NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
വീട്ടുമുറ്റം അലങ്കരിക്കാം, പച്ചക്കറികളാല...
മറയൂരിലെ പാല്ക്കാരന്
പ്രായത്തെ തോല്പിച്ച് വര്‍ണങ്ങള്‍ വിരിയി...
കൃഷിചെയ്യാം, കദളിവാഴ
ആരേയും ആകർഷിക്കും ആഫ്രിക്കൻ വയലറ്റ്സ്
നിത്യസുവർണ പുഷ്പം
വട്ടവട വെളുത്തുള്ളിയും ഭൗമസൂചികയിലേക്ക്
ഒരിഞ്ച് നഷ്ടപ്പെടുത്താതെ സമ്മിശ്രകൃഷി
കൂടൊരുക്കി വരവേല്‍ക്കാം തേന്‍കാലത്തെ
Previous
Next
Karshakan
മുലപ്പാലിനു തുല്യം വെള്ളക്കൂവ
WhatsApp
രോഗങ്ങൾ ഒന്നും തന്നെയില്ല. കേരളത്തിലെ ഏതു മണ്ണിലും വളരും. ഒരേക്കറിൽ കൃഷിചെയ്താൽ ആറുലക്ഷം വരെ വരുമാനമുണ്ടാക്കാം. വിളവെടുപ്പു കാത്തിരുന്നു മുഷിയുമെന്നും പേടിവേണ്ട. വെറും ഏഴുമാസം മതി കൂവ കാശാകാൻ. വളപ്രയോഗമോ ജലസേചനമോ വേണ്ട എന്നതും പ്രത്യേകതയാണ്. മുലപ്പാലിനു തുല്യം ഗുണമേന്മയുള്ള ഭക്ഷണവും ഔഷധവുമാണ് കൂവ. ശരീരത്തെ തണുപ്പിക്കാൻ അത്യപൂർവ ശക്‌തി. കരീബിയക്കാരുടെ ഭാഷയിൽ ആരു ആരു
(aruaru meal of meals)
ഭക്ഷണങ്ങളുടെ ഭക്ഷണം എന്നാണ് കൂവ അറിയപ്പെടുന്നത്. ഇതിൽ നിന്നാണ് കൂവയ്ക്ക് ആരോറൂട്ട് എന്നപേരുണ്ടായതെന്ന് ഒരഭിപ്രായമുണ്ട്. പൊതുവേ പറയുന്ന മറ്റൊരു കഥ കൂടുതൽ വിശ്വസനീയമാണ്. വിഷ അമ്പുകൾ (ഇംഗ്ലീഷ് ഭാഷയിൽ ആരോ) ശരീരത്തു തറയ്ക്കുമ്പോൾ അതിന് ചികിത്സക്കായി ഉപയോഗിച്ചതിനാലാണ് ആരോറൂട്ട് എന്നപേര് ഇംഗ്ലീഷിൽ വന്നതെന്ന്. എന്തുമായിക്കൊള്ളട്ടെ ഒരു ആഹാരമെന്ന നിലയിലും ഔഷധമായും കൂവയ്ക്കുള്ള പ്രാധാന്യം പേരിന്റെ ഉത്ഭവ കഥയിൽ നിന്നും മനസിലാക്കാവുന്നതേയുള്ളു. കേരളത്തിൽ അധികം വ്യാപിക്കാത്ത കൂവ കൃഷിചെയ്യുകയും മൊത്തമായി എടുക്കുകയും വിൽപനനടത്തുകയുമൊക്കെ ചെയ്യുന്ന ഒരു കർഷകനാണ് പാലക്കാട് വാണിയംകുളം പാവുക്കോണം അടവക്കാട് വീട്ടിൽ അജിത്ത് കുമാർ.
വെള്ളക്കൂവ പരമ്പരാഗതമായി കൃഷി ചെയ്യുന്ന കുടുംബമായിരുന്നു അജിത്തിന്റെത്. അത് അജിത്തും തുടരുന്നു.
