Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
Previous
Next
Karshakan
നെൽകൃഷി നടത്താം; വൈദ്യുതി കുറച്ച്
Tuesday, February 7, 2017 6:15 AM IST
കേരളത്തിലെ നെൽപാടങ്ങളിൽ വെള്ളം വറ്റിക്കുന്നതിന് പരമ്പരാഗത രീതിയിലുള്ള പെട്ടിയും പറയുമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. നിലവിലുള്ള പെട്ടിയും പറയും സമ്പ്രദായത്തിന്റെ ഡിസൈൻ നവീകരണത്തിലൂടെയും ഇത് പൂർണമായി മാറ്റി പകരം ഊർജക്ഷമതയുള്ള ലോഹെഡ് പമ്പുകൾ ഉപയോഗിച്ചും ചെലവ് കുറഞ്ഞ വിധത്തിൽ വെള്ളം വറ്റിക്കാം.
പരമ്പരാഗത പെട്ടിയും പറയും പമ്പിംഗ് സമ്പ്രദായത്തിൽ 40 സെന്റീമീറ്റർ വ്യാസമുള്ള പറയിൽ നിന്നും ജല ബഹിർഗമന പെട്ടിയുടെ ഭാഗവുമായി 90 ഡിഗ്രി എൽബോ ആകൃതിയിലാണ് ബന്ധിപ്പിച്ചിരിക്കുന്നത്. വെള്ളം പുറംതള്ളുന്ന പെട്ടിക്ക് 20 സെന്റിമീറ്റർ ഉയരവും 80 സെന്റീ മീറ്റർ വീതിയും നാലു മീറ്റർ നീളവുമാണുള്ളത്. ജല ബഹിർഗമന പറയുടെ വ്യാസം 40 സെന്റീമീറ്റർ വേണ്ടിടത്ത് ഉയരം 20 സെന്റീമീറ്റർ മാത്രമാണ്. അക്കാരണത്താൽ 300 ലിറ്റർ വെള്ളമാണ് ഒരു സെക്കൻഡിൽ പുറന്തള്ളാനാവുന്നത്.
പരമ്പരാഗത പെട്ടിയുടെയും പറയുടെയും ബഹിർഗമന ഭാഗമായ പെട്ടിയിൽ നേരിയ മാറ്റം വരുത്തിയാൽ 600 ലിറ്റർ വെള്ളം ഒരു സെക്കൻഡിൽ പുറന്തള്ളാൻ കഴിയുന്നു. അതിനായി പഴയ പെട്ടി മാറ്റി പകരം 40 സെന്റീമീറ്റർ വ്യാസമുള്ള ബെൻഡ് ഉപയോഗിച്ച് നവീനമാക്കിയാൽ വൈ ദ്യുതി ചെലവ് പകുതിയാക്കാം. ഇത്തരം സംവിധാനത്തിൽ വരമ്പിന്റെ മുകളിലൂടെ 40 സെന്റീമീറ്റർ വ്യാസമുള്ള പൈപ്പിൽക്കൂടി പമ്പുചെയ്യുന്നതിനാൽ പെട്ടി ഉപയോഗിച്ചിരുന്ന സമയങ്ങളിൽ ഉണ്ടായിക്കൊണ്ടിരുന്ന മട വീഴ്ച ഒഴിവാക്കാം. അതിലൂടെ കൃഷിനാശം തടയാം. ഇത്തരം നവീന മാതൃകയിലുള്ള പെട്ടി യും പറയും വൈദ്യുതി ബോർ ഡിന്റെ ഊർജസംരക്ഷണ വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെ കുട്ടനാട് ചമ്പക്കുളം മാപ്പിളപ്പറമ്പിലെ 40 ഏക്കർ പാടത്ത് നിർമിച്ചിട്ടുണ്ട്.
