Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
Previous
Next
Sthreedhanam
പ്രസവാനന്തര മാനസികപ്രശ്നങ്ങൾ
Saturday, July 23, 2016 4:11 AM IST
ഒരു കുഞ്ഞിന്റെ ജനനം സ്ത്രീയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലാണ്. അത് അവളിൽ പല വികാരങ്ങളും ഉണർത്താം. സന്തോഷം, ഭയം, ആധി... എന്നിവ ഈ കാലഘട്ടത്തിൽ സംഭവിക്കാം. എന്നാൽ ചിലപ്പോൾ നാം പ്രതീക്ഷിക്കാത്ത ഒന്നുകൂടി വരാം– വിഷാദം. മിക്കവർക്കും ചെറിയതോതിലുള്ള മൂഡ് വ്യത്യാസങ്ങൾ കാണാറുണ്ട്. പെട്ടെന്നുള്ള കരച്ചിൽ, ആധി, വെപ്രാളം, ഉറക്കമില്ലായ്മ, ക്ഷീണം എന്നിവ പ്രസവത്തിനു രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് തുടങ്ങുകയും രണ്ടാഴ്ചവരെ നീണ്ടുനിൽക്കുകയും ചെയ്യാം. ഇതു തികച്ചും സാധാരണമാണ്. ഇതിനെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ജീെേ ുമൃേൗാ യഹൗലെ (ചെറിയ വിഷാദലക്ഷണങ്ങൾ) എന്നു പറയുന്നു. ചികിത്സയില്ലാതെതന്നെ കുടുംബാംഗങ്ങളുടെ പിന്തുണയും സ്നേഹവും നൽകിയാൽ ഇതിനെ മറികടക്കാവുന്നതേയുള്ളൂ. പ്രസവാനന്തര മാനസിക പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര മാർഗങ്ങളും അറിയാം...
<യ> പ്രശ്നം തുടങ്ങുന്നത് എവിടെ?
ചിലരിൽ ഈ അവസ്ഥ കൂടുതൽ തീവ്രമായി വരികയും ഏറെനാൾ നീണ്ടുനിൽക്കുകയും ചെയ്യാം. പ്രസവശേഷമുള്ള ഹോർമോൺ വ്യത്യാസങ്ങൾ തലച്ചോറിൽ വരുത്തുന്ന മാറ്റമാണ് ഈ വിഷാദാവസ്ഥയ്ക്കു <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ഉലുൃലശൈീി) കാരണം. വളരെ ചുരുക്കംപേരിൽ ചിത്തഭ്രമത്തിന്റെ ലക്ഷണങ്ങളും കണ്ടുവരാറുണ്ട് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ജീെേ ുമൃേൗാ ജ്യെരവീശെെ). ഇവ രണ്ടിനും ചികിത്സ ആവശ്യമാണ്.
പ്രസവാനന്തര വിഷാദരോഗം <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ജീെേ ജമൃേൗാ ഉലുൃലശൈീി) ഒരാളുടെ ബലഹീനതയോ വ്യക്തിത്വപ്രശ്നമോ അല്ല. അതിനെ പ്രസവത്തിന്റെ ഒരു പാർശ്വഫലം എന്നു പറയാം. ഇതിന് ഉടൻ ചികിത്സ നേടിയാൽ ഈ ലക്ഷണങ്ങളെ മറികടക്കാമെന്നു മാത്രമല്ല, കുഞ്ഞിനെ കൂടുതൽ നോക്കാനും ഈ പ്രസവാനന്തര കാലഘട്ടം കൂടുതൽ ആസ്വദിക്കാനും സാധിക്കും.
<യ> രോഗ ലക്ഷണങ്ങൾ
ഇവ പ്രസവത്തിനു ശേഷം ആദ്യയാഴ്ച തുടങ്ങി ആറുമാസം വരെ തീവ്രമായി നീണ്ടുനിൽക്കാം. എപ്പോഴും മനസിനു വിഷമം തോന്നുക, പെട്ടെന്ന് മൂഡ് മാറുക, അമിതമായ കരച്ചിൽ, കുഞ്ഞിനെ സ്നേഹിക്കാൻ പറ്റാത്ത അവസ്ഥ, കുടുംബാംഗങ്ങളിൽനിന്നും കൂട്ടുകാരിൽനിന്നും ഉൾവലിഞ്ഞുനിൽക്കുക, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, തളർച്ച, ക്ഷീണം, ശരീരത്തിന് ഊർജമില്ലെന്ന തോന്നൽ, മുൻപ് താത്പര്യമുണ്ടായിരുന്ന പ്രവൃത്തികളിൽ ഉത്സാഹമില്ലായ്മ, ചെറിയ കാര്യങ്ങൾക്കു ദേഷ്യം, താൻ ഒരു നല്ല ആളല്ലെന്ന തോന്നൽ, തനിക്കു യാതൊരു വിലയുമില്ലെന്നും തന്നെക്കൊണ്ട് ഒന്നും സാധ്യമല്ലെന്നും തോന്നുക, കുഞ്ഞിനെ ശ്രദ്ധിക്കാതിരിക്കുക, വ്യക്തമായി ചിന്തിക്കാനും തീരുമാനമെടുക്കാനും സാധിക്കായ്ക, കുഞ്ഞിനെ അപായപ്പെടുത്തണമെന്ന ചിന്ത, മരണത്തെപ്പറ്റിയും ആത്മഹത്യയെപ്പറ്റിയും തുടരെ ചിന്തിക്കുക.