കൃഷിരീതി
അജിത്തിന്റെ വീടിനു സമീപത്തെ രണ്ടേക്കർ കൃഷിയിടത്തിൽ കൂവച്ചെടികളുടെ പച്ചപ്പാണ്. നല്ല വെയിൽ ലഭിക്കുന്ന പുരയിടം. കൂവയുടെ കിഴങ്ങെടുത്തതിനു ശേഷമുള്ള ചുവടാണ് നടാനായുപയോഗിക്കുന്നത്. കൂവ പറിച്ചശേഷം ഈ ചുവട് വാരങ്ങൾക്കു മധ്യേയുള്ള കുഴിയിൽ ഇട്ട് പുറത്തു മണ്ണിടും. ജൂൺ, ജൂലൈ മാസങ്ങളാണ് കൂവ നടാൻ ഉത്തമം. ജനുവരി, ഫെബ്രുവരി മാസത്തിൽ വിളവെടുക്കാം. വിളവെടുത്ത ഉടൻ തന്നെ വാരങ്ങൾക്കു നടുവിൽ കുവയുടെ ചുവട് മണ്ണു മൂടിയിടും. ഇത് മേയിൽ മഴലഭിക്കുന്നതോടെ കിളിർത്തു തൈകളാകും. ഈ സമയം രണ്ടടി ഉയരത്തിൽ കോരിയ വാരങ്ങളിലേക്ക് കൂവ പറിച്ചു നടാം. ഒരടി അകലത്തിലാണ് തൈകൾ നടേണ്ടത്. അടിവളമായി കോഴിവളം, ചാരം എന്നിവ നൽകാം. വളമൊന്നും നൽകിയില്ലെങ്കിലും കൂവ നല്ല വിളവു നൽകും. നല്ല വേനലിലും ജലസേചനമില്ലാതെ പിടിച്ചു നിൽക്കാനുള്ള ശക്‌തി കൂവയ്ക്കുണ്ട്. നാലു കിഴങ്ങുകൾക്ക് ഒരു കിലോ ലഭിക്കും. നല്ല കാലാവസ്‌ഥയാണെങ്കിൽ ഒരു ചുവട്ടിൽ നിന്ന് 10 കിലോ വരെ വിളവും ലഭിക്കും. കിലോയ്ക്ക് 60–70 രൂപയിൽ കുറയാതെ ലഭിക്കും. ഒരേക്കറിൽ നിന്ന് 20–25 ടൺ വരെ വിളവു ലഭിച്ചിട്ടുണ്ട് അജിത്തിന്. ആറടി ഉയരത്തിൽ വരെ കൂവ വളരും. അയൽ സംസ്‌ഥാനങ്ങളിൽ കൃഷിയില്ലാത്തതിനാൽ കേരളത്തിനു യോജിച്ചകൃഷി. ഉഷ്ണമേഖലാ രാജ്യങ്ങളായ ഗൾഫ് നാടുകളിലേക്കൊക്കെ വൻ കയറ്റുമതിയും നടക്കുന്നു. ആരോറൂട്ട് കമ്പനികൾ നേരിട്ടുമെടുക്കുന്നു. ഓർഡർ അനുസരിച്ച് സാധനം നൽകാൻ തനിക്കു പറ്റുന്നില്ലെന്നും അജിത്ത് പറയുന്നു. കൃഷി ചെയ്യാൻ താത്പര്യമുള്ളവർക്ക് വിത്തുകൾ നൽകാനും ഉത്പന്നം തിരിച്ചെടുക്കാനും തയാറാണ് ഈ കർഷകൻ. ആദ്യം ചുവട്ടിൽ നിന്ന് ഒരടി ഉയരത്തിൽ ചെടി മുറിച്ചു മാറ്റിയശേഷം ചുവടു കുഴിച്ചാണ് വിളവെടുപ്പ്. വെള്ളം അധികം കെട്ടിനിൽക്കാത്ത ഏതു പ്രദേശത്തും കൃഷിചെയ്യാം.
ഇടവിളകൾ
കൂവയ്ക്കൊപ്പം ധാരാളം ഇടവിളകളും കൃഷിചെയ്യാം. കൂവയുള്ള പുരയിടത്തിൽ ചിതൽ ശല്യമുണ്ടാവില്ലെന്ന പ്രത്യേകതയുമുണ്ട്. പയർ, മുളക്, വെണ്ട, വെള്ളരി, പടവലം, പാവൽ, വാഴ എന്നിവയെല്ലാം കൂവ കൃഷിയിലെ ഇടവിളകളാക്കാം. കൂവ വിളവെടുപ്പിനു ശേഷം, വാഴച്ചുവട്ടിലിട്ടാൽ നല്ല ജൈവവളവുമാകും. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാമെന്ന
മേന്മയുമുണ്ട്. തെങ്ങിൻ തടങ്ങളിൽ വൃത്താകൃതിയിൽ നടാം. തണുപ്പുള്ള വിളയായതിനാൽ വേനൽകാലത്ത് ഇതിന്റെ ഇല കന്നുകാലികളുടെ തീറ്റയിൽ ഉൾപ്പെടുത്തി ഇടയ്ക്കൊക്കെ നൽകാം.
