University News
ഒന്നാം വർഷ ബിരുദ പ്രവേശനം 2018 ഓണ്‍ലൈൻ അപേക്ഷയിൽ തിരുത്തലിന് അവസരം
അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് കോളജുകളിൽ (ഗവ.,എയ്ഡഡ്,സ്വാശ്രയ,യുഐടി, എച്ച്ആർഡി) ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾക്ക് ഓണ്‍ലൈൻ അപേക്ഷയിൽ മാറ്റം (തിരുത്തൽ) വരുത്തുവാൻ അവസരം നൽകുന്നു. 16നു രാവിലെ 10 മണി വരെ മാറ്റങ്ങൾ വരുത്താം. പുതിയ ഓപ്ഷനുകൾ ചേർക്കാനും, ഹയർ ഓപ്ഷനുകൾ ക്യാൻസൽ ചെയ്യാനും, കാറ്റഗറി മാറ്റം റീവാല്യൂവേഷൻ, ഗ്രേസ് മാർക്ക് തുടങ്ങി മാർക്കുകളിലെ തിരുത്തലുകൾ തുടങ്ങിയവ വരുത്തുവാൻ ഉണ്ടെങ്കിൽ ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്. പേര്,ജനന തീയതി എന്നിവ ഒഴികെ മറ്റു തിരുത്തലുകൾ അപേക്ഷകർക്ക് തന്നെ ചെയ്യാം. തിരുത്തലുകൾ വരുത്തി കഴിഞ്ഞാൽ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്‍റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം. സർവകലാശാലയിൽ തിരുത്തലിനായി അപേക്ഷ നൽകിയിട്ടുള്ള വിദ്യാർഥികൾ സ്വമേധയാ തന്നെ അപേക്ഷയിൽ തിരുത്തൽ വരുത്തണം.ഓരോ കോളജുകളിലെയും വിവിധ കോഴ്സുകളുടെ ഒഴിവുകൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ഏറ്റവും ഒടുവിൽ പ്രവേശനം ലഭിച്ച കുട്ടികളുടെ ഇൻഡക്സ് മാർക്ക് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്ക് തങ്ങളുടെ ഇൻഡക്സ് മാർക്ക് ഈ വിവരവുമായി താരതമ്യപ്പെടുത്തി തങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഓപ്ഷനുകൾ ക്രമീകരിക്കാം.

ഇത്തരത്തിൽ വരുത്തിയ മാറ്റങ്ങൾ എല്ലാം പരിഗണിച്ച് 16ന് ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധപ്പെടുത്തും. പ്രവേശനം നേടിയ വിദ്യാർഥികൾക്കും അവരവരുടെ ഹയർ ഓപ്ഷനിൽ മാറ്റം വരുത്താം. ഒന്നാം ഓപ്ഷനിൽ തന്നെ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് തിരുത്തലിന് അവസരം ഇല്ല.

ഏതെങ്കിലും കാരണവശാൽ അലോട്ട്മെന്‍റിൽ നിന്നും പുറത്തായ വിദ്യാർഥികൾ ആപ്ലിക്കേഷൻ നന്പർ , പാസ്വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം reconsider എന്ന ഒരു ടാബ്(tab) ഉപയോഗിച്ച് അവരെ വീണ്ടും പരിഗണിക്കുന്നതിനായി അപേക്ഷിക്കാം .

മേൽ പറഞ്ഞ കാര്യങ്ങൾക്കായി അപേക്ഷകർ സർവകലാശാലയിൽ നേരിട്ട് സമീപിക്കേണ്ടതില്ല. ഓണ്‍ലൈനായി അപേക്ഷയിൽ തിരുത്തൽ വരുത്തിയാൽ മതിയാകും.

നിലവിൽ കോളജിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് അവരുടെ ഹയർ ഓപ്ഷനുകളിൽ മാറ്റം വരുത്തുവാൻ കഴിയും. മറ്റൊരു തരത്തിലുള്ള തിരത്തലുകളും സ്വമേധയാ വരുത്തുവാൻ കഴിയില്ല. അങ്ങനെയുള്ളവർ തിരുത്തലുകൾക്ക് സർവകലാശാലയെ സമീപിക്കണം.

എംപിഇ, പിജിഡിഎച്ച്എഫ്എം കോഴ്സ് നോട്ടിഫിക്കേഷൻ

കാര്യവട്ടം എൽഎൻസിപിയിൽ 201819 അധ്യനവർഷത്തേക്കുളള എംപിഇ, പിജിഡിഎച്ച്എഫ്എം കോഴ്സുകൾക്കുളള പ്രവേശനത്തിനുളള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 25. വിശദവിവരങ്ങളടങ്ങിയ നോട്ടിഫിക്കേഷൻ വെബ്സൈറ്റിൽ.

പിഎച്ച്ഡി രജിസ്ട്രേഷൻ

2018 സെഷൻ പിഎച്ച്ഡി രജിസ്ട്രേഷന് മലയാളം വിഭാഗത്തിലും അപേക്ഷിക്കാം. 15 വരെ സർവകലാശാലയുടെ റിസർച്ച് പോർട്ടൽ വെബ്സൈറ്റിൽ അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾ റിസർച്ച് പോർട്ടൽ വെബ്സൈറ്റിൽ.

