തണം. പേര്, ജനനത്തീയതി, ജെൻഡർ എന്നിവ സ്കൂൾ രേഖകളിലും ആധാർ രേഖകളിലും ഒന്നു തന്നെയായിരിക്കണം. ഇക്കാര്യം നേരത്തെ തന്നെ ഉറപ്പുവരുത്തുകയും ആവശ്യമെങ്കിൽ ബന്ധപ്പെ ട്ടരേഖകളിൽ മാറ്റം വരുത്തുകയും വേണം. അപേക്ഷിച്ചിട്ടും ആധാർ ലഭിക്കാത്തവർ ആധാർ എന്‍‌റോൾമെന്‍റ് സ്ലിപ്പിലെ 14 അക്ക നന്പർ രേഖപ്പെടുത്തിയാൽ മതിയാകും.

അപേക്ഷാ ഫീസ്

പേപ്പർ അധിഷ്ടിത പരീക്ഷയ്ക്ക് ആണ്‍കുട്ടികൾക്ക് ഒരു പേപ്പറിന് 1000 രൂപയും രണ്ടു പേപ്പറിനും കൂടി 1800 രൂപയുമാണു ഫീസ്. പെണ്‍കുട്ടികൾക്ക് ഇത് യഥാക്രമം 500, 900 രൂപ. പട്ടികജാതിവർഗത്തിൽപ്പെടുന്നതോ വികലാംഗരോ ആയ ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും 500 രൂപ മതി. പെണ്‍കുട്ടികൾക്കും പട്ടിക ജാതി വർഗത്തിൽപ്പെടുന്നതോ വികലാംഗരോ ആയ ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും രണ്ടു പേപ്പറിനും കൂടി 900 രൂപ മതി. ഓണ്‍ലൈൻ പരീക്ഷയ്ക്ക് ആണ്‍കുട്ടികൾക്ക് ഒരു പേപ്പറിന് 500 രൂപയും രണ്ടു പേപ്പറിനും കൂടി 1300 രൂപയുമാണു ഫീസ്. പെണ്‍കുട്ടികൾക്കും സംവരണ വിഭാഗങ്ങൾക്കും ഇത് യഥാക്രമം 250, 650 രൂപ.

വിദേശത്തുള്ള പരീക്ഷാകേന്ദ്രം തെരഞ്ഞെടുക്കുന്ന ആണ്‍കുട്ടികൾ ഒരു പേപ്പറിനു 2500 രൂപയും രണ്ടു പേപ്പറിനും കൂടി 3800 രൂപയും നൽകണം. പെണ്‍കുട്ടികൾക്ക് ഇത് യഥാക്രമം 1250, 1900. ഫീസ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, ഇ വാലറ്റ് വഴിയോ ആപ്ലിക്കേഷൻ സമർപ്പിച്ചു കഴിയുന്പോൾ ലഭിക്കുന്ന ചെലാൻ ഉപയോഗിച്ച സിൻഡിക്കറ്റ്, കനറാ, ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്കുകൾ വഴിയോ ഫീസ് അടയ്ക്കാം.