ശരീരത്തെ പരിപോഷിപ്പിക്കാനും തണുപ്പിക്കാനും കൂവ
ശരീരത്തെ തണുപ്പിക്കാനും ഉഷ്ണരോഗങ്ങളിൽ നിന്നു രക്ഷിക്കാനും അപൂർവ കഴിവാണ് കൂവയ്ക്കുള്ളത്. മുലപ്പാലിനു പകരം വയ്ക്കാവുന്ന ഭക്ഷണം. ദഹനശേഷി വർധിപ്പിക്കുന്നതിനൊപ്പം ദഹനേന്ദ്രിയങ്ങൾക്ക് ആരോഗ്യവും നൽകുന്നു. മൂത്രത്തിൽ കല്ലുണ്ടാകുന്നതു തടയുന്നു. മൂത്രാശയ രോഗങ്ങൾ ശമിപ്പിക്കുന്നു. ഇതിന് തിളപ്പിച്ചാറിയവെള്ളത്തിലോ കരിക്കിൻ വെള്ളത്തിലോ ഒരു സ്പൂൺ കൂവപ്പൊടി ചേർത്തു കഴിച്ചാൽ മതിയാകും. ശരീരത്തെ പരിപോഷിപ്പിക്കുന്നതിനും കൂവയ്ക്കു കഴിയും. പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവർക്കും ചേർന്ന ഭക്ഷണമാണ് കൂവപ്പൊടി. ചിക്കൻപോക്സ്, സ്മോൾപോക്സ് എന്നിവ വരാതിരിക്കാനും കൂവപ്പൊടി വെള്ളത്തിൽ കലക്കിക്കുടിക്കുന്നതു നല്ലതാണ്.
ഹൽവയാക്കാം പായസവും നിർമിക്കാം
കൂവപ്പൊടിയുപയോഗിച്ച് രുചികരമായ ധാരാളം മൂല്യവർധിത വിഭവങ്ങളും നിർമിക്കാം. കൂവപ്പൊടി വെള്ളത്തിൽ ചാലിച്ച് ചൂടാക്കി പഞ്ചസാരയോ ശർക്കരയോ പാനിയാക്കി ഒഴിക്കുക. വറ്റിവരുമ്പോൾ തേങ്ങ ചെറു കഷണങ്ങളാക്കിയതും നെയ്യുമൊഴിച്ച് വരട്ടിയെടുത്താൽ രുചികരമായ ഹൽവ തയാർ.
പായസം ഉണ്ടാക്കുന്നതിനായി പൊടി കലക്കി അതിലേക്ക് തേങ്ങാപ്പാൽ, ശർക്കരപ്പാനി എന്നിവയൊഴിച്ച് തിളപ്പിക്കുക. പായസപരുവമാകുമ്പോൾ നെയ്യിൽ ചൂടാക്കിയ കിസ്മിസ്, അണ്ടിപ്പരിപ്പ് എന്നിവയിട്ട് വിളമ്പാം.
പാലിനും കസ്റ്റാഡിനുമൊപ്പം കൂവപ്പൊടിയും ചേർത്താൽ ഐസ്ക്രീമും നിർമിക്കാം.
മറ്റു കൃഷികൾ
കൂവയ്ക്കൊപ്പം ചേന, ചേമ്പ്്, കാച്ചിൽ, ചെറുകിഴങ്ങ്്, വാഴ, കുരുമുളക് എന്നിവയെല്ലാം കൃഷിചെയ്യുന്നുണ്ട് അജിത്ത്. ഭാര്യ രഞ്ജിനിയും മകൾ അഞ്ജനയും അജിത്തിനെ കൃഷിയിൽ സഹായിക്കുന്നു.
കൂവപ്പൊടി നിർമിക്കാം
കൂവപ്പൊടി നിർമാണം അൽപം പ്രയാസം പിടിച്ച ജോലിയാണെങ്കിലും പാലക്കാടുകാർ അത്് എളുപ്പമാക്കാൻ ചില സൂത്രപ്പണികളൊക്കെ കണ്ടുപിടിച്ചിട്ടുണ്ട്. സാധാരണ, കൂവ ചതച്ച ശേഷം ഒരു പാത്രത്തിൽ വെള്ളമെടുക്കുന്നു. ഇതിനു മുകളിലായി ഒരു തുണി വെള്ളത്തിൽ പാതി മുങ്ങുന്നരീതിയിൽ കെട്ടുന്നു. ഇതിലേക്ക് ചതച്ച കൂവയിട്ട് കൈകൊണ്ട് രണ്ടുമുന്നു പ്രാവശ്യം ഉലച്ചശേഷം ചണ്ടി മാറ്റും. കൂവപ്പൊടി വെള്ളത്തിലലിഞ്ഞ് വെള്ളം പാൽനിറമാകും. ഒരു ദിവസം ഇത് അനക്കാതെ വച്ച് വെള്ളം വാർക്കുമ്പോൾ അടിയിൽ വെള്ളക്കളറിൽ സിമന്റുപോലെ കൂവപ്പൊടി അടിഞ്ഞിട്ടുണ്ടാവും. ഇത് വെയിലത്തു വച്ച്് ഉണക്കുകയേവേണ്ടു കൂവപ്പൊടി ലഭിക്കാൻ. എന്നാൽ ഇതിൽ ഏറ്റവും പാടുള്ള ജോലിയാണ് കൂവക്കിഴങ്ങ് ചതയ്ക്കുക എന്നത്്. ഇതിനായി അജിത്തും പാലക്കാട്ടുകാരും വെളിച്ചെണ്ണമില്ലുകളെയാണ് സമീപിക്കാറ്. കഴുകി വൃത്തിയാക്കിയ കൂവ മല്ലിൽ കൊടുത്താൽ വെളിച്ചെണ്ണയാട്ടുന്ന അതേരീതിയിൽ മെഷീനിലിടുകയാണ് ചെയ്യുക. പിണ്ണാക്കു വരുന്ന സ്‌ഥലത്തുകൂടി കൂവ ചതച്ചുവരും. ഇത് വെള്ളത്തിനു മീതെ കെട്ടിയ തുണിയിൽ ഇടുകയേ വേണ്ടു, പൊടി ലഭിക്കാൻ. കൂവപ്പൊടി അഞ്ചുവർഷം വരെ കേടുകൂടാതെയിരിക്കും. പഴക്കം കൂടുന്തോറും ഗുണവും കൂടുമെന്ന് കർഷകനായ അജിത്ത് പറയുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: അജിത്ത്–9446 23 53 54. ലേഖകന്റെ ഫോൺ– 93495 99 023.
