University News
സർവകലാശാല സംശയങ്ങൾ?
എന്താണ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റീസ് കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (CUCET)?

വിനോദ് മല്ലപ്പള്ളി

322 ഇന്‍റഗ്രേറ്റഡ്, അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, റിസര്‍ച്ച് പ്രോഗ്രാമുകള്‍ നടത്തുന്ന ഒന്‍പതു കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനം നല്‍കുന്നതിനു ദേശീയതലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയാണ് സിയുസിഇടി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സെന്‍ട്രല്‍ യൂണിവേഴ്സ്റ്റീസ് കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്. മേയ് മാസത്തിലാണ് പരീക്ഷ നടക്കുക. അപേക്ഷകന്‍ ഓണ്‍ലൈനില്‍ മാര്‍ച്ച്ഏപ്രില്‍ മാസങ്ങളില്‍ സമര്‍പ്പിക്കേണ്ടിവരും. നിശ്ചിത എണ്ണം പരീക്ഷാ കേന്ദ്രങ്ങളെ ഉണ്ടാകൂ. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ പ്രവേശന പരീക്ഷാകേന്ദ്രങ്ങളുണ്ടാകാറുണ്ട്.

അപേക്ഷ സമര്‍പ്പിക്കേണ്ട രീതി

സിയുസിഇടിക്കുള്ള അപേക്ഷ ഓണ്‍ലൈനായി മാത്രമേ സമര്‍പ്പിക്കാനാകൂ. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുകയും പരീക്ഷ ഫീസ് ഡെബിറ്റ് കാര്‍ഡ്‌നക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കുകയും ചെയ്തതിനുശേഷം ഏഴു ദിവസത്തിനകം കണ്‍ഫര്‍മേഷന്‍ മെസേജ് ലഭിക്കും.

പ്രവേശന പരീക്ഷയുടെ ചോദ്യങ്ങളുടെ രീതി

പ്രവേശന പരീക്ഷ എംസിക്യൂ ബെയ്‌സ്ഡ് ചോദ്യരീതിയിലാണ് ഇതിലെ പാര്‍ട്ട് എയില്‍ ഭാഷയും ഗണിതശാസ്ത്രവും പൊതുവിജ്ഞാനവും വിശകലനപാഠവവും പരിശോധിക്കുന്ന 25 എംസിക്യു കള്‍ ഉണ്ട്.

പാര്‍ട്ടി ബി ഡൊമയിന്‍ നോളജ് എന്ന ഭാഗത്ത് 75 എംസിക്യുകളാണുള്ളത്. ഈ ഭാഗത്ത് നാലോ അഞ്ചോ ഭാഗങ്ങള്‍ ഉണ്ടാകും. ഓരോ ഭാഗത്തും 25 ചോദ്യങ്ങള്‍ ഉണ്ടാകും.
ഉദ്യോഗാര്‍ഥി നിര്‍ബന്ധമായും മൂന്നു ഭാഗത്തുനിന്നുള്ള 75 ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതണം.
എന്നാല്‍ ഇന്‍റഗ്രേഡ്‌കോഴ്‌സുകളായ എംബിഎനഎല്‍എല്‍ബി പോലുള്ള പൊതു കോഴ്‌സുകള്‍ക്ക് 100 എംസിക്യുകളാണുണ്ടാവുക. ഇതാവട്ടെ ഇംഗ്ലീഷ് ഭാഷ, റീസണിംഗ്, ഡേറ്റ ഇന്‍റര്‍പ്രിട്ടേഷന്‍, ന്യൂമറിക്കല്‍, എബിലിറ്റി തുടങ്ങിയവയിലാണ്.