പരീക്ഷാ രീതി

രണ്ടു പാർട്ടുകളായാണു ജെഇഇ മെയിൻ നടത്തുന്നത്. പാർട്ട് ഒന്ന് ബിടെക് അഡ്മിഷൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ്. പാർട്ട് രണ്ട് ഐഐടി ഒഴികെയുള്ള സ്ഥാപനങ്ങളിൽ ബി ആർക്ക് അല്ലങ്കിൽ ബി പ്ലാൻ അഡ്മിഷനുള്ളതാണ്. വിദ്യാർഥികൾക്ക് അവരവരുടെ താത്പര്യമനുസരിച്ച് ഒരു പാർട്ട് ആയോ രണ്ടു പാർട്ടും കൂടിയോ എഴുതാം. ഐഐടികളിലെ ബിആർക്ക് പ്രവേശനത്തിന് ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് പ്രത്യേകം എഴുതണം.
പാർട്ട് ഒന്നിനു ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ് എന്നിവയ്ക്കു തുല്യ പ്രാധാന്യം നൽകി പൂർണമായും ഒബ്ജക്ടീവ് മാതൃകയിലുള്ളതായിരിക്കും ചോദ്യങ്ങൾ. പേപ്പർ അധിഷ്ഠിതവും കംപ്യൂർ അധിഷ്ഠിതവുമായി രണ്ടു തരത്തിൽ ഈ പാർട്ട് എഴുതാം. അപേക്ഷാർഥിക്ക് ഇഷ്ടമുള്ള രീതി തെരഞ്ഞെടുക്കാം. ബിആർക്ക് പ്രവേശനത്തിനുള്ള പേപ്പർ രണ്ടിൽ ആദ്യ ഭാഗം ഒബ്ജക്ടീവ് മാതൃകയിലായിരിക്കും. രണ്ടാം ഭാഗം ഡ്രോയിംഗ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റാണ്. ഇത് പേപ്പർ അധിഷ്ഠിതം മാത്രമായിരിക്കും.

പാർട്ട് ഒന്ന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പരീക്ഷ ഏപ്രിൽ എട്ടിന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ. പേപ്പർ രണ്ട് ഉച്ച കഴിഞ്ഞു രണ്ടു മുതൽ അഞ്ചു വരെ. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ രാവിലെയും ഉച്ചയ്ക്കുമായി രണ്ടു ഷിഫ്റ്റുകളിലായി നടത്തും. അപേക്ഷ സമർപ്പിക്കുന്പോൾ തന്നെ തീയതി തെരഞ്ഞെടുക്കണം. സൗകര്യപ്രദമായ തീയതിയും സെന്‍ററും ലഭിക്കാൻ ആദ്യം തന്നെ രജിസ്റ്റർ ചെയ്യുക.

ബഹ്റിൻ, ദുബായി, മസ്കറ്റ്, റിയാദ്, ഷാർജ എന്നിവിടങ്ങളിൽ രണ്ടു രീതിയിലും പരീക്ഷ നടത്തും.എന്നാൽ പേപ്പർ ഒന്ന് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഏപ്രിൽ 15 നായിരിക്കും. രണ്ടാം ഭാഗം പേപ്പർ അധിഷ്ഠിതമായി ഏപ്രിൽ എട്ടിനു തന്നെ നടത്തും.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ എഴുതുന്നവർക്കായി മാതൃകാ പരീക്ഷയ്ക്ക് വെബ്സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കും. കൂടാതെ കഴിഞ്ഞ മൂന്നു വർഷത്തെ ചോദ്യ പേപ്പറും വെബ്സൈറ്റിലുണ്ട്.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്കു തുല്യ പ്രാധാന്യം നൽകിയായിരിക്കും ചോദ്യ പേപ്പർ തയാറാക്കുക. ശരി ഉത്തരത്തിനു നാലു മാർക്ക് ലഭിക്കും. തെറ്റിന് ഒരു മാർക്ക് കുറയ്ക്കും. ഒരു ചോദ്യത്തിന് ഒന്നിലധികം ഉത്തരം രേഖപ്പെടുത്തിയാലും ഒരു മാർക്ക് കുറയ്ക്കും. പേനയും പേപ്പറും എല്ലാം പരീക്ഷാ ഹാളിൽ ലഭിക്കും.