–ടോം ജോർജ്
വീട്ടുമുറ്റം അലങ്കരിക്കാം, പച്ചക്കറികളാല്‍
വീടിനു ഭംഗികൂട്ടാന്‍ അലങ്കാരച്ചെടികള്‍ വളര്‍ത്തുന്നവരാണ് മലയാളികള്‍. ഇതേരീതിയില്‍ പച്ചക്കറികളുപയോഗിച്ചും വീട്ടുമുറ്റം അല
മറയൂരിലെ പാല്ക്കാരന്
ജൈവകൃഷിയും മൃഗപരിപാലനവും തമ്മിലുള്ള ബന്ധം എന്തെന്നു കാണിച്ചുകൊടുക്കാന്‍ വേണ്ടിക്കൂടിയാണ് മറയൂര്‍ മണ്ണാറപ്രായില്‍ തമ്പി പ
പ്രായത്തെ തോല്പിച്ച് വര്‍ണങ്ങള്‍ വിരിയിച്ച് ഐസക്
എഴുപത്തിഒമ്പതു വയ സായ എനിക്ക് ഇതൊക്കെ ആകാമെങ്കില്‍ ചെറുപ്പക്കാര്‍ക്ക് എന്തുകൊണ്ടായിക്കൂടാ.. ഇന്ത്യന്‍ റെയില്‍വേയില്‍ നിന
കൃഷിചെയ്യാം, കദളിവാഴ
ഇതര വാഴയിനങ്ങള്‍ക്കില്ലാത്ത ചില സ്വഭാവ സവിശേഷതകള്‍ കദളി വാഴയ്ക്കുണ്ട്. ഇതിന്റെ പഴത്തിന് വളരെ ആസ്വാദ്യകരമായ ഗന്ധവും രുചിയ
ആരേയും ആകർഷിക്കും ആഫ്രിക്കൻ വയലറ്റ്സ്
മനോഹരമായ കുഞ്ഞുപൂക്കളാലും ഭംഗിയായി വിന്യസിക്കപ്പെട്ട ഇലകളാലും ആരെയും ആകർഷിക്കുന്ന ഒരു ചെറു ചെടിയാണ് ആഫ്രിക്കൻ വയലറ്റ്സ്
നിത്യസുവർണ പുഷ്പം
ഉഷ്ണമേഖലപ്രദേശങ്ങളിൽ അനായാസം വളരാൻ ഇഷ്ടപ്പെടുന്ന പൂച്ചെടിയാണ് സ്ട്രോഫ്ളവർ എന്ന പേരിലറിയപ്പെടുന്ന സുവർണ പുഷ്പം. തീരെ കനം
വട്ടവട വെളുത്തുള്ളിയും ഭൗമസൂചികയിലേക്ക്
മറയൂരിലെ മധുര ശര്‍ക്കരയ്ക്കു പിന്നാലെ മൂന്നാര്‍ വട്ടവട ഗ്രാമത്തിലെ കുഞ്ഞന്‍ വെളുത്തുള്ളിക്കും ഭൗമസൂചികാ പദവി അഥവാ ജ്യോഗ
ഒരിഞ്ച് നഷ്ടപ്പെടുത്താതെ സമ്മിശ്രകൃഷി
ബാബു ഒരു മുഴുവന്‍സമയ കര്‍ഷകനായിരുന്നില്ല, രണ്ടു വര്‍ഷം മുമ്പുവരെ. ബിസിനസിനൊപ്പം ഒരു സൈഡായി കൃഷിയുമുണ്ടായിരുന്നെന്നുമാത്ര
കൂടൊരുക്കി വരവേല്‍ക്കാം തേന്‍കാലത്തെ
പുതുതായി അനേകം കര് ഷകര് തേനീച്ചക്കൃഷി യിലേക്ക് തിരിയുന്നുണ്ട്. തേനി ന്റെ ഉത്പാദനവും ആഭ്യന്തര ഉപഭോഗവും വര്ധിച്ചിട്ടുമു
റോസ് കൃഷി ചെയ്യാം, പനിനീര് നിര്‍മിക്കാം
മലയാള മനസിന്റെ ഭാവനയുടെ സുഗന്ധമാണ് പനിനീരെന്നു പറയാം. പൂവിതളില്‍ നിന്നും അതിസുഗന്ധിയായ പനിനീര്‍ലഭിക്കുന്നതു കൊണ്ടാണ് റോസ
അന്നാസ് സ്വിസ് ഫാമിൽ ഒരു ലിറ്റർ പാൽ = 160 രൂപ
ഒരു ദിവസമെന്നാൽ സെബിക്ക് ഒരൊന്നൊന്നര ദിവസമാണ്. ലോകം നിദ്രയുടെ സുഷുപ്തിയിലാഴുന്പോൾ സെബിയുടെ ദിവസം തുടങ്ങുന്നു. പുലർച്