ഊർജസംരക്ഷണ പ്രവർ ത്തനങ്ങളുടെ ഭാഗമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് കോട്ടയം ജില്ലയിലെ പള്ളം–പുഞ്ച നിലത്തിൽ പെട്ടിയും പറയും പൂർണമായും മാറ്റി കാര്യക്ഷമത കൂടിയ സബ്മേഴ്സിബിൾ പമ്പുകൾ സ്ഥാപിച്ചുകൊണ്ട് ഒരു പ്രാഥമിക പഠനം നടത്തി. പെട്ടിയും പറയും സമ്പ്രദായത്തിൽ 15 കുതിരശക്തി മോട്ടോർ ഉപയോഗിക്കുമ്പോൾ ഒരു സെക്കൻഡിൽ 26 ലിറ്റർ വെള്ളം പമ്പുചെയ്യുന്നതായാണ് കണ്ടത്. അതായത് പമ്പിന്റെ ക്ഷമത വെറും പത്തുശതമാനത്തിൽ താഴെ. പെട്ടിയും പറയും മാറ്റി 7.5 കുതിരശക്തിയുള്ള രണ്ട് സബ്മേഴ്സിബിൾ പമ്പുകൾ ഉപയോഗിച്ചപ്പോൾ ആറിരട്ടി വെള്ളം പമ്പുചെയ്യുന്നതായി കണ്ടെത്തി. ക്ഷമത ഏകദേശം 50 ശതമാനമായി വർധിച്ചു. തൃശൂർ കോൾ നിലങ്ങളിൽ 50 കുതിരശക്തിയുള്ള പെട്ടിയും പറയും മാറ്റി വെർട്ടിക്കൽ ടർബൈൻ പമ്പുകൾ സ്ഥാപിച്ചപ്പോഴും ആറിരട്ടി ജലം പമ്പുചെയ്യുന്നതായും തെളിഞ്ഞു. 2014–15 ൽ ചങ്ങനാശേരി, ആലപ്പുഴ, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിലെ 10 പാടശേഖരങ്ങളിൽ പെട്ടിയും പറയും മാറ്റി ഇത്തരത്തിലുള്ള ഊർജക്ഷമതയുള്ള പമ്പിംഗ് രീതി നടപ്പിലാക്കി. അതും വിജയകരമായി പ്രവർത്തിക്കുന്നു.
കേരളത്തിൽ ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലായി ഉദ്ദേശം 2000 പരമ്പരാഗത പെട്ടി–പറ പമ്പുകൾ ഉണ്ട്. അവയുടെ മൊത്തശേഷി 70 മെഗാവാട്ടും പ്രതിവർഷ ഉപഭോഗം 10 കോടി യൂണിറ്റും ആണ്. നിലവിലുള്ള പെട്ടിയും പറയും സമ്പ്രദായം വളരെക്ഷമത കുറഞ്ഞവയാണ്. ക്ഷമത കൂടിയ പമ്പുകൾ ഉപയോഗിച്ചാൽ വൈദ്യുതി ലാഭിക്കാൻ കഴിയും. ഓരോ കൃഷിക്കും പെട്ടിയും–പറയും അറ്റകുറ്റപ്പണി നടത്തുന്നതിന് ഭീമമായ തുക ചെലവാക്കുന്നതും ഒഴിവാക്കാം.
കൃഷി ആവശ്യത്തിന് വെള്ളം ഉയരത്തിലേക്കു കൊണ്ടുപോകുന്ന ലിഫ്റ്റ് ഇറിഗേഷനിൽ ശരാശരി 30 ശതമാനം മാത്രം കാര്യക്ഷമതയുള്ള 100 മെഗാവാട്ട് വൈദ്യുതി വേണ്ടിവരുന്ന പമ്പുസെറ്റുകൾ കേരളത്തിൽ പ്രവർ ത്തിക്കുന്നുണ്ട്. അത്തരം പമ്പുകളുടെ സക്ഷൻ പൈപ്പും ഫുട്ട് വാൽവും ശാസ്ത്രീയമല്ല. മൂന്നിഞ്ച് പമ്പിന് നാലിഞ്ച് സക്ഷൻ പൈപ്പാണ് ഊർജക്ഷമതയോടെയുള്ള പ്രവർത്തനത്തിന് ആവശ്യം. ഫുട്ട് വാൽവിലൂടെ വെള്ളം തടസംകൂടാതെ കയറുന്നതിന് നൂറുശതമാനം തുറന്ന ഫുട്ട്വാൽവ് തന്നെ ഉപയോഗിക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ ഘടിപ്പിച്ചിരിക്കുന്നവയിൽ 70 ശതമാനം മാത്രമേ തുറക്കാറുള്ളൂ.
