University News
അഖിലേന്ത്യാ അഗ്രിക്കൾച്ചർ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന കാർഷിക സർവകലാശാലകളിലെ കൃഷി, അനുബന്ധ ബിരുദ, ബിരുദാനന്തര ബിരുദ, പിഎച്ച്ഡി പ്രോഗ്രാമുകലിലേക്കുള്ള 15 ശതമാനം കേന്ദ്ര ക്വാട്ട സീറ്റുകളിലെ പ്രവേശനത്തിന് ഇന്ത്യൻ കൗണ്‍സിൽ ഓഫ് അഗ്രിക്കൾച്ചർ റിസർച്ച് (ഐസിഎആർ) നടത്തുന്ന അഖിലേന്ത്യാ അഗ്രിക്കൾച്ചർ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 31 വരെ അപേക്ഷിക്കാം. ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 23നും പിജി, പിഎച്ച്ഡി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 22നും നടത്തും. പൂർണമായും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ജൂണ്‍ രണ്ടാം വാരം മുതൽ മാതൃകാ പരീക്ഷയ്ക്കുള്ള സൗകര്യം വെബ്സൈറ്റിൽ ലഭ്യമാണ്. ഓൺലൈനായി അപേക്ഷിക്കണം. യാതൊരു രേഖകളും ഐസിഎആറിലേക്ക് അയച്ചു കൊടുക്കേണ്ട.

എഐഇഇഎയുജി

അഗ്രിക്കൾച്ചർ, ഹോർട്ടികൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി, കമ്യൂണിറ്റി സയൻസ്, ഫുഡ് ന്യുട്രീഷൻ ആൻഡ് ഡയറ്റിക്സ്, സെറികൾച്ചർ, ബയോ ടെക്നോളജി, അഗ്രിക്കൾച്ചർ എൻജിനിയറിംഗ്, ഡെയറി ടെക്നോളജി, ഫുഡ് ടെക്നോളജി തുടങ്ങിയ വിഷയങ്ങളിൽ നാലു വർഷത്തെ കോഴ്സുകളിലേക്കാണ് അഡ്മിഷൻ നടത്തുന്നത്. പ്രവേശന പരീക്ഷയ്ക്കുള്ള സൗകര്യാർഥം ഈ വിഷയങ്ങളെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്സ് വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്.

2018 ഓഗസ്റ്റ് 31ന് 16 വയസ് തികഞ്ഞവരായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ മാത്തമറ്റിക്സ് എടുത്ത് 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്. പ്രവേശന പരീക്ഷയ്ക്കു കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, മണ്ണുത്തി എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രം ഉണ്ടായിരിക്കും.

എഐഇഇ യുജി പരീക്ഷവഴിയാണ് നാഷണൽ ടാലന്‍റ് സ്കോളർഷിപ്പിനുള്ള വിദ്യാർഥികളെയും തെരഞ്ഞെടുക്കുന്നത്. ഇതനുസരിച്ച് ഐസിഎആർ സീറ്റിൽ അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾക്കു പ്രതിമാസം 2,000 രൂപ സ്കോളർഷിപ് ലഭിക്കും.

എഐഇഇഎപിജി

കാർഷിക സർവകലാശാലകളിലെ 25 ശതമാനം കേന്ദ്ര ക്വോട്ടയിലേക്കും ഐസിഎആറിനു കീഴിലുള്ള സ്ഥാപനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കുമുള്ള അഡ്മിഷനാണ് എഐഇഇഎപിജി വഴി നടത്തുന്നത്. കൂടാതെ ഐസിഎആർപിജി സ്കോളർഷിപ്പിനു യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതും ഈ പരീക്ഷ വഴിയാണ്.
2018 ഓഗസ്റ്റ് 31ന് 19 വയസ് തികയണം. അഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറി, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, ഹോംസയൻസ് എന്നിവയിൽ മികച്ച നിലയിൽ ബിരുദം നേടിയവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയ്ക്കു കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് സെന്‍റർ.

എഐസിഇഎസ്ആർഎഫ്

വിവിധ സർവകലാശാലകളിലെ 25 ശതമാനം കേന്ദ്ര ക്വോട്ടയിലേക്കുള്ള അഡ്മിഷനും അഗ്രിക്കൾച്ചറിലും അനുബന്ധ വിഷയങ്ങളിലും ഐസിഎആർ സീനിയർ റിസർച്ച് ഫെലോഷിപ്പിനും യോഗ്യരായവരെ തെരഞ്ഞെടുക്കാനുള്ള പ്രവേശന പരീക്ഷയാണിത്. ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
വെബ്സൈറ്റ്: www.icar.org.in, www.aieea.net
ഹെൽപ് ഡസ്ക് :7835097766/67/68/69
More News