സംരക്ഷിക്കാം, അരുമപ്പക്ഷികളുടെ ആരോഗ്യം
അരുമപ്പക്ഷികളെ തങ്ങ ളുടെ വീടുകള്‍ക്ക് അല ങ്കാരമായും, മാനസികോല്ലാസ ത്തിനും വിനോദത്തിനുമായുമൊക്കെ വളര്‍ത്തുന്നത് ഏറെ പ്രചാ
പച്ചക്കറി കൃഷിയിലെ അമേരിക്കന്‍ മലയാളിപ്പെരുമ
വിഷപച്ചക്കറി ഭീതി തീര് ത്തും ഇല്ലാത്ത അമേരിക്കയില്‍ വീട്ടാവശ്യത്തിനുള്ള പച്ചക്കറി സ്വന്തം വളപ്പില്‍ വിളയിച്ചെടുക്കുകയാണ
പെറ്റ് വിപണിയും ജീവിതവും രാജകീയം
ഒരുപിടി അവിലിന്റെ ലാളിത്യത്തില്‍ നിന്ന് മലര്‍പ്പൊടിക്കാരന്റെ സ്വപ്നത്തിലെന്നപോലെ രാജകീയ ജീവിതത്തിലേക്ക് കടക്കുകയാണ് ഓമനമ
കുടംപുളി സംസ്കരിക്കാം വേറിട്ട രീതിയില്‍
കുടംപുളിയുടെ ഔഷധമൂല്യങ്ങളെക്കുറിച്ച് അറിയാത്തവര്‍ ചുരുക്കമാണ്. അമേരിക്കയിലെ ഡോ. ജോണ്‍ ലോവന്‍സ്റ്റെയ്ന്‍ 2012 ല്‍ നടത്തി
സുഗന്ധം ചൊരിയും പൂമൊട്ട്
ചക്രവര്‍ത്തിയെ മുഖം കാണിക്കുന്നവര്‍ ഗ്രാമ്പൂ ചവച്ച് ഉച്ഛ്വാസവായു സുഗന്ധ പൂരിതമാക്കിയതിനുശേഷമേ കാണാവൂ. മൂന്നാം നൂറ്റാണ്ടി
സബ്സിഡികള്‍ക്കു മരണമണി
ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ലോകവ്യാപാരസംഘടനാ യോഗത്തില്‍ വീണ്ടും തിരിച്ചടി. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസില്‍ ചേര്
വെള്ളാരംകുന്നിലെ റോസപ്പൂ വസന്തം
മലനാട്ടിൽ ഏലവും കുരുമുളകും കർഷകരെ ചതിച്ചപ്പോൾ വെള്ളാരംകുന്നിലെ യുവകർഷകൻ സജി തോമസിന് പനിനീർപ്പൂക്കൾ രക്ഷയായി. കുമളി
മധു നിറയ്ക്കാൻ മുന്നൊരുക്കങ്ങൾ
കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്ന ഇന്ത്യൻ തേനീച്ച അഥവാ ഞൊടിയൽ തേനീച്ചയ്ക്ക് പൊതുവെ വളർച്ചക്കാലം (ഓഗസ്റ്റ്-ഡിസം
യൂറോപ്പിലെ പഴങ്ങള്‍ കാന്തല്ലൂരില്‍
കൃഷിയിലെ ആസൂത്രണമികവാണ് ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ തോപ്പില്‍ ജോര്‍ജ് ജോസഫിനെ വ്യത്യസ്തനാക്കുന്നത്. ആരോഗ്യം നിലനില്‍ക
വീട്ടുമുറ്റം അലങ്കരിക്കാം, പച്ചക്കറികളാല്‍
വീടിനു ഭംഗികൂട്ടാന്‍ അലങ്കാരച്ചെടികള്‍ വളര്‍ത്തുന്നവരാണ് മലയാളികള്‍. ഇതേരീതിയില്‍ പച്ചക്കറികളുപയോഗിച്ചും വീട്ടുമുറ്റം അല
മറയൂരിലെ പാല്ക്കാരന്
ജൈവകൃഷിയും മൃഗപരിപാലനവും തമ്മിലുള്ള ബന്ധം എന്തെന്നു കാണിച്ചുകൊടുക്കാന്‍ വേണ്ടിക്കൂടിയാണ് മറയൂര്‍ മണ്ണാറപ്രായില്‍ തമ്പി പ
