University News
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ഫെബ്രുവരി 25 ന്
ഹയർ സെക്കൻഡറി, നോണ്‍ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഫെബ്രുവരി 25 ന്. എൽബിഎസ് സെന്‍റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിക്കാണ് നടത്തിപ്പു ചുമതല.

യോഗ്യത

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബിഎഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബിഎഡ് വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എൽടിടിസി, ഡിഎച്ച്ടി തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകൾ ബിഎഡിനു തുല്യമായി പരിഗണിക്കും. എസ‌്സി/എസ്ടി വിഭാഗത്തിൽപ്പെടുന്നവർക്ക് മാത്രം ബിരുദാനന്തര ബിരുദത്തിന് അഞ്ചു ശതമാനം മാർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.

അടിസ്ഥാന യോഗ്യതയിൽ ഒന്നു മാത്രം നേടിയവർക്ക് താഴെ കൊടുത്തിരിക്കുന്ന നിബന്ധനകൾ പ്രകാരം സെറ്റ് പരീക്ഷ എഴുതാം. പിജി ബിരുദം മാത്രം നേടിയവർ ബിഎഡ് കോഴ്സിന് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം. അവസാന വർഷ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സ് പഠിക്കുന്നവർ അവരുടെ പിജി/ബിഎഡ് പരീക്ഷ നിശ്ചിത യോഗ്യതയോടുകൂടി പാസായ സർട്ടിഫിക്കറ്റുകൾ സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം സമർപ്പിക്കണം.

ഓൺലൈൻ രജിസ്ട്രേഷൻ‌

ഈ പരീക്ഷയ്ക്ക് ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യാൻ ആവശ്യമായ നിർദേശങ്ങൾ, രജിസ്ട്രേഷൻ നമ്പർ, സെറ്റ് അക്സസ് കീ എന്നിവ അടങ്ങിയ കിറ്റുകൾ കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫീസുകളിൽ നിന്ന് 30 വരെ ലഭിക്കും. ഇതിനുവേണ്ടി ജനറൽ/ഒബിസി വിഭാഗങ്ങളിൽപ്പെടുന്നവർ 750 രൂപയും എസ‌്സി/എസ്ടി/വിഎച്ച്/പിഎച്ച് എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 375 രൂപയും നൽകണം.

കേരളത്തിനു പുറത്തുള്ളവർ ഇത് ലഭിക്കുവാൻ ഏതെങ്കിലും ഒരു ദേശസാത്കൃത ബാങ്കിൽ നിന്ന് എൽബിഎസ് സെന്‍റർ ഡയറക്ടറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 800 രൂപയുടെ ഡിഡിയും എസ‌്സി/എസ്ടി/വിഎച്ച്/പിഎച്ച് വിഭാഗങ്ങളിൽപ്പെടുന്നവർ 425 രൂപയുടെ ഡിഡിയും സ്വന്തം മേൽ വിലാസം എഴുതിയ (31 സെമി X 25 സെമി.) കവർ സഹിതം ഡയറക്ടർ എൽബിഎസ് സെന്‍റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ 20 നകം അയക്കണം.

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവുർ നിർബന്ധമായും എൽബിഎസ് സെന്‍ററിന്‍റെ വെബ്സൈറ്റിൽ ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്ത ശേഷം ഓണ്‍ലൈൻ ആപ്ലിക്കേഷന്‍റെ പ്രിന്‍റൗട്ട് തിരുവനന്തപുരം എൽബിഎസ് സെന്‍ററിൽ തപാലിലോ നേരിട്ടോ എത്തിക്കണം. . അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ ഹാജരാക്കേണ്ട.

പൂരിപ്പിച്ച അപേക്ഷകൾ ജനുവരി ഒന്നിന് വൈകുന്നേരം അഞ്ചിനു മുമ്പായി എൽബിഎസ് സെന്‍ററിൽ ലഭിക്കണം. ഓണ്‍ലൈൻ രജിസ്ട്രേഷൻ 30 ന് അഞ്ചിനു മുന്പായി പൂർത്തിയാക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ www.lbsk erala.com, www.lbscen tre.org എന്നീ വെബ്സൈറ്റുകൾ നിന്നു ലഭിക്കും.
എസ്എസ്എൽസി ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ള പേരുതന്നെ ആയിരിക്കണം ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യുന്ന അപേക്ഷയിൽ നൽകേണ്ടത്. ഈ പേരായിരിക്കും സെറ്റ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്നത്. പരീക്ഷാർഥി ആവശ്യപ്പെട്ടിരിക്കുന്ന ജില്ലയിൽ മാത്രമേ പരീക്ഷ എഴുതാൻ അനുവദിക്കുകയുള്ളൂ.

പരീക്ഷാ ഫീസ് നൽകുന്പോൾ ലഭിക്കുന്ന Ap plication for SET Feb rua ry2018 എന്ന് അച്ചടിച്ചിട്ടുള്ള കവറിൽ വേണം. ഓണ്‍ലൈൻ ആപ്ലിക്കേഷന്‍റെ പകർപ്പ് അയയ്ക്കേണ്ടത്. പരീക്ഷ എഴുതുന്ന വിഷയവും കവറിന്‍റെ പുറത്ത് എഴുതിയിരിക്കണം.

