പടികടത്താം, ക്ഷയരോഗത്തെ....
Saturday, October 7, 2017 4:15 AM IST
കേരളത്തെ സന്പൂർണ ക്ഷയരോഗ നിർമാർജന സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനായി തയാറാക്കിയ പദ്ധതിയാണ് കേരള ക്ഷയരോഗ നിർമാർജന മിഷൻ. ലോകരാജ്യങ്ങളിൽ ക്ഷയരോഗികളുടെ എണ്ണത്തിൽ മുന്നിട്ട് നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്ത് വടക്കോട്ടാണ് രോഗം കൂടുതലായി റി്പ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ രാജ്യത്താദ്യമായി ഇത്തരമൊരു പദ്ധതി നടപ്പിലാക്കി ക്ഷയ നിർമാർജനത്തിൽ കേരള മോഡൽ സൃഷ്ടിക്കാനൊരുങ്ങുകയാണ് സംസ്ഥാനം. ഇതിനായി മുഖ്യമന്ത്രി മുഖ്യ രക്ഷാധികാരിയും അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനുമായുള്ള ടിബി എലിമിനേഷൻ ബോർഡ് രൂപികരിച്ചു കഴിഞ്ഞു. ഇതിന്‍റെ ഭാഗമായി 14 ജില്ലകളിലും ജില്ലാ കളക്ടർ ചെയർമാനും ഡിഎംഒ, ഡിപിഎം തുടങ്ങിയവർ വൈസ് ചെയർമാനുമായുള്ള ജില്ലാ ക്ഷയരോഗ നിർമാർജന ബോർഡ് രൂപികരിച്ചു.

പദ്ധതിയുടെ ഒന്നാം ഘട്ടമെന്ന നിലയ്ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ എല്ലാ വീടുകളും കയറി ഇറങ്ങി ക്ഷയ രോഗികളുടെ വിവരങ്ങൾ, രോഗ ലക്ഷണങ്ങൾ കാണിക്കുന്നവർ, മുന്പ് അസുഖ ബാധിതരായിരുന്നവർ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും. ഇതിനായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിൽ ആശാ വർക്കേഴ്സിനെയും ആംഗൻവാടി ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക ക്യാന്പുകൾ സംഘടിപ്പിക്കും. ഇവരുടെ താമസ സ്ഥലങ്ങളിൽ നേരിട്ടെത്തിയാണ് പരിശോധന നടത്തുക. മീസെൽസ് വൈറസുമായി ബന്ധപ്പെട്ട ആരോഗ്യ സർവ്വെ സംസ്ഥാനത്ത് തകൃതിയായി നടക്കുന്നതിനാൽ അത് അവസാനിച്ച ഉടനെ ഈ സർവെ ആരംഭിക്കും. ഞായറാഴ്ച്ചകളിലാണ് സർവെ നടക്കുക. ഒരാൾ ഇരുപത് വീട് എന്ന രീതിയിൽ സർവേ നടത്തും.

ക്ഷയരോഗത്തിന്‍റെ ലക്ഷണങ്ങൾ കണ്ടെത്തുന്നവർക്ക് ഡിഎംസി (ഡിസൈഗ്നേറ്റഡ് മൈക്രോസ്കോപിക്ക് സെന്‍ററുകളിൽ ) സൗജ്യമായി ടിബി ടെസ്റ്റ് ചെയ്യുന്ന സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2025 ഓടെ പൂർ്ണ ക്ഷയരോഗ നിർമാർജന സംസ്ഥാനമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

എത്രയൊക്കെ തൂത്തെറിയാൻ ശ്രമിച്ചാലും തിരികേ വീണ്ടുമെത്തുന്ന രോഗങ്ങൾ ഏറെയാണ്.അതിൽ മുൻപന്തിയിലാണ് ക്ഷയരോഗം. ശ്വാസകോശങ്ങളെ മാത്രം ബാധിക്കുന്ന ക്ഷയ രോഗികളുടെയും ശ്വാസകോശത്തിന് പുറത്തേക്ക് ബാധിക്കുന്ന എക്സ്ട്രാ പൾമിനറി ക്ഷയ രോഗികളുടെയും എണ്ണം വർധിക്കുകയാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.

