Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
Previous
Next
Karshakan
മീനും പച്ചക്കറികളും ഇനി ഡിജിറ്റൽ കൃഷിയിൽ
Saturday, February 4, 2017 5:46 AM IST
വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും പഴവർഗങ്ങളും മീനും സ്വയം ഉത്പാദിപ്പിക്കാനുള്ള തീരുമാനമാണ് അക്വാപോണിക്സ് കൃഷിയിലേക്ക് എറണാകുളം മുളന്തുരുത്തി പള്ളത്തട്ടേൽ തമ്പി മാത്യൂസിനെ നയിച്ചത്. വിപണിയിലെ പച്ചക്കറികളിലും ഭക്ഷ്യ ഉത്പന്നങ്ങളിലും മായവും വിഷാംശവും ഉണ്ടെന്ന തിരിച്ചറിവും ഇതിനു പ്രേരകമായി. ഉത്പാദനവർധനവും സുസ്‌ഥിര വരുമാനവും പരിസ്‌ഥിതിസംരക്ഷണവും ലക്ഷ്യമിട്ടാണ് പ്രവാസിയായ തമ്പി മാത്യൂസ് അഞ്ചുവർഷം മുമ്പ് അക്വാപോണിക്സ് ആരംഭിക്കുന്നത്. പ്രതീക്ഷിച്ച ലാഭം നേടാൻ കഴിഞ്ഞില്ലെങ്കിലും വിഷമില്ലാത്ത ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം കൊണ്ട് കൃഷി കൂടുതൽ ശാസ്ത്രീയമാക്കാൻ ശ്രമമാരംഭിച്ചു. ഇതിന്റെ ഫലം കൃഷിയിടത്തിൽ കാണാനും കഴിയും.
ഒരേക്കറിലെ വീട്ടുവളപ്പിൽ തെങ്ങിനും ജാതിക്കും കമുകിനുമാണ് മുഖ്യസ്‌ഥാനം. വിവിധതരം വാഴകളും ഉണ്ട്. ചെറുപ്പത്തിൽ മീൻവളർത്തലിനോട് ഉണ്ടായിരുന്ന താത്പര്യമാണ് മത്സ്യക്കൃഷി തെരഞ്ഞെടുക്കാൻ പ്രധാനകാരണം. എഫ്എസിടിയിലെ ജീവനക്കാരനായതിനാൽ വളത്തിന്റെയും മറ്റും കാര്യങ്ങൾ പരിചിതമാണ്. 2011 ലാണ് അക്വാപോണിക്സ് കൃഷി തുടങ്ങുന്നത്. ചോറ്റാനിക്കരയിലെ സെക്കൻഡ റി സ്കൂളിൽ പ്രിൻസിപ്പലായി വിരമിച്ച ഭാര്യ റേച്ചലിന്റെ പിന്തുണയും പ്രോത്സാഹനവും ഇതിനുണ്ടായിരുന്നു.
വെള്ളത്തിൽ കൃഷി നടത്തുന്ന ഹൈഡ്രോപോണിക്സ് രീതിയിൽ നിന്ന് ചെറിയ വ്യത്യാസങ്ങളുള്ളതാണ് അക്വാപോണിക്സ്. കേരളത്തിൽ അധികം പ്രചാരം നേടാത്ത ഈ കൃഷിക്കായി ആദ്യഘട്ടത്തിൽ ഏഴായിരം രൂപയാണ് മുടക്കിയത്. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും മീനും ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തുടക്കം. പരിചയക്കുറവും അറിവില്ലായ്മയും മൂലം കൃഷി ആദ്യം നഷ്ടമായിരുന്നു. പിന്നീട് എല്ലാം പഠിച്ച് വീണ്ടും കൃഷി ആരംഭിച്ചു.