പ്രായത്തെ തോല്പിച്ച് വര്‍ണങ്ങള്‍ വിരിയിച്ച് ഐസക്
എഴുപത്തിഒമ്പതു വയ സായ എനിക്ക് ഇതൊക്കെ ആകാമെങ്കില്‍ ചെറുപ്പക്കാര്‍ക്ക് എന്തുകൊണ്ടായിക്കൂടാ.. ഇന്ത്യന്‍ റെയില്‍വേയില്‍ നിന
കൃഷിചെയ്യാം, കദളിവാഴ
ഇതര വാഴയിനങ്ങള്‍ക്കില്ലാത്ത ചില സ്വഭാവ സവിശേഷതകള്‍ കദളി വാഴയ്ക്കുണ്ട്. ഇതിന്റെ പഴത്തിന് വളരെ ആസ്വാദ്യകരമായ ഗന്ധവും രുചിയ
ആരേയും ആകർഷിക്കും ആഫ്രിക്കൻ വയലറ്റ്സ്
മനോഹരമായ കുഞ്ഞുപൂക്കളാലും ഭംഗിയായി വിന്യസിക്കപ്പെട്ട ഇലകളാലും ആരെയും ആകർഷിക്കുന്ന ഒരു ചെറു ചെടിയാണ് ആഫ്രിക്കൻ വയലറ്റ്സ്
നിത്യസുവർണ പുഷ്പം
ഉഷ്ണമേഖലപ്രദേശങ്ങളിൽ അനായാസം വളരാൻ ഇഷ്ടപ്പെടുന്ന പൂച്ചെടിയാണ് സ്ട്രോഫ്ളവർ എന്ന പേരിലറിയപ്പെടുന്ന സുവർണ പുഷ്പം. തീരെ കനം
വട്ടവട വെളുത്തുള്ളിയും ഭൗമസൂചികയിലേക്ക്
മറയൂരിലെ മധുര ശര്‍ക്കരയ്ക്കു പിന്നാലെ മൂന്നാര്‍ വട്ടവട ഗ്രാമത്തിലെ കുഞ്ഞന്‍ വെളുത്തുള്ളിക്കും ഭൗമസൂചികാ പദവി അഥവാ ജ്യോഗ
ഒരിഞ്ച് നഷ്ടപ്പെടുത്താതെ സമ്മിശ്രകൃഷി
ബാബു ഒരു മുഴുവന്‍സമയ കര്‍ഷകനായിരുന്നില്ല, രണ്ടു വര്‍ഷം മുമ്പുവരെ. ബിസിനസിനൊപ്പം ഒരു സൈഡായി കൃഷിയുമുണ്ടായിരുന്നെന്നുമാത്ര
കൂടൊരുക്കി വരവേല്‍ക്കാം തേന്‍കാലത്തെ
പുതുതായി അനേകം കര് ഷകര് തേനീച്ചക്കൃഷി യിലേക്ക് തിരിയുന്നുണ്ട്. തേനി ന്റെ ഉത്പാദനവും ആഭ്യന്തര ഉപഭോഗവും വര്ധിച്ചിട്ടുമു
റോസ് കൃഷി ചെയ്യാം, പനിനീര് നിര്‍മിക്കാം
മലയാള മനസിന്റെ ഭാവനയുടെ സുഗന്ധമാണ് പനിനീരെന്നു പറയാം. പൂവിതളില്‍ നിന്നും അതിസുഗന്ധിയായ പനിനീര്‍ലഭിക്കുന്നതു കൊണ്ടാണ് റോസ
അന്നാസ് സ്വിസ് ഫാമിൽ ഒരു ലിറ്റർ പാൽ = 160 രൂപ
ഒരു ദിവസമെന്നാൽ സെബിക്ക് ഒരൊന്നൊന്നര ദിവസമാണ്. ലോകം നിദ്രയുടെ സുഷുപ്തിയിലാഴുന്പോൾ സെബിയുടെ ദിവസം തുടങ്ങുന്നു. പുലർച്
സംരക്ഷിക്കാം, അരുമപ്പക്ഷികളുടെ ആരോഗ്യം
അരുമപ്പക്ഷികളെ തങ്ങ ളുടെ വീടുകള്‍ക്ക് അല ങ്കാരമായും, മാനസികോല്ലാസ ത്തിനും വിനോദത്തിനുമായുമൊക്കെ വളര്‍ത്തുന്നത് ഏറെ പ്രചാ
പച്ചക്കറി കൃഷിയിലെ അമേരിക്കന്‍ മലയാളിപ്പെരുമ
വിഷപച്ചക്കറി ഭീതി തീര് ത്തും ഇല്ലാത്ത അമേരിക്കയില്‍ വീട്ടാവശ്യത്തിനുള്ള പച്ചക്കറി സ്വന്തം വളപ്പില്‍ വിളയിച്ചെടുക്കുകയാണ