<യ> പ്രസവാനന്തര ചിത്തഭ്രമത്തിന്റെ ലക്ഷണങ്ങൾ
ഇതു വിഷാദത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അവസ്ഥയാണ്. പ്രസവശേഷമുള്ള ആദ്യയാഴ്ചയിൽതന്നെ ലക്ഷണങ്ങൾ തുടങ്ങും. ഇവ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളെക്കാൾ തീവ്രത കൂടിയതാണ്.
ചെവിയിൽ ശബ്ദങ്ങൾ കേൾക്കുക (മരിക്കുക, കൊല്ലുക എന്ന നിർദേശങ്ങൾ), മിഥ്യാധാരണകൾ, ഉറക്കക്കുറവ് (തീർത്തും ഉറക്കമില്ലായ്മ), സംശയം, കുഞ്ഞിനെയും തന്നെയും ഉപദ്രവിക്കാൻ ശ്രമിക്കുക, ദേഷ്യം (നിയന്ത്രിക്കാൻ സാധിക്കാത്ത ദേഷ്യം) ഈ ലക്ഷണങ്ങൾ രോഗിയുടെ ജീവനുതന്നെ ഹാനികരമായേക്കാമെന്നതിനാൽ എത്രയും വേഗം ചികിത്സിക്കണം.
<യ> വൈദ്യസഹായം എപ്പോൾ
പ്രസവശേഷം രണ്ടാഴ്ച കഴിഞ്ഞും ലക്ഷണങ്ങൾ തുടരുക, ലക്ഷണങ്ങൾ ഓരോ ദിവസവും കൂടിവരിക (തീവ്രത വർധിക്കുക), കുഞ്ഞിനെ ശ്രദ്ധിക്കാൻ കഴിയാതെവരിക, അനുദിന ജീവിതത്തിന്റെ കാര്യങ്ങൾ സ്വയം ചെയ്യാൻ പറ്റാതിരിക്കുക (ഉദാ: കുളിക്കുക,
വസ്ത്രം മാറുക, പല്ലുതേക്കുക), ആത്മഹത്യാചിന്തയോ കുഞ്ഞിനെ അപകടപ്പെടുത്തുന്ന ചിന്തയോ സ്ഥിരമായി മനസിൽ വരിക. വിഷാദരോഗത്തിന് അടിപ്പെട്ട രോഗി പലപ്പോഴും ഇതു തിരിച്ചറിയണമെന്നില്ല. സ്നേഹപൂർണമായ പരിചരണവും വൈദ്യസഹായവും എത്രയും വേഗം അവർക്കാവശ്യമാണ്.
<യ> രോഗസാധ്യത കൂടുതലുള്ളവർ
കഴിഞ്ഞ പ്രസവാനന്തര കാലഘട്ടത്തിൽ വിഷാദം വന്നവരിൽ, ജീവിതസമ്മർദം അധികമുള്ളവരിൽ, പ്രസവാനന്തര ശാരീരിക പ്രശ്നങ്ങൾ ഉള്ളവരിൽ, ഗർഭാവസ്ഥയിൽ വിഷാദം വന്നവരിൽ, മുൻപ് ഏതെങ്കിലും കാലഘട്ടത്തിൽ വിഷാദരോഗം വന്നവരിൽ. കുടുംബത്തിന്റെ പിന്തുണ കുറവുള്ളവരിൽ, ഏറിയ ബുദ്ധിമുട്ടുകളുള്ള പ്രസവം നടന്നവരിൽ, കുടുംബത്തിൽ ആർക്കെങ്കിലും വിഷാദരോഗം വന്നവരിൽ, ആർത്തവത്തോടനുബന്ധിച്ച് തീവ്രമായ വൈകാരിക പ്രശ്നങ്ങൾ വരുന്നവരിലെല്ലാം രോഗസാധ്യത കൂടുതലാണ്.