പരീക്ഷാരീതി

സെറ്റ് പരീക്ഷയ്ക്ക് രണ്ടു പേപ്പറുകൾ ഉണ്ടായിരിക്കും. പേപ്പർ ഒന്ന് എല്ലാവർക്കും പൊതുവായിട്ടുള്ളതായിരിക്കും. ഈ പേപ്പറിനു രണ്ടു ഭാഗങ്ങൾ ഉണ്ടായിരിക്കും. എ. പൊതുവിജ്ഞാനം, ബി. അധ്യാപന അഭിരുചി.

പേപ്പർ 2 ബിരുദാനന്തര ബിരുദ തലത്തിൽ പഠിച്ചിരുന്ന വിഷയെ ആസ്പദമാക്കിയായിരിക്കും. 35 വിഷയങ്ങൾക്ക് സെറ്റ് (പേപ്പർ 2) പരീക്ഷ ഉണ്ടായിരിക്കും. ഓരോ പേപ്പറിനും 120 മിനിറ്റ് ദൈർഘ്യം ഉണ്ടായിരിക്കും.

പേപ്പർ 1 ഒരു ചോദ്യത്തിന് ഒരു മാർക്ക് എന്ന രീതിയിൽ പാർട്ട് എയ്ക്കും പാർട്ട് ബിയ്ക്കും 60 ചോദ്യങ്ങൾ വീതം (ആകെ 120 ചോദ്യങ്ങൾ ഉണ്ടായിരിക്കും. പേപ്പർ 2 കണക്ക്, സ്റ്റാറ്റിസ്റ്റിക്സ് ഒഴികെയുള്ള വിഷയങ്ങൾക്ക് ഒരു ചോദ്യത്തിന് ഒരു മാർക്ക് എന്നരീതിയിൽ 120 ചോദ്യങ്ങൾ ഉണ്ടായിരിക്കും. കണക്കിനും സ്റ്റാറ്റിസ്റ്റിക്സിനും 1.5 (ഒന്നര) മാർക്ക് വീതമുള്ള 80 ചോദ്യങ്ങൾ ഉണ്ടായിരിക്കും. ഒബ്ജക്ടീവ് സ്വഭാവമുള്ള പരീക്ഷയായിരിക്കും ഇരു പേപ്പറിനും ഉണ്ടാവുക.

കണക്കിനും സ്റ്റാറ്റിസ്റ്റിക്സിനും ഒഴികെയുള്ള വിഷയങ്ങൾക്ക് ഇരു പേപ്പറിനും ഒരു ശരിയുത്തരത്തിന് ഒരു മാർക്ക് എന്ന രീതിയായിരിക്കും. എന്നാൽ, കണക്കിനും സ്റ്റാസ്റ്റിക്സിനും (പേപ്പർ 2) ഒരു ശരി ഉത്തരത്തിന് 1.5 (ഒന്നര) മാർക്കായിരിക്കും നൽകുക ഒരു ചോദ്യത്തിന് ഒന്നിൽകൂടുതൽ ഉത്തരങ്ങൾ കറുപ്പിക്കുന്നത് തെറ്റായി പരിഗണിക്കും. തെറ്റായ ഉത്തരങ്ങൾക്ക് മാർക്ക് കുറയ്ക്കില്ല.

സെറ്റ് പരീക്ഷയ്ക്ക് വിജയിക്കുവാൻ ഒരു പരീക്ഷാർഥിക്ക് ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ ശമതാനം മാർക്ക് ജനറൽ വിഭാഗം പേപ്പർ ഒന്ന് 40, പേപ്പർ 2 40, ആകെ 48. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്.

സെറ്റ് പരീക്ഷയുടെ സിലബസ് കേരളത്തിലെ സർവകലാശാലകളിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് അംഗീകരിച്ചിട്ടുള്ള അതതു വിഷയങ്ങളെ ആധാരമാക്കിയിട്ടുള്ളതാണ്.

പരീക്ഷാ കേന്ദ്രങ്ങൾ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.

അപേക്ഷാഫോം ലഭിക്കുന്ന പോസ്റ്റ് ഓഫീസുകൾ

തിരുവനന്തപുരം ജിപിഒ, പൂജപ്പുര, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ, പത്തനംതിട്ട,അടൂർ, ചെങ്ങന്നൂർ, തിരുവല്ല, ആലപ്പുഴ, ചേർത്തല, കായംകുളം, മാവേലിക്കര, കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ, തൊടുപുഴ, കട്ടപ്പന, എറണാകുളം, ആലുവ, കൊച്ചി, മൂവാറ്റുപുഴ, പെരുമ്പാവൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്നുംകുളം, തൃശൂർ, വടക്കാഞ്ചേരി, ആലത്തൂർ, ഓലവക്കോട്, ഒറ്റപ്പാലം, പാലക്കാട്, മലപ്പുറം, മഞ്ചേരി, പൊന്നാനി, തിരൂർ,കോഴിക്കോട്, കോഴിക്കോട് സിവിൽ സ്റ്റേഷൻ, കൊയിലാണ്ടി, വടകര, കൽപ്പറ്റ, കാഞ്ഞങ്ങാട്, കാസർഗോഡ്, കണ്ണൂർ, തളിപ്പറന്പ, തലശേരി.
More News