ജനസംഖ്യ വർധിക്കുന്തോറും നെല്ലിന്റെ ആവശ്യം വർധിക്കുന്നു. എങ്കിലും നെൽകൃഷിയെ കരുതലോടെ പരിഗണിക്കുന്നില്ല. തൃശൂ ർ, മലപ്പുറം ജില്ലകളിലായി 14,000 ഹെക്ടർ പ്രദേശത്ത് തണ്ണീർത്തടങ്ങളായും നെൽപ്പാടങ്ങളായും പരന്നുകിടക്കുന്നതാണ് കോൾ നിലങ്ങൾ. വളരെയധികം ഫലഭൂയിഷ്ഠതയുള്ള കോൾ നിലങ്ങളിൽ വൻതോതിൽ വിളയിക്കാനാവുന്നതുകൊണ്ടാണ് കോൾ എന്നറിയപ്പെടുന്നത്. കോൾ നിലങ്ങൾ നിലയ്ക്കാത്ത ജലസ്രോതസാണ്. മഴ പെയ്താൽ കരവെള്ളം ഒഴുകിയെത്തുന്നതും ഇവിടെ സംഭരിക്കുന്നു. ഈ വെള്ളം ക്രമേണ മണ്ണിലേക്ക് കിനിഞ്ഞിറങ്ങി ഭൂർഗഭ ജലസ്രോതസിനെ ശക്തിപ്പെടുത്തുന്നുണ്ട്. കൃഷിയിറക്കുന്നതിനു മുമ്പ് വെള്ളം വറ്റിക്കുന്നതിനുള്ള പമ്പ് സെറ്റുകളുടെ കാര്യക്ഷമത കുറവ്, യന്ത്രവത്കരണത്തിന്റെ പോരായ്മ, കളകൾ, കീടങ്ങൾ എന്നിവയുടെ ആക്രമണം, മടവീഴ്ച തുടങ്ങിയവ കാരണം ഇവിടങ്ങളിലെ നെൽകൃഷി വളരെയധികം പ്രതിസന്ധികൾ നേരിടുകയാണ്. ഇതര സംസ്ഥാന കൃഷിയെ ആശ്രയിച്ചാണ് നമ്മുടെ പത്തായപ്പുരകൾ ഇപ്പോൾ നിറയുന്നത്. നവീന പമ്പിംഗ് സമ്പ്ര ദായം നടപ്പാക്കുന്നതോടെ കൃഷിച്ചെലവ് വൻതോതിൽ കുറയ്ക്കാൻ കഴിയുന്നു.
നെന്മണിയിൽ 85 ശതമാനം കാർബോഹൈഡ്രേറ്റും 7–10 ശതമാനം പ്രോട്ടീനും രണ്ടു ശതമാനം കൊഴുപ്പും വിറ്റാമിൻ ഇ യും ബിയും അടങ്ങിയിട്ടുണ്ട്. അരിയിലെ തവിടിലെ വിറ്റാമിനും കൊഴുപ്പും അരിവെളുപ്പിച്ചാൽ നഷ്ടമാകും. നെൽകൃഷി എന്നാരംഭിച്ചുവെന്നതിന് വ്യക്തമായ രേഖകളില്ല. എന്നാൽ നെൽകൃഷി ചൈനയിൽ ആരംഭിച്ചതായിട്ടാണ് കരുതുന്നത്. കേരളത്തിൽ മാർച്ച്– ഏപ്രിൽ മാസത്തെ വേനൽമഴയോടെ വിത്തുവിതച്ച് സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിൽ വിരിപ്പുകൃഷി നടത്തുന്നു. ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിൽ വിത്തു വിതച്ച് നവംബർ–ഡിസംബർ മാസങ്ങളിൽ കൊയ്യുന്നതാണ് മുണ്ടകൻ കൃഷി. ഡിസംബർ–ജനുവരി മാസങ്ങളിലാണ് പുഞ്ചകൃഷി ആരംഭിക്കുന്നത്. മാർച്ച്–ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കുന്നു. നെൽകൃഷിക്ക് കൈത്താങ്ങായി മാറുന്നതിന് നിലവിലുള്ള പെട്ടിയും പറയും സമ്പ്രദായം നവീകരിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്ത് പകരം ക്ഷമത കൂടിയ സബ്മേഴ്സിബിൾ, വെർട്ടിക്കൽ ടർബൈൻ പമ്പുകൾ ഉപയോഗിക്കാൻ ശ്രമിക്കേണ്ടതാണ്. ഇങ്ങനെ നെൽകൃഷി ആദായകരമാക്കാം. ഫോൺ: തമലം വിജയൻ– 94470 13 990.
തമലം വിജയൻ
അസി. എൻജിനിയർ, ഊർജസംരക്ഷണ വിഭാഗം, വൈദ്യുതി ബോർഡ്, തിരുവനന്തപുരം.
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
Latest News
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
Latest News
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top