<യ> പ്രതിവിധി
രോഗിയുടെ അവസ്ഥ മനസിലാക്കി നേരത്തേതന്നെ ചികിത്സയ്ക്കു വിധേയമാക്കുക എന്നതാണ് ആദ്യപടി. ഒരു സൈക്യാട്രിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും ഗൈനക്കോളജിസ്റ്റിന്റെയും കൂട്ടായ പ്രവർത്തനം ആവശ്യമാണ്. മരുന്നുകൾക്കൊപ്പം കൗൺസലിംഗും കൊഗിനിറ്റീവ് ബിഹേവിയർ തെറാപ്പിയും ആവശ്യമാണ്.
കുടുംബാംഗങ്ങളുടെയെല്ലാം ഒന്നിച്ചുള്ള പരിശ്രമം ഇതിനാവശ്യമാണ്. രോഗിയുടെ ഉറക്കം ക്രമീകരിക്കുക എന്നത് ഏറെ പ്രധാനമാണ്. കുഞ്ഞിന്റെ പരിചരണം രോഗിയുടെ മാത്രം ഉത്തരവാദിത്വമായി കാണരുത്. അമ്മയെ സഹായിക്കാൻ കുടുംബത്തിലുള്ളവർ തയാറാകണം. പോഷകസമ്പൂർണമായ ഭക്ഷണം നൽകുക. വിശ്രമം നൽകണം. സ്വന്തം കാര്യങ്ങൾ ചെയ്യാൻ രോഗിയെ ഉത്സാഹിപ്പിക്കുക. കടകളിൽ വിൽക്കുന്ന എല്ലാ ടോണിക്കും പ്രസവസംരക്ഷണ ലേഹ്യങ്ങളും വാങ്ങി രോഗിക്കു നൽകരുത്. പലതിലും സ്റ്റിറോയ്ഡ് ഉണ്ട്. ഇത് മൂഡ് വ്യത്യാസങ്ങളെ കൂട്ടുകയേയുള്ളൂ. രോഗിക്ക് താൻ ഒറ്റയ്ക്കല്ലെന്നും തന്റെ ജീവിതപങ്കാളിയും കുടുംബാംഗങ്ങളും തന്റെകൂടെ ഉണ്ടെന്നും ഉറപ്പുനൽകുക.
<യ> ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടത് എപ്പോൾ
കുഞ്ഞിനെ ഉപദ്രവിക്കുക, ആത്മഹത്യാപ്രവണത, തീരെ ഭക്ഷണം കഴിക്കാത്ത അവസ്ഥ, ചിത്തഭ്രമത്തിന്റെ ലക്ഷണങ്ങൾ എന്നിവ കണ്ടാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിക്കണം.
പ്രസവാനന്തര മാനസികപ്രശ്നങ്ങൾക്കു ചികിത്സ ഉണ്ടെന്നും ഇവ പാർശ്വഫലങ്ങളില്ലാത്ത താണെന്നുമുള്ള സന്ദേശമാണ് ഓരോ അമ്മയ്ക്കും നൽകേണ്ടത്. ആദ്യമായി അമ്മയാകുന്ന വ്യക്തിക്ക് ഏകദേശം ഒരുവർഷം വരെ മാനസികപ്രശ്നങ്ങൾ നിലനിൽക്കാമെന്നും ഇതു ഹോർമോൺ വ്യതിയാനങ്ങൾ മാറിവരുമ്പോൾ പൂർണമായി പരിഹരിക്കപ്പെടാമെന്നുമുള്ള അവബോധം സമൂഹത്തിനുണ്ടാകണം. അമ്മമാർക്കു വേണ്ട വിശ്രമവും പിന്തുണയും നൽകി അവരെ സാധാരണജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാം. ഒരു സ്ത്രീ ഗർഭിണിയാകുമ്പോൾതന്നെ ഭർത്താവ് ഈ പ്രശ്നങ്ങളെപ്പറ്റി വായിക്കുകയും അതു മനസിലാക്കി അവരെ പിന്തുണയ്ക്കുകയും വേണം.
ഒരു ഗർഭിണിക്ക് അല്ലെങ്കിൽ അമ്മയ്ക്ക് (പ്രസവശേഷം) താൻ ഒറ്റയ്ക്കല്ലെന്നും തന്നോടൊപ്പം കുടുംബം മുഴുവനുമുണ്ടെന്നുമുള്ള ധൈര്യം ലഭിക്കുകയാണെങ്കിൽ പ്രസവാനന്തര മാനസികപ്രശ്നങ്ങൾ ഒരുപരിധിവരെ തടയാൻ സാധിക്കും.
<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ഖൗഹ്യ23ഴ3.ഷുഴ മഹശഴി=ഹലളേ>
<യ> ഡോ. നതാലിയ എലിസബത്ത് ചാക്കോ
കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
Latest News
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
Latest News
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top