എംസിഎ പരീക്ഷാഫീസ്

നാലാം സെമസ്റ്റർ എംസിഎ (2015 സ്കീം) റെഗുലർ ആൻഡ് സപ്ലിമെന്‍ററി ജൂലൈ 2018, രണ്ടാം സെമസ്റ്റർ എംസിഎ (2015 സ്കീം) റെഗുലർ ആൻഡ് സപ്ലിമെന്‍ററി ഓഗസ്റ്റ് 2018 പരീക്ഷകൾക്ക് 17 വരെയും 50 രൂപ പിഴയോടുകൂടി 19 വരെയും 125 രൂപ പിഴയോടു കൂടി 23 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


ബിഎ (ആന്വൽ) പരീക്ഷാ കേന്ദ്രങ്ങൾ

13 മുതൽ ആരംഭിക്കുന്ന ബിഎ (ആന്വൽ) ബിരുദ പാർട്ട് ഒന്നും, രണ്ടും(റെഗുലർ,സപ്ലിമെന്‍ററി) പരീക്ഷകളുടെ ചില പരീക്ഷാ കേന്ദ്രങ്ങളിലെ മാറ്റം ചുവടെ ചേർക്കുന്നു.

മാർ ഈവാനിയോസ് കോളജ്, തിരുവനന്തപുരം പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ എസ്എൻ കോളജ് ചെന്പഴന്തിയിലും, യൂണിവേഴ്സിറ്റി കോളജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചിട്ടുളള ഓണ്‍ലൈൻ ഒന്നാം വർഷ റെഗുലർ പെണ്‍കുട്ടികളും, ഓഫ്ലൈനായി അപേക്ഷിച്ചിട്ടുളള പെണ്‍കുട്ടികളും ഓൾസെയിന്‍റ്സ് കോളജ് തിരുവനന്തപുരത്തും, യൂണിവേഴ്സിറ്റി കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളള ഒന്നാംവർഷ റെഗുലർ ആണ്‍കുട്ടികൾ സെന്‍റ് സേവ്യേഴ്സ് കോളജ് തുന്പയിലും, ഗവ.സംസ്കൃത കോളജ് തിരുവനന്തപുരം പരീക്ഷാകേന്ദമായി ഓണ്‍ലൈനായി അപേക്ഷിച്ച ഇംഗ്ലീഷ്, ഇക്കണോമിക്സ് മെയിനുകളിലെ പെണ്‍കുട്ടികൾ എൻഎസ്എസ് കോളജ് നീറമണ്‍കരയിലും, ഓൾസെയിന്‍റ്സ് കോളജ്, ഗവ.വിമൻസ് കോളജ് തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ആണ്‍കുട്ടികൾ എംജി കോളജ് തിരുവനന്തപുരത്തും, ഓൾസെയിന്‍റ്സ് കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച പെണ്‍കുട്ടികൾ ഓൾ സെയിന്‍റ്സ് കോളജിലും, വിടിഎം കോളജ് ധനുവച്ചപുരം പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച ഒന്നാം വർഷ റെഗുലർ വിദ്യാർഥികൾ (രജി.നം.3041717001 മുതൽ 3041717213 വരെ) കെഎൻഎം ഗവണ്‍മെന്‍റ് കോളജ് കാഞ്ഞിരംകുളം, ഗവ.കോളജ് നെടുമങ്ങാട് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഹിസ്റ്ററി മെയിൻ വിദ്യാർഥികൾ (ഒന്നാം വർഷം ഓഫ്ലൈൻ ഒഴികെ) ഇക്ബാൽ കോളജ് പെരിങ്ങമലയിലും, എഫ്എംഎൻ കോളജ് കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ ടികെഎം കോളജ് കൊല്ലത്തും, സെന്‍റ് സിറിൾസ് കോളജ് അടൂർ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്ജി കോളജ് കൊട്ടാരക്കരയിലും, എസ്എൻ കോളജ് ഫോർ വിമൻസ് കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്എൻ കോളജ് കൊല്ലത്തും, ക്രിസ്റ്റ്യൻ കോളജ് ചെങ്ങന്നൂർ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ബിഷപ് മൂർ കോളജ് മാവേലിക്കരയിലും, സെന്‍റ് ജോസഫ് കോളജ് ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ആണ്‍കുട്ടികൾ എസ്ഡി കോളജ് ആലപ്പുഴിയിലും, എസ്ഡി കോളജ് ആലപ്പുഴ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച ഹിസ്റ്ററി, സോഷ്യോളജി മെയിൻ പെണ്‍കുട്ടികൾ (ഓഫ്ലൈൻ ഒഴികെ) സെന്‍റ് ജോസഫ് കോളജ് ആലപ്പുഴയിലും പരീക്ഷകൾ എഴുതണം.

മറ്റു പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ല. മാറ്റമുളള പരീക്ഷാ കേന്ദ്രങ്ങളിൽ ഓഫ്ലൈനായി അപേക്ഷിച്ച വിദ്യാർഥികൾ പുതുക്കിയ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും ഹാൾ ടിക്കറ്റ് കൈപ്പറ്റണം. ഓണ്‍ലൈനായി അപേക്ഷിച്ച വിദ്യാർഥികൾക്ക് 10 മുതൽ ഹാൾ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.