Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ജൂണിയർ-സീനിയർ വ്യത്യാസം: ശന്പളം ഏകീകരിക്കുവാൻ ഇപ്പോൾ അവസരം
1/7/2014ലെ ശന്പള പരിഷ്കരണത്തിന്‍റെ ഭാഗമായി ജൂണിയറിന് സീനിയറിനേക്കാൾ അടിസ്ഥാനശന്പളം കൂടുതലായി ലഭിച്ചിട്ടുണ്ടെങ്കിൽ ജൂണിയർ- സീനിയർ ശന്പളം ഒരേ നിരക്കിൽ വരുത്താൻ സർക്കുലർ നന്പർ 35/2017/ (54) ധന. തീയതി 17/5/2017 പ്രകാരം ഇപ്പോൾ അവസരം.

പത്താം ശന്പള പരിഷ്കരണ ഉത്തരവുപ്രകാരം ഓപ്ഷൻ നൽകാൻ അവസരം ഇല്ലായിരുന്നു. 1/7/2014ൽ തന്നെ ജീവനക്കാരും അധ്യാപകരും ശന്പളം റിവൈസ് ചെയ്യണമെന്നായിരുന്നു 20/1/2016 ൽ ഇറങ്ങിയ GO(P) No.7/2016 ഉത്തരവിൽ നിർദേശിച്ചിരുന്നത്. പുതിയ ശന്പള സ്കെയിലിൽ ശന്പളം നിർണയിച്ചതിനുശേഷം ഏതു മാസമാണോ നേരത്തെ ഇൻക്രിമെന്‍റ് ലഭിച്ചിരുന്നത് അതേമാസം തന്നെ പുതിയ ശന്പള സ്കെയിലിൽ അടുത്ത ഒരു ഇൻക്രിമെന്‍റ് ലഭിക്കും.

പത്താം ശന്പള പരിഷ്കരണത്തിന്‍റെ ഭാഗമായി ചില തസ്തികകളിലെ സ്കെയിൽ ഓഫ് പേയിൽ വൻ വർധനവ് നടപ്പാക്കിയിട്ടുണ്ട്. ഇതിന്‍റെ ഫലമായി സ്കെയിൽ ഓഫ് പേയിൽ മിനിമം അടിസ്ഥാന ശന്പളം ഇരട്ടിയായി. ഈ സാഹചര്യത്തിൽ 1/7/2014 മുന്പ് ഇൻക്രിമെന്‍റുള്ള സീനിയറിന് ഇൻക്രിമെന്‍റ് പഴയ അവസ്ഥയിൽ ലഭിച്ചതിനുശേഷമാണ് ശന്പളം റിവൈസ് ചെയ്യുന്നത്. എന്നാൽ 1/7/2014 നുശേഷം ഇൻക്രിമെന്‍റ് ലഭിക്കുന്നവർ 1/7/2014ൽ ശന്പളം റിവൈസ് ചെയ്യുകയും പുതിയ ശന്പള സ്കെയിലിൽ അടുത്ത ഇൻക്രിമെന്‍റ് ഉടൻ ലഭിക്കുകയും ചെയ്യുന്നതിന്‍റെ ഫലമായി സീനിയർ ജീവനക്കാരിലും കൂടിയ അടിസ്ഥാന ശന്പളം വാങ്ങുന്ന ജൂണിയർ ജീവനക്കാർ സംസ്ഥാനത്ത് കാണാൻ സാധിക്കും.