പെറ്റ് വിപണിയും ജീവിതവും രാജകീയം
ഒരുപിടി അവിലിന്റെ ലാളിത്യത്തില്‍ നിന്ന് മലര്‍പ്പൊടിക്കാരന്റെ സ്വപ്നത്തിലെന്നപോലെ രാജകീയ ജീവിതത്തിലേക്ക് കടക്കുകയാണ് ഓമനമ
കുടംപുളി സംസ്കരിക്കാം വേറിട്ട രീതിയില്‍
കുടംപുളിയുടെ ഔഷധമൂല്യങ്ങളെക്കുറിച്ച് അറിയാത്തവര്‍ ചുരുക്കമാണ്. അമേരിക്കയിലെ ഡോ. ജോണ്‍ ലോവന്‍സ്റ്റെയ്ന്‍ 2012 ല്‍ നടത്തി
സുഗന്ധം ചൊരിയും പൂമൊട്ട്
ചക്രവര്‍ത്തിയെ മുഖം കാണിക്കുന്നവര്‍ ഗ്രാമ്പൂ ചവച്ച് ഉച്ഛ്വാസവായു സുഗന്ധ പൂരിതമാക്കിയതിനുശേഷമേ കാണാവൂ. മൂന്നാം നൂറ്റാണ്ടി
സബ്സിഡികള്‍ക്കു മരണമണി
ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ലോകവ്യാപാരസംഘടനാ യോഗത്തില്‍ വീണ്ടും തിരിച്ചടി. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസില്‍ ചേര്
വെള്ളാരംകുന്നിലെ റോസപ്പൂ വസന്തം
മലനാട്ടിൽ ഏലവും കുരുമുളകും കർഷകരെ ചതിച്ചപ്പോൾ വെള്ളാരംകുന്നിലെ യുവകർഷകൻ സജി തോമസിന് പനിനീർപ്പൂക്കൾ രക്ഷയായി. കുമളി
മധു നിറയ്ക്കാൻ മുന്നൊരുക്കങ്ങൾ
കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്ന ഇന്ത്യൻ തേനീച്ച അഥവാ ഞൊടിയൽ തേനീച്ചയ്ക്ക് പൊതുവെ വളർച്ചക്കാലം (ഓഗസ്റ്റ്-ഡിസം
യൂറോപ്പിലെ പഴങ്ങള്‍ കാന്തല്ലൂരില്‍
കൃഷിയിലെ ആസൂത്രണമികവാണ് ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ തോപ്പില്‍ ജോര്‍ജ് ജോസഫിനെ വ്യത്യസ്തനാക്കുന്നത്. ആരോഗ്യം നിലനില്‍ക
പാടം പരീക്ഷണശാലയായി; ഗോപിക പിറന്നു
ഉരുണ്ട മട്ട അരി. പാലക്കാടൻ മട്ടയോടു ചേർത്തുവയ്ക്കാം. രോഗപ്രതിരോധ ശേഷി കൂടുതൽ, വർഷം മൂന്നു വിളവുവരെയെടുക്കാം. തണ്ടിനു
മറയൂരിന്റെ കാലാവസ്ഥ; സുബാഷിന്റെ മിശ്രണം
മറയൂറിലെ കാലാവസ്ഥയും മണ്ണിന്റെ ഗുണങ്ങളും കൃഷിക്കുപയോഗിക്കുന്ന വെള്ളത്തിന്റെ പരിശുദ്ധിയും പരന്പരാഗത കൃഷിയുമാണ് ശർക്കരയ
വാക്കയിൽ തോട്ടത്തിൽ വർഷം മുഴുവൻ വിളവെടുപ്പ്
കൃഷി തീർച്ചയായും ഒരു കല കൂടിയാണ്. കൃഷിചെയ്താൽ മാത്രം പോര, എപ്പോൾ, എന്ത്, എങ്ങനെ കൃഷിചെയ്യണം എന്നുകൂടി പഠിക്കണം. കൂരോപ
മൈസൂരിലെ മലയാളി കൃഷി
കൃഷിയോടുള്ള ഭ്രമമാണ് മലയാളിയായ തോമസ് ദേവസ്യയെ മൈസൂരിലെത്തിച്ചത്. കാഞ്ഞിരപ്പള്ളിക്കാരനായ ഈ കർഷകൻ, 2009 ലാണ് മൈസൂരിൽ കൃഷ
