University News
സർവകലാശാല സംശയങ്ങൾ
ഞാൻ മഹാത്മാഗാന്ധി സർവകലാശാലയിൽനിന്നും എംഎ ഇംഗ്ലീഷ് റെഗുലറായി പഠിച്ച് ജയിച്ച ആളാണ്. എനിക്ക് കേരള സർവകലാശാലയിൽനിന്നു സിംഗിൾ സിറ്റിംഗിൽ ഹിസ്റ്ററിയിൽ അഡീഷണൽ എംഎ എടുക്കാൻ കഴിയുമോ.

രാജഗോപാൽ, എരുമേലി ?

ഏതെങ്കിലും ബിരുദാനന്തര ബിരുദം സിംഗിൾ സിറ്റിംഗിൽ പരീക്ഷ എഴുതി ജയിക്കണമെങ്കിൽ ഏതു സർവകലാശാലയിൽനിന്നാണോ ആദ്യ ബിരുദാനന്തരബിരുദം നേടിയത്. ആ സർവകലാശാലയിൽനിന്നും തന്നെ നേടണം. താങ്കളുടെ കാര്യത്തിൽ താങ്കൾ ആദ്യബിരുദാനന്തര ബിരുദം (ഇംഗ്ലീഷ് സാഹിത്യത്തിൽ) നേടിയത്. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നായിരുന്നതിനാൽ മഹാത്മാഗാന്ധി സർവകലാശാലയിൽനിന്നു മാത്രമേ അഡീഷണൽ ബിരുദാനന്തരബിരുദം ഒറ്റത്തവണ പരീക്ഷ എഴുതി ജയിക്കാനാകൂ.

ഇത്തരത്തിൽ ഒറ്റത്തവണ പരീക്ഷ എഴുതാൻ മഹാത്മാഗാന്ധി സർവകലാശാല ബിരുദാനന്തരബിരുദം പ്രൈവറ്റായി രജിസ്റ്റർ ചെയ്യാൻ അപേക്ഷ ക്ഷണിക്കുന്ന സമയത്ത് അപേക്ഷ സമർപ്പിച്ച് അഡ്മിഷൻ ലഭിക്കുന്ന വർഷം തന്നെ ഒറ്റച്ചാൻസിൽ രണ്ടു വർഷത്തെയും പരീക്ഷകൾ എഴുതണം എന്നു നിർബന്ധമുണ്ട്.

എന്നാൽ, ചോദ്യകർത്താവിനു കേരള സർവകലാശാലയിൽനിന്നുതന്നെ ഒരു ബിരുദാനന്തര ബിരുദം എടുക്കണം എന്നു നിർബന്ധമാണെങ്കിൽ ബിരുദാനന്തര ബിരുദത്തിന് പ്രൈവറ്റായി അപേക്ഷ സമർപ്പിച്ച് കോഴ്സ് കാലദൈർഘ്യമായ രണ്ടു വർഷം പഠിച്ച് മാത്രമേ അതു നേടാൻ കഴിയൂ. സാധാരണയായി ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ് വിഷയങ്ങളിലാണ് കേരളത്തിലെ സർവകലാശാലകൾ പ്രൈവറ്റ് പഠനം അനുവദിക്കുന്നത്.

ഞാൻ എംജി സർവകലാശാലയിൽ ഒന്നാം സെമസ്റ്റർ എംഎ പഠിക്കുന്ന വിദ്യാർഥിയാണ്. എനിക്ക് മറ്റു കുട്ടികൾ എഴുതുന്നത്ര വേഗത്തിൽ എഴുതാൻ തടസമുണ്ട്. എനിക്ക് പരീക്ഷ എഴുതാൻ കൂടുതൽ സമയം അനുവദിക്കുമോ.

റീന പള്ളിക്കത്തോട് ?

ചോദ്യകർത്താവിനു റൈറ്റേഴ്സ് ക്രാംപ് എന്ന രോഗം മൂലമാണ് എഴുത്തിനു വേഗം കുറയുന്നതെന്നു തോന്നുന്നു. ഈ രോഗമാണെങ്കിൽ അതു രോഗത്തിന്‍റെ 75 ശതമാനം തീവ്രതയുണ്ടെന്ന് അധികാരപ്പെട്ട മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് നല്കിയാൽ, ആ സർട്ടിഫിക്കറ്റിന്‍റെയും അധികസമയം അനുവദിക്കണമെന്ന അപേക്ഷയും പഠിക്കുന്ന കോളജിലെ പ്രിൻസിപ്പലിന്‍റെ ശിപാർശക്കത്തും സഹിതം സർവകലാശാലയിൽ സമർപ്പിച്ചാൽ അധികസമയം പരീക്ഷ എഴുതാൻ അനുവദിച്ചുനല്കാറുണ്ട്.

സർവകലാശാല ഉത്തരവ് നന്പർ 2603/A1/2011/Acod. dtd 22052011 പ്രകാരം എഴുതാൻ ശാരീരികതടസമുള്ള വിദ്യാർഥികൾക്ക് ഓരോ പരീക്ഷയ്ക്കും ഒരു മണിക്കൂറിന് 15 മിനിറ്റ് എന്ന പ്രകാരം 45 മിനിറ്റുവരെ സമയം അധികമായി അനുവദിച്ചു നല്കാറുണ്ട്. ഇതിനുള്ള അപേക്ഷ വിദ്യാർഥികൾ നേരത്തേതന്നെ സർവകലാശാലയിൽ സമർപ്പിച്ച് ഉത്തരവ് നേടിയിരിക്കണം. ഈ തീരുമാനം സർവകലാശാലയിലെ ഉന്നത അധികാരികൾ തന്നെ എടുക്കേണ്ടതാണ്.
തയാറാക്കിയത്

ബാബു പള്ളിപ്പാട്ട്

ചോദ്യങ്ങൾ അയയ്ക്കേണ്ട ഇ മെയിൽ [email protected]
More News