ഉദാഹരണത്തിന്:
A - സീനിയർ
1/7/2014 അടിസ്ഥാന ശന്പളം 14,260 (13,900 - 24,040)
അടുത്ത ഇൻക്രിമെന്‍റ് തീയതി - 1/6/2015
പുതിയ ശന്പള സ്കെയിലിൽ പ്രവേശിച്ചപ്പോൾ -
1/7/2014 - 27,800 (27,800 - 59,400)
1/6/2015 - 28500

B - ജൂണിയർ
1/7/2014ൽ അടിസ്ഥാന ശന്പളം 13,900 (13,900-24,040)
അടുത്ത ഇൻക്രിമെന്‍റ് തീയതി 1/8/2014
പുതിയ ശന്പള സ്കെയിലിൽ പ്രവേശിച്ചപ്പോൾ:
1/7/2014 -27,800 (27,800- 59,400)
1/8/2014 - 28,500

ചുരുക്കത്തിൽ A എന്ന സീനിയറിന് അടിസ്ഥാന ശന്പളം 28,500 ലഭിക്കുവാൻ 1/6/ 2015 വരെ കാത്തിരിക്കണം. എന്നാൽ ജൂണിയറിന് 1/8/2014ൽ തന്നെ 28,500 അടിസ്ഥാന ശന്പളം ലഭിക്കും. ഇങ്ങനെയുള്ള ഒട്ടേറെ സാഹചര്യങ്ങളിൽ ജൂണിയറിന് സീനിയറിനേക്കാൾ അടിസ്ഥാന ശന്പളം കൂടുതലാകും. ഇങ്ങനെയുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർക്ക് ജൂണിയർക്കൊപ്പം അടിസ്ഥാന ശന്പളം ലഭിക്കുവാൻ ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നു.
ജൂണിയർ - സീനിയർ അനോമിലി പരിഹരിക്കുവാൻ താഴെ പറയുന്ന നിർദേശങ്ങൾ പാലിച്ചിരിക്കണം

1. സീനിയർ / ജൂണിയർ ഒരേ കാറ്റഗറി ആയിരിക്കണം.
2. ശന്പളം റിവൈസ് ചെയ്യുന്പോൾ സീനിയർ ജീവനക്കാരനു ജൂണിയർ ജീവനക്കാരന്‍റെ ഒപ്പമോ കൂടുതലോ അടിസ്ഥാന ശന്പളം ആയിരിക്കണം.
3. ശന്പള പരിഷ്കരണത്തിന്‍റെയോ /നിയമത്തിന്‍റെയോ ഫലമായിട്ടായിരിക്കണം ശന്പളത്തിലെ ഏറ്റക്കുറച്ചിൽ.
4. അഡ്വാൻസ് ഇൻക്രിമെന്‍റിന്‍റെ ഫലമായിട്ടോ സർവീസ് വെയിറ്റേജിന്‍റെ ഫലമായിട്ടോ മുകളിൽ പറയുന്ന പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ ഈ സർക്കുലറിന്‍റെ പ്രയോജനം ലഭിക്കില്ല.
5. സീനിയർ ജീവനക്കാരൻ ഇൻക്രിമെന്‍റിന് അയോഗ്യത കല്പിക്കുന്ന രീതിയിൽ ശന്പള രഹിത അവധി എടുത്തിട്ടുണ്ടെങ്കിൽ ഈ പ്രയോജനം ലഭിക്കില്ല.
6. ഇങ്ങനെയുള്ള ജൂണിയർ - സീനിയർ അനോമിലി പരിഹരിക്കുന്നതിന്‍റെ ഭാഗമായി അഡീഷണൽ ഇൻക്രിമെന്‍റ് ലഭിക്കുകയാണെങ്കിൽ, ആയതിന്‍റെ ലഭിച്ച തീയതി മുതൽ നേരേ ഒരു വർഷം കഴിഞ്ഞേ അടുത്ത ഇൻക്രിമെന്‍റ് ലഭിക്കൂ.
7. ഈ സർക്കുലറിന്‍റെ പ്രയോജനം 1/4/ 2017 മുതൽ.
8. ഇങ്ങനെയുള്ളവർ രേഖാമൂലം മേലുദ്യോഗസ്ഥനു അപേക്ഷ നൽകുക.