രണ്ടു ടാങ്കുകളിലാണ് അക്വാപോണിക്സ് കൃഷി. നിലത്തെ ടാങ്കിൽ മീൻ വളർത്തും. ഈ ടാങ്കിന്റെ മുകളിലായാണ് രണ്ടാമത്തെ ടാങ്ക്. ഇതിൽ അരയിഞ്ചിന്റെ മെറ്റലുകൾ നിറച്ച് അതിലാണ് പച്ചക്കറികൾ നടുന്നത്. മണ്ണോ ചകിരിച്ചോറോ മറ്റു വസ്തുക്കളോ മെറ്റലിനൊപ്പം ചേർക്കില്ല. ഈ ടാങ്കിലേക്ക് ഫിഷ് ടാങ്കിൽ നിന്നുള്ള ജലം എപ്പോഴും പമ്പു ചെയ്തുകൊണ്ടിരിക്കും. പച്ചക്കറി ടാങ്കിലെത്തുന്ന വെള്ളം മെറ്റലുകൾ നനച്ച് ടാങ്കിനടിയിൽ സ്‌ഥാപിച്ചിട്ടുള്ള പൈപ്പിലൂടെ ഫിഷ് ടാങ്കിൽ തിരിച്ചെത്തുന്നു. മീനുകൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും മത്സ്യങ്ങളുടെ വിസർജ്യങ്ങളും അടങ്ങിയ ജലം പച്ചക്കറികൾക്ക് വളമായി മാറുന്നതുകൊണ്ട് മറ്റു വളങ്ങളൊന്നും വേണ്ടിവരുന്നില്ല. ചെടികൾക്ക് രോഗകീടബാധകൾ വന്നാൽ ജൈവകീടനാശിനികളാണ് തളിക്കുന്നത്. രാസവളങ്ങളോ കീടനാശിനികളോ തളിച്ചാൽ ഫിഷ് ടാങ്കിലെ വെള്ളം മലിനമാകുന്നതിനാൽ മൽസ്യങ്ങൾ ചത്തുപോകുമെന്ന് തമ്പി മാത്യൂ സ് പറഞ്ഞു.
വളരെയേറെ ശ്രദ്ധയും കരുതലും ആവശ്യമുള്ള അക്വാപോണിക്സ് രീതി ശാസ്ത്രീയമാക്കാനും തമ്പിക്കു സാധിച്ചു. മൂന്നാമത് ഒരു ടാങ്ക് സ്‌ഥാപിച്ചാണ് ഈ രൂപമാറ്റം. കളമശേരി വ്യവസായ മേഖലയിൽ എത്തുന്ന ടാങ്കുകൾ ശേഖരിച്ചാണ് അക്വാപോണിക്സ് കൃഷിക്ക് ലഭ്യമാക്കുന്നത്. സമചതുരത്തിലുള്ള നാലു ടാങ്കുകൾ വാങ്ങി അതിൽ ഒരു മീറ്ററിലേറെ ഉയരമുള്ള വേറെ ടാങ്കുകൾ തുല്യഅളവിൽ രണ്ടായി മുറിച്ചെടുത്ത് സ്‌ഥാപിച്ചാണ് കൃഷിക്കുള്ള ടാങ്കുകൾ ഒരുക്കിയത്. രണ്ടു ടാങ്കുകൾ മുറിച്ച് നാലാക്കിയതിൽ മൂന്നെണ്ണം കൃഷിക്കും മറ്റേത് സബ്ടാങ്ക് നിർമിക്കാനും ഉപയോഗിച്ചു. മീൻ ടാങ്കിൽ കൃത്യമായ അളവിൽ ജലം നിലനിർത്തി അടിയിൽ നിന്ന് ഓവർഫ്ളോ വരുന്നതരത്തിൽ പിവിസി പൈപ്പുകൾ സ്‌ഥാപിച്ചു കൃഷി ടാങ്കുകളിലേക്ക് കൃത്യമായി ജലം ഒഴുക്കുന്നു. കൃഷി ടാങ്കുകളിലെ ജലം ടാങ്കിനടിയിൽ സ്‌ഥാപിച്ചിട്ടുള്ള പൈപ്പിലൂടെ സബ് ടാങ്കിലെത്തുന്നു. ഇവിടെ നിന്നും മോട്ടോറിന്റെ സഹായത്തോടെ ഫിഷ്ടാങ്കിലേക്ക് വെള്ളം പമ്പുചെയ്യുന്നു. എപ്പോഴും റൊട്ടേഷൻ നടക്കാവുന്ന രീതിയിലാണ് മോട്ടോറിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. കൃഷിടാങ്കിലെ മെറ്റലുകൾ ജലാംശമില്ലാതെ ഉണങ്ങി വരണ്ടാലും ടാങ്കിൽ വെള്ളം നിറഞ്ഞു കിടന്നാലും ചെടികൾ നശിച്ചു പോകും. ഫിഷ് ടാങ്കുകളിൽ 50 നെട്ടറും 120 തിലാപ്പിയ മത്സ്യങ്ങളുമാണ് വളരുന്നത്.