ഓരോ പേപ്പറിനും രണ്ടു മണിക്കൂര്‍ ആണ് പരീക്ഷാസമയം. തെറ്റായ ഉത്തരം രേഖപ്പെടുത്തിയാല്‍ നെഗറ്റീവ് മാര്‍ക്കുണ്ടാവും. മുന്‍കാലങ്ങളില്‍ നടത്തിയിട്ടുള്ള പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറുകളുടെ സൂക്ഷ്മ വിശകലനം നടത്തി പരീക്ഷയ്ക്കു തയാറായാല്‍ സിയുസിഇടി വിജയം ഉറപ്പായും കൈവരിക്കാനാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്www.cuce t.co.in സന്ദര്‍ശിക്കുക.
കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, സ്ഥിതി ചെയ്യുന്നത് കാസര്‍ഗോഡ് ജില്ലയിലെ കപരിയ എന്ന സ്ഥലത്ത് 310 ഏക്കറിലാണ് കേന്ദ്ര സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 21 പഠനവകുപ്പുകള്‍ ഇന്ന് സര്‍വകലാശാലയ്ക്കുണ്ട്.

സര്‍വകലാശാല നടത്തുന്ന കോഴ്‌സുകള്‍

ബിരുദകോഴ്‌സ്:
ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ഇന്റഗ്രേറ്റഡ് ബിഎനഎംഎ.
40 സീറ്റ് 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വാണ് യോഗ്യത.
ബിരുദാനന്തര കോഴ്‌സുകള്‍
1. എക്കണോമിക്‌സില്‍ എംഎ. 26 സീറ്റ്
2. എംഎ ഇംഗ്ലീഷ് ആന്‍ഡ് കമ്പാരറ്റീവ് ലിറ്ററേച്ചര്‍ 20 സീറ്റ്
3. എംഎ ലിംഗ്വിസ്റ്റിക്‌സ് ആന്‍ഡ് ലാംഗ്വേജ് ടെക്‌നോളജി 26 സീറ്റ്.
4. എംഎ ഹിന്ദി ആന്‍ഡ് കമ്പാരറ്റീവ് ലിറ്ററേച്ചര്‍26 സീറ്റ്
5. എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ്.
6. എംഎസ്ഡബ്ല്യു (സോഷ്യല്‍വര്‍ക്)26 സീറ്റ്
7. ഇംഗ്ലീഷില്‍ എംഎഡ്8 സീറ്റ്
8. സയന്‍സില്‍ എംഎഡ് 10 സീറ്റ്
9. സോഷ്യല്‍ സയന്‍സില്‍ എംഎഡ്9 സീറ്റ്
10. മാത്തമാറ്റിക്‌സില്‍ എംഎഡ്8 സീറ്റ്
11. ആനിമല്‍ സയന്‍സില്‍ എംഎസ്‌സി20 സീറ്റ്
മുകളില്‍ സൂചിപ്പിച്ച മുഴുവന്‍ കോഴ്‌സുകളിലേക്കും പ്രവേശനം നല്‍കുന്നത് സിയുസിഇടി പ്രവേശന പരീക്ഷയുടെ റാങ്കിന്റെ അടിസ്ഥാനത്തിലാണ്.
പ്രവേശന പരീക്ഷയായ സിയുസിഇടി ഓണ്‍ലൈനായും ഓഫ് ലൈനായും പരീക്ഷ എഴുതാനുള്ള സൗകര്യമുണ്ട്. പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് മൂന്നു കോഴ്‌സിന് അപേക്ഷിക്കാം. പരീക്ഷയിലെ സ്‌കോറിങ്ങിന്റെ അടിസ്ഥാനത്തില്‍ ഓരോ സര്‍വകലാശാലകളും തങ്ങളുടേതായ റാങ്ക് ലിസ്റ്റുകളാണ് തയാറാക്കുന്നത്. കേരളത്തിലെ കേന്ദ്ര സര്‍വകലാശാലയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് www.cukerala.ac.inസന്ദര്‍ശിക്കുക.

തയാറാക്കിയത്
ബാബു പള്ളിപ്പാട്ട്
ചോദ്യങ്ങൾ അയയ്ക്കേണ്ട ഇ മെയിൽ
[email protected]
More News