സ്പെഷൽ അലവൻസ്: അപേക്ഷിക്കുന്പോൾ ശ്രദ്ധിക്കാം

ഭിന്നശേഷിക്കാരായിട്ടുള്ള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന സ്പെഷൽ അലവൻസ് അനുവദിച്ച് ലഭിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്‌‌ടർക്ക് അപേക്ഷ സമർപ്പിക്കുന്പോൾ ശ്രദ്ധിക്കേണ്ടവ ചുവടെ:

(സർക്കുലർ 3/26835/2017 ഡിപിഐ തീയതി. 24/4/2017)

1. അപേക്ഷയിൽ വിദ്യാഭ്യാസ ഉപഡയറക്‌‌ടർ മേലൊപ്പ് പതിക്കേണ്ടതാണ്.
2. സ്പെഷൽ അലവൻസിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോമിൽ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതും അപേക്ഷയിൽ അപേക്ഷകന്‍റെ ഒപ്പും തീയതിയും രേഖപ്പെടുത്തേണ്ടതുമാണ്.
3. അപേക്ഷയിൽ സൂചിപ്പിച്ചിരിക്കുന്ന ആളും മെഡിക്കൽ സർട്ടിഫിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്ന ആളും ഒരാളെന്ന് തെളിയിക്കുന്ന ഐഡന്‍റിഫിക്കേഷൻ സർട്ടിഫിക്കറ്റ് തയാറാക്കി ഒപ്പിട്ട് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. പ്രസ്തുത സർട്ടിഫിക്കറ്റിൽ മെഡിക്കൽ സർട്ടിഫിക്കറ്റിന്‍റെ നന്പരും തീയതിയും വ്യക്തമായിരിക്കണം.
4. മെഡിക്കൽ കോളജ് ആശുപത്രി /ജില്ലാ ആശുപത്രി/ മെഡിക്കൽ ബോർഡ് എന്നിവിടങ്ങളിൽ നിന്നും ലഭിച്ച ഒറിജിനൽ മെഡിക്കൽ സർട്ടിഫിക്കറ്റും ആയതിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഉൾപ്പെടുത്തണം.
5. ഐഡന്‍റിഫിക്കേഷൻ സർട്ടിഫിക്കറ്റിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം.
6. സമർപ്പിക്കപ്പെടുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിൽ അപേക്ഷകന്‍റെ ഒപ്പ്, മെഡിക്കൽ ബോർഡ് അംഗങ്ങളുടെ ഒപ്പ്, രജിസ്ട്രേഷൻ നന്പർ, പേര്, ഒൗദ്യോഗിക മുദ്ര, ഓഫീസ് സീൽ, തീയതി എന്നിവ ഉണ്ടായിരിക്കണം.
7. സ്പെഷൽ അലവൻസ് അനുവദിച്ച് ലഭിക്കുന്നതിന് അസ്ഥി സംബന്ധമായ വൈകല്യമുള്ളജീവനക്കാർക്ക് 40 ശതമാനത്തിൽ കുറയാതെയും കാഴ്ച വൈകല്യമുള്ള ജീവനക്കാർക്ക് 75 ശതമാനത്തിനു മുകളിലും കേൾവി സംബന്ധമായ വൈകല്യമുള്ള ജീവനക്കാർക്ക് 50 ശതമാനത്തിനു മുകളിലും വൈകല്യം ഉണ്ടായിരിക്കണം.
8. ശന്പളം എഴുതി വാങ്ങുന്ന ട്രഷറിയുടെ പേര് വ്യക്തമായി രേഖപ്പെടുത്തണം
9. അപേക്ഷ തീയതിയിൽ ഒരു വർഷത്തിൽ കൂടുതൽ കുടിശിക ലഭിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ ആയതിന് വ്യക്തമായ വിശദീകരണം നൽകണം.


