University News
ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം:കോളജ് തലത്തിൽ സ്പോട്ട് അഡ്മിഷൻ
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ് കോളജുകളിൽ 12നും, സ്വാശ്രയ/ഐഎച്ച്ആർഡി കോളജുകളിലും യുഐടികളിലും 13നും ഒന്നാം വർഷ ബിരുദാനന്തരബിരുദ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് കോളജ് തലത്തിൽ സ്പോട്ട് അഡ്മിഷൻ നടത്തും. അതത് കോളജുകളിലാണ് സ്പോട്ട് അഡ്മിഷൻ നടത്തുന്നത്. രാവിലെ ഒന്പതു മുതൽ 11വരെ ഹാജരായി രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികളിൽ നിന്നും മെറിറ്റടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കി ഉച്ചയ്ക്ക് 12 മുതൽ പ്രവേശനം നടത്തും. നിലവിലുള്ള ഒഴിവുകളിലേക്കും ട്രാൻസ്ഫർ കാരണം അന്നേ ദിവസം ഉണ്ടാകുന്ന ഒഴിവുകളിലേക്കും ഈ റാങ്ക് പട്ടികയിൽ നിന്നും പ്രവേശനം നടത്തും. പ്രവേശന സമയത്ത് ആവശ്യമായ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. മുൻപ് പ്രവേശനം ലഭിച്ചവർ പുതുതായി പ്രവേശനം ഉറപ്പാക്കിയശേഷം മാത്രമേ നിലവിലെ കോളജിൽ നിന്നും ടി.സി. വാങ്ങുവാൻ പാടുള്ളൂ.വിദ്യാർഥികൾ നിലവിലെ ഓണ്‍ലൈൻ അപേക്ഷയിൽ ഓപ്ഷൻ നൽകിയിട്ടുള്ള കോളജുകളിൽ മാത്രമേ സ്പോട്ട് അഡ്മിഷനു ഹാജരാകുവാൻ പാടുള്ളൂ. പ്രവേശനം ലഭിച്ച ഉടൻ തന്നെ സർവകലാശാലയുടെ പ്രവേശനഫീസ് ഒടുക്കണം. സ്പോട്ട് അലോട്ട്മെന്‍റിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികളും ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്‍റൗട്ട് നിർബന്ധമായും കൊണ്ടുവരണം. സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കുന്ന ഒഴിവുകളുടെ വിവരം സർവകലാശാല അഡ്മിഷൻ പോർട്ടലിൽ പ്രസിദ്ധീകരിക്കും. കോളജുകളുടെ നോട്ടീസ് ബോർഡുകളിലും ഒഴിവുകളുടെ വിവരം ലഭ്യമായിരിക്കും. ഒഴിവുകളുടെ വിശദാംശങ്ങൾ പരിശോധിച്ച് മനസിലാക്കിയ ശേഷംമാത്രം സ്പോട്ട് അഡ്മിഷന് അതത് കോളജുകളിൽ ഹാജരാകണം.

തിരുവനന്തപുരം ഓൾ സെയിന്‍റസ് കോളജിൽ എംഎസ്‌സി എൻവിറോണ്‍മെന്‍റൽ സയൻസ്, എംകോം കോഴ്സുകളിൽ കമ്മ്യൂണിറ്റി വിഭാഗത്തിന്‍റെ ഓരോ സീറ്റ് വീതം ഒഴിവ് ഉണ്ട്. പ്രസ്തുത കോളജിൽ നിലവിലുണ്ടായിരുന്ന കമ്യൂണിറ്റി ക്വാട്ട റാങ്ക് പട്ടികകളിൽ പ്രവേശനത്തിനായി പരിഗണിക്കാവുന്നവർ ഇല്ലായെന്ന് പ്രിൻസിപ്പൽ അറിയിച്ചതിനാൽ ഈഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുവാൻ താത്പര്യമുള്ളവർ 12നകം കോളജ് പ്രിൻസിപ്പലിന് രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം. ലഭ്യമായ അപേക്ഷകരിൽ നിന്നും കമ്യൂണിറ്റി ക്വാട്ട റാങ്ക് പട്ടിക തയാറാക്കി 13ന് കോളജ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തി 14ന് കോളജിൽ പ്രവേശനം നടത്തും. ഇതിനായി സർവകലാശാലയിലേയ്ക്ക് പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതില്ല.