അക്വാപോണിക്സ് കൃഷിയോടൊപ്പം ഭാര്യ റേച്ചലിന്റെ നേതൃത്വത്തിൽ ടെറസ് കൃഷിയും സജീവമാണ്. കാറിന്റെ ടയറുകളിൽ മണ്ണ് നിറച്ചാണ് ടെറസിൽ പച്ചക്കറികൾ നട്ടിരിക്കുന്നത്. കൂടാതെ ഗ്രോബാഗുകളിലും പച്ചക്കറികൾ നട്ടിട്ടുണ്ട്. മൽസ്യക്കൃഷിയിൽ
ിന്നുള്ള ജലമാണ് പ്രധാനമായും പച്ചക്കറികൾക്ക് നൽകുന്നത്. നെട്ടർ, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങളോടൊപ്പം അലങ്കാരമത്സ്യങ്ങളെയും വളർ ത്തുന്നു. ആവശ്യം കഴിഞ്ഞുള്ള മീനും പച്ചക്കറികളും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകുന്നു. ദിവസവും ഒരു മണിക്കൂറിലധികം സമയം പച്ചക്കറികളോടൊപ്പമാണ് ചെലവഴിക്കുന്നത്. ശുദ്ധമായ അന്തരീക്ഷത്തിൽ ജീവിക്കുന്നതോടൊപ്പം ശുദ്ധവായുശ്വസിച്ച് ആരോഗ്യം സംരക്ഷിക്കാൻ കൃഷിയിലൂടെ ഇവർക്ക് സാധിക്കുന്നുണ്ട്.
സുഹൃത്ത് ബോബൻ മത്തായിയുടെ നിർദ്ദേശങ്ങളും പുതിയ കൃഷിരീതി പരീക്ഷിക്കാൻ കാരണമായി. വിദേശത്തെ അക്വാപോണിക്സ് കൃഷിരീതികൾ പഠിച്ച മകൻ ജിയോ മാത്യൂസിന്റെ സാങ്കേതിക സഹായങ്ങളോടുകൂടി ഒന്നര മാസം മുമ്പാണ് ഡിജിറ്റൽ അക്വാപോണിക്സ് കൃഷി ആരംഭിക്കുന്നത്.
സർക്കാർ പിന്തുണയും സഹായവും ഉണ്ടെങ്കിൽ അക്വാപോണിക്സ് കൃഷി കൂടുതൽ ലാഭകരമാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് തമ്പി മാത്യൂസ്. ഒന്നരവർഷത്തെ പരിശ്രമം കൊണ്ട് ആധുനിക രീതിയിൽ ഒരു ഹൈടെക് ഡിജിറ്റൽ അക്വാപോണിക്സ് കൃഷി ഫാം തുടങ്ങാൻ സാധിച്ചതിലുള്ള സന്തോഷവും ഈ കർഷകനുണ്ട്. നൂറ് മീറ്ററിൽ നിർമിച്ച പോളിഹൗസാണ് കൃഷിയിടം. കളകൾ വരാതിരിക്കാൻ തറയിൽ പഴയ ഫ്ളക്സ് ഷീറ്റ് നിരത്തിയിരിക്കുന്നു. ഇതിന് മുകളിൽ പ്രത്യേകം പറഞ്ഞ് നിർമിച്ച എച്ച്ഡിപിഇ ബക്കറ്റുകൾ നിരത്തി അതിലാണ് പച്ചക്കറികൾ നട്ടിരിക്കുന്നത്. പച്ച നിറത്തിലുള്ള ബക്കറ്റുകളിൽ മുക്കാൽ ഭാഗവും അരയിഞ്ച് കനമുള്ള മെറ്റലുകൾ നിറച്ച് അതിൽ പച്ചക്കറി ചെടികൾ നട്ടു. അക്വാപോണിക്സ് കൃഷിയിൽ കിഴങ്ങു വിളകൾ കൃഷി ചെയ്യാൻ സാധിക്കുകയില്ല. 350 ബക്കറ്റുകളിലായി തക്കാളി, വെണ്ട, വഴുതന, പച്ചമുളക്, സലാഡ് വെള്ളരി തുടങ്ങിയവയാണ് വളർന്നു പുഷ്പിച്ചു വരുന്നത്. പോളിഹൗസിന്റെ നാലുവശവും പകുതിയോളം തുറന്നിട്ടിരിക്കുകയാണ്. ഇതിനോടു ചേർന്നാണ് ഫിഷ് ടാങ്കുകളും ഡിജിറ്റൽ സംവിധാനവും ഒരുക്കിയിരിക്കുന്നത്. രണ്ടായിരം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കിലാണ് മത്സ്യങ്ങൾ വളരുന്നത്. ആയിരം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കിൽ മീൻ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നു. വലിയടാങ്കിൽ നിന്ന് മീനുകളെ പിടിക്കുന്നതനുസരിച്ച് കുഞ്ഞുങ്ങളെ അതിലേക്ക് നിക്ഷേപിക്കും. ഈ രീതിയിൽ മീൻ വളർത്തിയാൽ വർഷം മുഴുവനും മീൻ ലഭിക്കും. മൂന്നാമത്തെ ടാങ്കിൽ രണ്ടായിരം ലിറ്റർ വെള്ളം കൊള്ളും. ഇത് എയറേഷൻ ടാങ്കായിപ്രവർത്തിക്കുന്നു. മീൻ ടാങ്കുകളിൽ നിന്നുള്ള ജലം എയറേഷൻ ടാങ്കിലെത്തുന്നു. ഇതിൽ നിന്നും പമ്പിംഗ് രീതിയിലാണ് പോളിഹൗസിലെ ബക്കറ്റുകളിൽ മീൻ കുളത്തിലെ ജലമെത്തുന്നത്.
