ഇൻവേർട്ടറിൽ പ്രവർത്തിക്കുന്ന റഫ്രിജറേറ്ററുമായി ഗോദ്റെജ്
ഇൻവേർട്ടറിൽ പ്രവർത്തിക്കുന്ന റഫ്രിജറേറ്ററുമായി ഗോദ്റെജ്
Wednesday, August 2, 2017 2:31 AM IST
ഗൃഹോപകരണ രംഗത്തെ പ്രമുഖരായ ഗോദ്റെജ് അപ്ലയൻസസ് ഉൗർജക്ഷമമായ പുതിയ റെഫ്രിജറേറ്റർ അവതരിപ്പിച്ചു. ഗോദ്റെജ് എഡ്ജ് പ്രോ ശ്രേണിയിൽപ്പെട്ട പുതിയ റെഫ്രിജറേറ്റർ ഒരു വർഷം 122 യൂണിറ്റ് വൈദ്യുതി മാത്രമാണ് ഉപയോഗിക്കുക. ഇതുവഴി 10 വർഷം കൊണ്ട് ത്രീസ്റ്റാർ റഫ്രിജറേറ്റർ ഉപയോഗിക്കുന്നതിനേക്കാൾ 6580 രൂപയാണ് ഉപഭോക്താവിന് ലാഭിക്കാനാവുക.

വീട്ടിലെ ഇൻവെർട്ടറിലും പ്രവർത്തിക്കുന്ന ഈ റെഫ്രിജറേറ്റർ ഈ വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ അളവിൽ വൈദ്യുതി ഉപയോഗിക്കുന്നു. ത്രീസ്റ്റാർ റഫ്രിജറേറ്ററുകളെ അപേക്ഷിച്ച് 2019 വരെ 1.8 കോടി യൂണിറ്റ് ഉൗർജ ലാഭമാണ് സാങ്കേതിക വിദ്യ ഉറപ്പു നൽകുന്നത്. ഗോദ്റെജിന്‍റെ സ്റ്റേ കൂൾ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഫ്രീസർ വൈദ്യുതി പോയാലും 24 മണിക്കൂർ വരെ തണുപ്പ് നിലനിർത്തും.

ഉൗർജക്ഷമതയുടെ കാര്യത്തിൽ ഗോദ്റെജ് എന്നും ഒരു പടി മുന്നിലാണെന്നും നൂതനമായ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുമെന്നും ഏറ്റവും പുതിയ ഡയറക്ട് കൂൾ റഫ്രിജറേറ്ററും ഇതിന്‍റെ ഭാഗമാണെന്നും ഗോദ്റെജ് അപ്ലയൻസസ് ബിസിനസ് മേധാവിയും ഇവിപിയുമായ കമാൽ നന്ദി പറഞ്ഞു.

ഡയറക്ട് കൂൾ ശ്രേണിയിൽ വരുന്ന ഗോദ്റെജ് എഡ്ജ് പ്രോ ഇൻവർട്ടർ കന്പ്രസർ റഫ്രിജറേറ്ററിലും ഒരു പാട് ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും ഉൗർജ ക്ഷമതയിൽ രാജ്യത്തിന് ഒരുപാട് നേട്ടമുണ്ടാക്കുമെന്നും പ്രൊഡക്ട് ഗ്രൂപ്പ് ഹെഡ് ശിവജി സെൻഗുപ്ത പറഞ്ഞു.
ഡയറക്ട് കൂൾ വിഭാഗമാണ് റെഫ്രിജറേറ്റർ വിപണിയുടെ 78 ശതമാനവും കയ്യടക്കി വച്ചിരിക്കുന്നത്. ഗോദ്റെജിന്‍റെ പങ്ക് 13 ശതമാനത്തിൽ നിന്നും 15 ശതമാനമായി ഉയർത്തുകയാണ് പുതിയ ഉൽപ്പന്നത്തിന്‍റെ അവതരണത്തോടെ ലക്ഷ്യമിടുന്നത്. വൈൻ, ബ്ലൂ, ബ്രൗണ്‍ തുടങ്ങിയ നിറങ്ങളിലുള്ള പുതിയ റെഫ്രിജറേറ്ററിന്‍റെ വില 18,690 രൂപയിൽ തുടങ്ങുന്നു.

ഗോദ്റെജ് 190 ലിറ്ററിനു മുകളിലുള്ള എല്ലാ മോഡലുകളുടെയും കന്പ്രസർ വാറണ്ടി 10 വർഷമായി ഉയർത്തിയിട്ടുണ്ട്. എല്ലാ പ്രമുഖ സ്റ്റോറുകളിലും പുതിയ മോഡൽ ലഭിക്കും. ഗോദ്റെജിന്‍റെ സ്മാർട്ട്കെയർ സർവീസ് നെറ്റ്വർക്ക് ഏതു സമയത്തും ലഭ്യമാണ്.