സൂക്ഷ്മ പരിശോധനയ്ക്ക് വിദ്യാർഥികൾ ഹാജരാകണം

2016 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ/ബിഎസ്‌സി/ബികോം/ബിബിഎ/ബിസിഎ (സിബിസിഎസ്എസ് കരിയർ റിലേറ്റഡ്) ഡിഗ്രി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവർ 12 മുതൽ 19 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഹാൾടിക്കറ്റ്, ഐഡി കാർഡുമായി പുനർമൂല്യ നിർണയ വിഭാഗമായ ഋഖ കകക ൽ എത്തിച്ചേരണം.

പ്രോജക്ട് ട്രയിനിയുടെ ഒഴിവ്

ഡിപ്പാർട്ട്മെന്‍റ് ഓഫ് കംപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫർമാറ്റിക്സിലെ എസ്ഐയുസിഇബി പ്രോജക്ടിലേക്ക് പ്രോജക്ട് ട്രെയിനിയുടെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.


ബിടെക് ടൈംടേബിൾ

ഡിസംബറിൽ നടത്തുന്ന എട്ടാം സെമസ്റ്റർ ബിടെക് പാർട്ട്ടൈം റീസ്ട്രക്ച്ചേർഡ് (2008 സ്കീം) പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.


ബിബിഎ പരീക്ഷാ കേന്ദ്രങ്ങൾ

വിദൂരവിദ്യാഭ്യാസ കേന്ദ്രം 20 ന് ആരംഭിക്കുന്ന ബിബിഎ ഡിഗ്രി മൂന്നാം സെമസ്റ്റർ സപ്ലിമെന്‍ററി പരീക്ഷയ്ക്കും 2018 ജനുവരി നാലിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ സപ്ലിമെന്‍ററി പരീക്ഷക്കും തിരുവനന്തപുരം കേന്ദ്രമായി ആവശ്യപ്പെട്ട വിദ്യാർഥികൾ ഗവണ്‍മെന്‍റ് ആർട്സ് കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അതേ കോളജിൽ പരീക്ഷ എഴുതണം. കൊല്ലം കേന്ദ്രമായി ആവശ്യപ്പെട്ട വിദ്യാർഥികൾ കൊല്ലം ടികെഎം ആർട്ട്സ് ആൻഡ് സയൻസ് കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അതേ കേന്ദ്രത്തിൽ പരീക്ഷ എഴുതണം. ആലപ്പുഴ പരീക്ഷാ കേന്ദ്രമായി ആവശ്യപ്പെട്ട വിദ്യാർഥികൾ ചേർത്തല എസ്എൻ കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അതേ കേന്ദ്രത്തിൽ പരീക്ഷ എഴുതണം. പരീക്ഷാ സമയം വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ 1.30 മുതൽ 4.30 വരെയും വെള്ളിയാഴ്ച രണ്ടു മുതൽ അഞ്ച് വരെയും ആയിരിക്കും.


ബിഎസ്‌സി ഫലം

ജൂണിൽ നടത്തിയ ബിഎസ്‌സി (ആന്വൽ സ്കീം) പാർട്ട് ഒന്ന്, രണ്ട്, മൂന്ന് സബ്സിഡിയറി സ്റ്റാറ്റിസ്റ്റിക്സ്, അക്കൗണ്ടിംഗ് പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ . പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജനുവരി 11 വരെ അപേക്ഷിക്കാം.