ഡിജിറ്റൽ സംവിധാനത്തിൽ ഓരോ ചെടിയുടെയും ചുവട്ടിൽ 40 മിനിറ്റ് ഇടവിട്ട് വെള്ളം എത്തും. ഈ വെള്ളം 15 മിനിട്ടുവരെ ഓരോ ബക്കറ്റിലും നിറഞ്ഞു നിൽക്കും. ചെടികൾ വളരുന്നതോടെ ഇവയുടെ വേരും വളരും. ഇത് ബക്കറ്റിൽ നിറയുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കും. മീൻ ടാങ്കിൽ നിന്നു വരുന്ന ജലത്തിലെ മീനിന്റെ അവശിഷ്ടങ്ങളും മറ്റും ചെടികൾ വലിച്ചെടുത്ത് മെറ്റലിലൂടെ ജലം ശുദ്ധിയായാണ് തിരികെ മീൻകുളത്തിൽ എത്തുന്നത്. ഈ പ്രവർത്തനങ്ങളെല്ലാം പ്രത്യേകം ഒരുക്കിയ വാൽവുകളാണ് നിയന്ത്രിക്കുന്നത്. ഇതിനായി തയാറാക്കിയ പ്രോഗ്രാമിന്റെ സഹായത്തോടെ ഓട്ടോമാറ്റിക്കായിട്ടാണ് എല്ലാം നടക്കുന്നത്. വൈദ്യുതി നഷ്ടപ്പെട്ടാൽ ഇൻവെർട്ടറിൽ പ്രവർത്തനം തുടരും. വെള്ളത്തിന്റെ പിഎച്ച് നിയന്ത്രിച്ച് നിർത്തുന്നതോടൊപ്പം അമോണിയ, നൈട്രേറ്റ് തുടങ്ങിയവയുടെ അളവുകൾ പരിശോധിച്ച് ക്രമപ്പെടുത്തുന്നു. ദിവസത്തിൽ രണ്ടുനേരം ഇവയുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് പോരായ്മകൾ പരിഹരിക്കുന്നതിനാൽ മീനുകൾക്കും ചെടികൾക്കും വളർച്ചയുണ്ട്. തിലാപ്പിയ നാലു മാസം കൊണ്ട് 250 ഗ്രാം വളർച്ച എത്തും.
രണ്ടരലക്ഷം രൂപ മുടക്കിയാണ് ഡിജിറ്റൽ അക്വാപോണിക്സ് കൃഷി തമ്പി മാത്യൂസ് ആരംഭിച്ചത്. ലാഭ നഷ്ടങ്ങളുടെ കണക്കുകൾ പറയണമെങ്കിൽ ഒരു വർഷം കഴിയണം. അഞ്ചു വർഷത്തെ കൃഷി പരിചരണം കൊണ്ട് നേടിയ അറിവുകളുടെ അടിസ്‌ഥാനത്തിൽ നഷ്ടം സംഭവിക്കില്ലെന്ന വിശ്വാസത്തിലാണ് തമ്പി മാത്യുസും കുടുംബാംഗങ്ങളും. ഫോൺ: 9447873676.
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top