ഒരു അപേക്ഷ മതി

ഒരു വിദ്യാർഥി ഒരു അപേക്ഷ മാത്രം സമർപ്പിച്ചാൽ മതി. ഒന്നിൽ കൂടുതൽ അപേക്ഷ സമർപ്പിച്ചാൽ അയോഗ്യനാക്കും. അപേക്ഷാർഥിയുടെയും അവരുടെ മാതാപിതാക്കളുടെയും പേര് യോഗ്യതാ പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ ഉള്ളതു പോലെതന്നെയായിരിക്കണം. അപേക്ഷാർഥിക്ക് സ്വന്തമായി ഇമെയിൽ ഐഡി ഉണ്ടായിരിക്കണം. സ്വന്തം മൊബൈൽ നന്പർ ഉണ്ടായിരിക്കുന്നതും നല്ലതാണ്. പ്രധാന വിവരങ്ങൾ ഇമെയിലായും എസ്എംഎസായുമായിട്ടായിരിക്കും അയക്കുക. അപേക്ഷ സമർപ്പിക്കുന്പോൾ ലഭിക്കുന്ന അക്നോളജ്മെന്‍റ് പേജ് ജെഇഇമെയിൻ സെക്രട്ടേറിയറ്റിലേക്ക് അയച്ചു കൊടുക്കേണ്ട. എന്നാൽ അഡ്മിഷൻ പ്രക്രിയ പൂർത്തിയാകുന്നതു വരെ സൂക്ഷിച്ചു വയ്ക്കണം.

എടുത്ത തീയതിയും പേരും രേഖപ്പെടുത്തിയ പാസ്പോർട്ട് സൈസ് ഫോട്ടോ ഗ്രാഫും (4 കെബി x 40 കെബി) കൈയൊപ്പിന്‍റെ (1 കെബി x 30 കെബി) പ്രിന്‍റും തയാറാക്കി വച്ച ശേഷമായിരിക്കണം അപേക്ഷാ സമർപ്പണം തുടങ്ങാൻ. കേരളത്തിന്‍റെ കോഡ് 18.

പരീക്ഷാ കേന്ദ്രങ്ങൾ

കേരളത്തിൽ എറണാകുളത്തും കോഴിക്കോട്ടും തിരുവനന്തപുരത്തും പേപ്പർ, കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ എഴുതാനുള്ള സൗകര്യമുണ്ട്. ആലപ്പുഴ, അങ്കമാലി, കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട്, തൃശൂർ, ചെങ്ങന്നൂർ, ഇടുക്കി, കാഞ്ഞിരപ്പള്ളി, കാസർഗോഡ്, കോതമംഗലം, മൂവാറ്റുപുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ എഴുതാം.

വിദേശത്ത് ഷാർജ, റിയാദ്, മസ്കറ്റ്, ദുബായ്, ബഹ്റിൻ, സിംഗപ്പൂർ, കാഠ്മു, കൊളംബോ എന്നിവിടങ്ങളിലും ജെഇഇ (മെയിൻ) എഴുതാം. ഇതിൽ ഗൾഫ് കേന്ദ്രങ്ങളിൽ മാത്രമേ രണ്ടു തരത്തിലുമുള്ള പരീക്ഷ എഴുതാൻ സൗകര്യമുള്ളു. വെബ്സൈറ്റ്: www.jeemain.nic.in

ജെഇഇഅഡ്വാൻസ്ഡ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കളിൽ ഏതെങ്കിലുമൊന്നിൽ ഭാവി കരുപ്പിടിപ്പിക്കാൻ അവസരമൊരുക്കുന്ന ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷൻഅഡ്വാൻസ്ഡ് (ജെഇഇഅഡ്വാൻസ്ഡ്) മേയ് 20നു നടത്തും.പൂർണമായും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. മൂന്നു മണിക്കൂർ വീതം ദൈർഘ്യമുള്ള രണ്ടു ഭാഗങ്ങളുണ്ടായിരിക്കും. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള രണ്ടു പാർട്ടുകളായാണ് ജെഇഇ അഡ്വാൻസ്ഡ് നടത്തുന്നത്. രാവിലെ ഒന്പതു മുതൽ പന്ത്രണ്ട് വരെയും ഉച്ച കഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെയും. രണ്ടു പാർട്ടും നിർബന്ധമായും എഴുതണം. ഓരോ പാർട്ടിലും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
More News