കേട്ടാൽ മാങ്ങ, കണ്ടാൽ ഇഞ്ചി
പേരുകേട്ടാൽ മാങ്ങയെന്നു തോന്നും, കണ്ടാൽ ഇ ഞ്ചിപോലിരിക്കും. ഇതാണ് ഇഞ്ചിമാങ്ങ. ഏതൊരു വിളയും മൂപ്പെ ത്തിയതിനുശേഷമേ വിളവെ
കോഴികളെ രക്ഷിക്കാം, വസന്തയിൽ നിന്ന്
കോഴിവളർത്തുന്നവരുടെ പേടി സ്വപ്നമാണ് വസന്ത. കോഴികളുടെ ആരോഗ്യത്തെ കാർന്നുതിന്നുന്ന അസുഖം. ഇത് അതിവേഗം അവയെ നയിക്കുന്നത്
പളുങ്കുപാത്രത്തിലെ ഗപ്പിയഴക്
അലങ്കാരമത്സ്യകർഷകരുടെയും ഹോബിയിസ്റ്റുകളുടെയും ഇഷ്ട ഇനമാണ് ഗപ്പി. സാധാരണ കാണപ്പെടുന്ന ഗപ്പി ഇനങ്ങളിൽനിന്നു വ്യത്യസ്തമായി
കേരളത്തിലും ക്രേപ്പ് മർട്ടിൽ
ലാർജർ സ്റ്റോർമിയ ഇൻ ഡിക്ക അഥവാ ക്രേപ്പ് മർട്ടിൽ ചൈനീസ് വംശജയായ ആരാമസുന്ദരിയാണ്. ഒറ്റനോട്ടത്തിൽ തന്നെ ആരെയും വശീകരിക്കു
പുഷ്പവിപണിയിലെ മിന്നുംതാരങ്ങൾ ഓർക്കിഡും ആന്തൂറിയവും
പൂക്കൾക്ക് വർധിച്ച ഡിമാൻ ഡുള്ള സംസ്ഥാനമാണ് കേരളം. ഇവിടത്തെ പൂക്കളുടെ ആവശ്യം പരിഹരിക്കുന്നതും പച്ചക്കറിയിലെന്നപോലെ ഇതരസ
അനുമതിയില്ലാതെ ജാതിത്തൈ വളർത്തിയാൽ വധശിക്ഷ?
അമൂല്യമായ സുഗന്ധവിളകളുടെ ചരിത്രത്തിൽ ഒരുപക്ഷെ ഏറ്റവുമധികം മത്സരങ്ങളുണ്ടാക്കിയ വിള ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ-
Latest News
യോഗിയെ പ്രതിക്കൂട്ടിലാക്കിയ കഫീൽ ഖാന് ജാമ്യം; പുറത്തിറങ്ങാനായത് എട്ടുമാസത്തിനു ശേഷം
കാഷ്മീരിലെ പിഡിപി മുൻ നേതാവിനെ ഭീകരർ വെടിവച്ചുകൊന്നു
കബനി നദിയിൽ പിതാവും മക്കളും മുങ്ങി മരിച്ചു
തുടർ തോൽവികൾ മടുപ്പിച്ചു; ഗംഭീർ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചു
തിരുവന്തപുരം-ഗുരുവായൂർ ഇന്റർ സിറ്റി എക്സ്പ്രസിന്റെ സമയത്തിൽ മാറ്റം
Latest News
യോഗിയെ പ്രതിക്കൂട്ടിലാക്കിയ കഫീൽ ഖാന് ജാമ്യം; പുറത്തിറങ്ങാനായത് എട്ടുമാസത്തിനു ശേഷം
കാഷ്മീരിലെ പിഡിപി മുൻ നേതാവിനെ ഭീകരർ വെടിവച്ചുകൊന്നു
കബനി നദിയിൽ പിതാവും മക്കളും മുങ്ങി മരിച്ചു
തുടർ തോൽവികൾ മടുപ്പിച്ചു; ഗംഭീർ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചു
തിരുവന്തപുരം-ഗുരുവായൂർ ഇന്റർ സിറ്റി എക്സ്പ്രസിന്റെ സമയത്തിൽ മാറ്റം
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top