ഭീതിപ്പെടുത്തി ക്ഷയരോഗികളുടെ എണ്ണത്തിലെ വർധന

40 മുതൽ 60 ശതമാനം വരെയാണ് എക്സ്ട്രാ പൾമിനറി ടിബി വർധിച്ചിട്ടുളളതെന്ന് കോഴിക്കോട് ജില്ലാ ടി.ബി. ഓഫീസർ ഡോ. പി.പി. പ്രമോദ് കുമാർ പറഞ്ഞു. 2007 മുതൽ 2016 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ 39 ശതമാനം ക്ഷയരോഗികളാണെന്നാണ് പഠനം പറയുന്നത്. 20 ശതമാനത്തിന്‍റെ വർധനവാണ് ഈ കാലയളവിൽ ഉണ്ടായിരിക്കുന്നത്. 39 ശതമാനം ക്ഷയരോഗികളിൽ ഭൂരിഭാഗവുമുള്ളത് ആസാം, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലാണ്.


ഇതിനു പുറമേ മരണത്തിന് വരെ കാരണമായേക്കാവുന്ന മൾട്ടി ഡ്രഗ്സ് റെസിസിറ്റന്‍റ് (എംഡിആർ) ക്ഷയ രോഗവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2015 മുതൽ 2017 വരെ 17 രോഗികളാണ് കോഴിക്കോട് ജില്ലയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളത്. മറ്റു ജില്ലകളിലും സമാനമാണ് അവസ്ഥ. പല കാരണങ്ങൾ കൊണ്ട് ടിബി ഗുളികകൾ തുടർച്ചയായി കഴിക്കാൻ സാധിക്കാത്തതിന്‍റെ ഫലമായാണ് എംഡിആർ അസുഖം ബാധിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ എല്ലാ വീടുകൾ തോറും കയറി ഇറങ്ങി ക്ഷയരോഗികളുടെ വിവരങ്ങൾ, രോഗം ലക്ഷണങ്ങൾ കാണിക്കുന്നവർ, മുന്പ് അസുഖ ബാധിതരായിരുന്നവർ തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് ക്ഷയരോഗം പടരുന്ന സാഹചര്യം ഒഴിവാക്കാനുളള ഏകമാർഗം. ഇതിനായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിൽ ആശാ വർക്കേഴ്സിനേയും ആംഗൻവാടി ജീവനക്കാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബർ ഒന്നു മുതൽ എല്ലാ ഞായറാഴ്ചകളിലും ഒരാൾ ഇരുപത് വീട് എന്ന രീതിയിൽ സർവേ നടത്തും. 2025 ഓടെ പൂർണ ക്ഷയരോഗ നിർമാജന സംസ്ഥാനമാക്കുന്നതിന്‍റെ ഭാഗമായാണ് കണക്കെടുപ്പ് നടത്തുന്നത്. ക്ഷയരോഗത്തിന്‍റെ ലക്ഷണങ്ങൾ കണ്ടെത്തുന്നവർക്ക് ഡിഎംസി (ഡിസൈഗ്നേറ്റഡ് മൈക്രോസ്കോപിക്ക് സെന്‍ററുകളിൽ ) സൗജ്യമായി ടിബി ടെസ്റ്റ് ചെയ്യുന്ന സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ക്ഷയരോഗികളുടെ എണ്ണം വർധിക്കാനുള്ള കാരണം

ക്ഷയരോഗികകളുടെ എണ്ണത്തിലുണ്ടായ വർധനവിന് കാരണം സംസ്ഥാനത്തെത്തുന്ന ഇതരസംസ്ഥാനതൊഴിലാളികളാണെന്നാണ് അധികൃതർ നൽകുന്ന സുചന. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ക്ഷയരോഗികകളുടെ എണ്ണത്തിൽ പിന്നിലായിരുന്ന കേരളത്തിൽ അടുത്തകാലത്തായി 40 മുതൽ 60 ശതമാനം വരെയാണ് വർധന ഉണ്ടായിരിക്കുന്നത്. വിവിധ ജില്ലകളിൽ ജോലിക്കെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിലും അടുത്ത കാലത്തായി വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ആസാം, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് വിവിധ തൊഴിലിനായി ജില്ലയിലെത്തുന്നത്. അതിനാൽ രോഗത്തിൻറെ വ്യാപനം വർധി്ക്കാൻ കാരണം ഇവരുടെ സാന്നിധ്യമായിരിക്കാമെന്ന് ഡോ. പി.പി. പ്രമോദ് കുമാർ പറയുന്നു.