സ്പെഷൽ കെയർ അലവൻസ് 80വയസ് കഴിഞ്ഞവർക്ക് ലഭിക്കും
81 വയസുള്ള ഫാമിലി പെൻഷണറാണ്. പുതിയ പെൻഷൻ പരിഷ്കരണപ്രകാരം 80 വയസ് കഴിഞ്ഞവർക്കായി സ്പെഷൽ കെയർ അലവൻസായി 1000രൂപ ലഭിക്കുമെന്ന് അറിഞ്ഞു. എന്നാൽ, എന്‍റെ പെൻ
ഡിഎ കുടിശിക അവസാനം ജോലി ചെയ്ത ഒാഫീസിൽനിന്നു ലഭിക്കും
ഓഫീസ് അറ്റൻഡന്‍റായി 30-06-2019ൽ വിരമിച്ചു. എനിക്ക് 1- 1- 2019ലെ ഡിഎ കുടിശികയും 01- 07 -2019 മുതലുള്ള പെൻഷൻ കുടിശികയും ട്രഷറിയിൽനിന്നുതന്നെ ലഭിക്കുമോ? ഇതിനുവേണ
രണ്ടു രീതിയിൽ ശന്പളം പുതുക്കി നിശ്ചയിക്കാം
ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്ന ആളാണ്. 18-10-2019ൽ എനിക്ക് രണ്ടാമത്തെ സമയബന്ധിത ഹയർഗ്രേഡ് ലഭിക്കേണ്ടതായിരുന്നു. എന്നാൽ, ഗ്രേഡ് ലഭിച്ചിട്ടില്ല. ശന്പളം പുതുക്ക
ശന്പളസ്കെയിൽ പ്രത്യേകമായി പുതുക്കി നിശ്ചയിക്കേണ്ടതാണ്
18- 07- 2019ൽ സർവീസിൽ പ്രവേശിച്ചു. എന്‍റെ ശന്പളം പരിഷ്കരിക്കേണ്ട ആവശ്യമുണ്ടോ? ശന്പളപരിഷ്കരണം 01 -07- 2019ലെ അടിസ്ഥാന ശന്പളത്തിന്‍റെ അടിസ്ഥാനത്തിലാണല്ലോ. അതുപോ
ഹയർഗ്രേഡ് ലഭിക്കാൻ തടസങ്ങളില്ല
ഓഫീസ് അറ്റൻഡന്‍റായി 20-10-2012 മുതൽ എയ്ഡഡ് സ്കൂളിൽ ജോലിചെയ്യുന്നു. 2020 ഒക്ടോബർ 20ന് എട്ടു വർഷം സർവീസ് പൂർത്തിയായി. എന്നാൽ, എനിക്കു ലഭിക്കാനുള്ള ഒന്നാമത്തെ സ
അവസാനം ജോലി ചെയ്ത സ്കൂളിൽനിന്ന് ലഭിക്കും
2020 മാർച്ച് 31ന് സർവീസിൽനിന്ന് റിട്ടയർ ചെയ്ത പ്രൈമറി സ്കൂൾ അധ്യാപികയാണ്. എന്‍റെ ശന്പള പരിഷ്കരണം, പെൻഷൻ പരിഷ്കരണം എന്നിവ ആരാണ് ചെയ്യേണ്ടത്. അതുപോലെ 1 -1- 2
മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വേണം
അമ്മ പാർട്ട്ടൈം സ്വീപ്പറായി 25 വർഷമായി താലൂക്ക് ഓഫീസിൽ ജോലി ചെയ്യുന്നു. അമ്മയ്ക്ക് അടുത്തകാലത്ത് ഒരു അപകടം പറ്റി. ഇനി ജോലി ചെയ്യുവാൻ സാധിക്കില്ല. ഇപ്പോൾ 6
ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയും
സർക്കാർ സർവീസിൽ ക്ലാർക്കായി പ്രവേശിച്ചിട്ട് മൂന്നു വർഷം പൂർത്തിയായി. ഡിപ്പാർട്ട്മെന്‍റൽ ടെസ്റ്റുകൾ ജയിക്കാത്തതുകൊണ്ട് ഇതുവരെയും പ്രൊബേഷൻ ഡിക്ലയർ ചെയ്തിട്ട
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും
എന്‍റെ പ്ലസ് ടു പരീക്ഷയുടെ സർട്ടിഫിക്കറ്റ് ട്രെയിൻ യാത്രയ്ക്കിടയിൽ മോഷണം പോയി. സർട്ടിഫിക്കറ്റിന്‍റെ ഫോട്ടോ സ്റ്റാറ്റ് കോപ്പി കൈവശം ഉണ്ട്. ഡ്യൂപ്ലിക്കേറ്റ് സർട്ടി
മൂന്നു മാസത്തിനകം അപേക്ഷിക്കുക
എയ്ഡഡ് സ്കൂൾ അധ്യാപികയാണ്. സ്വകാര്യ ആശുപത്രിയിൽ ഹൃദയസംബന്ധമായ ചികിത്സയിലായിരുന്നു. രണ്ടു ലക്ഷംരൂപ ചികിത്സയ്ക്കായി ചെലവായി. ഈ തുക എനിക്ക് റീ ഇംബേഴ്സ്മെന
ഡിഎ/ഡിആർ കുടിശിക 2021ൽ മുഴുവൻ കുടിശികയും ലഭിക്കും
ജീവനക്കാരുടെയും സർവീസ് പെൻഷൻകാരുടെയും കുടിശികയുള്ള ഡിഎ/ഡി ആർ അനുവദിച്ച് ഉത്തരവായിട്ടുണ്ടല്ലോ. നിലവിൽ 20 ശതമാനം ഡിഎ ആണല്ലോ ലഭിക്കുന്നത്. ഇതു സംബന്ധിച
ഹാഫ് പേ ലീവിന് അർഹതയില്ല
ആർടിഒ ഓഫീസിൽ പാർട്ട് ടൈം സ്വീപ്പറായി ഏഴു വർഷമായി ജോലിചെയ്യുന്നു. കാഷ്വൽ ലീവ് അല്ലാതെ ഹാഫ് പേ ലീവ്, കമ്യൂട്ട് ലീവ് എന്നിവ എടുക്കാൻ എനിക്കു സാധിക്കുമോ? 20 ദി
കമ്യൂട്ടേഷൻ കുടിശിക പെൻഷൻ വാങ്ങുന്ന ട്രഷറിയിൽനിന്ന് ലഭിക്കും
2020 മാർച്ച് 31ന് സർവീസിൽനിന്നു റിട്ടയർ ചെയ്ത ഹൈസ്കൂൾ അധ്യാപകനാണ്. എന്‍റെ പെൻഷൻ പരിഷ്കരണം ട്രഷറിയിലാണോ ചെയ്യുന്നത്. അതുപോലെ ശന്പളം പരിഷ്കരിച്ചതിന്‍റെ ഫ
ഭിന്നശേഷിയുള്ളവർക്ക് മിനിമം പെൻഷൻ: മൂന്നു വർഷം സർവീസ് മതി
പഞ്ചായത്ത് വകുപ്പിൽ ജോലി ചെയ്യുന്നു. ഭിന്നശേഷിക്കാർക്കു ള്ള പ്രത്യേക റിക്രൂട്ട്മെന്‍റ് പ്രകാരം കളക്‌‌ടറാണ് എന്നെ നിയമിച്ചത്. എനിക്ക് ഏഴു വർഷത്തെ സർവീസുണ്ട്. 2021 മ
ഡിസിആർജിക്ക് അവകാശമുണ്ട്
എന്‍റെ അമ്മ വിദ്യാഭ്യാസവകുപ്പിൽ പാർട്ട് ടൈം ജോലി ചെയ്തുവരവേ ആറു മാസം മുന്പ് മരിച്ചു. ഞങ്ങളുടെ അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു. ഞാൻ ഏക മകളാണ്. ഒരു വർഷം മുന്പ് ഞാ
പെൻഷൻ പരിഷ്കരണം 2019- മിനിമം പാർട്ട്ടൈം പെൻഷൻ 5750 രൂപ
നിലവിലുള്ള സർവീസ് പെൻഷൻ / പാർട്ട് ടൈം / ഫാമിലി പെൻഷൻ എന്നിവ മുൻകാല പ്രാബല്യത്തോടെ 01/07/ 2019മുതൽ പരിഷ്കരിച്ച് സർക്കാർ ഉത്തരവിറക്കി. (ഗ.ഉ(പി) 30/2021 ധന
പെൻഷൻ പരിഷ്കരിക്കുന്നതിന് പുതിയ ഫോർമുല
പെൻഷൻ പരിഷ്കരിക്കുന്നതിന് പുതിയ ഫോർമുല സ്വീകരിച്ചിരിക്കുന്നു.
01/07/2019 മുതലുള്ള പെൻഷൻ പരിഷ്കരിക്കുന്നതിനുവേണ്ടി 30/06/2019ലെ അടിസ്ഥാന പെൻഷനെ 1.38 കൊ
മെഡിക്കൽ അലവൻസ് `500
സർവീസ് പെൻഷൻകാരുടെയും ഫാമിലി പെൻഷൻകാരുടെയും മെഡിക്കൽ അലവൻസ് 300രൂപയിൽനിന്ന് 500രൂപആയി 01/04/2021 മുതൽ വർധിപ്പിച്ചിട്ടുണ്ട്. പാർട്ട് ടൈം പെൻഷൻകാരുടെയ
സർവീസിന് ഗുണം ചെയ്യില്ല
എയ്ഡഡ് സ്കൂൾ, യുപി സ്കൂൾ അധ്യാപികയാണ്. 2022 മേയ് മാസത്തിൽ റിട്ടയർ ചെയ്യും. എന്നാൽ എന്‍റെ ജനനത്തീയതിയിൽ 11 മാസത്തെ വ്യത്യാസമുണ്ട്. എന്‍റെ ജനനത്തീയതി ജനന സർട
ഡിഎയ്ക്ക് അർഹതയുണ്ട്
വെയർഹൗസിംഗ് കോർപറേഷനിൽ അസിസ്റ്റന്‍റായി ജോലി ചെയ്യുന്നു. വെയർ ഹൗസിംഗ് കോർപറേഷനിലെ ജീവനക്കാരുടെ ശന്പളം മുൻകാല പ്രാബല്യത്തോടെ 01/09/2012, 01/09/2017 എന്നീ തീയ
സ്പെഷൽ കാഷ്വൽ ലീവ്: സ്പെഷൽ കൺവയൻസ് അലവൻസ് കിട്ടും
ഭിന്നശേഷിക്കാരനായ ജീവനക്കാരനാണ്. ഭിന്നശേഷിക്കാർക്ക് അർഹതയുള്ള സ് പെഷൽ കാഷ്വൽ ലീവ് എടുത്തിരുന്നു. സ്പെഷൽ കാഷ്വൽ ലീവിലിരിക്കുന്പോൾ സ്പെഷൽ കണ്‍വയൻസിന്
ഒൗദ്യോഗിക ആവശ്യങ്ങൾക്ക് പോകുന്പോൾ യാത്രപ്പടി ലഭിക്കും
01 -04 -2019മുതൽ ഹയർ സെക്കൻഡറി പ്രിൻസിപ്പലായി ജോലിചെയ്തു വരുന്നു. എയ്ഡഡ് സ്കൂളിൽ ജോലിചെയ്യുന്ന എനിക്ക് മേൽ ഓഫീസുകളിൽ പോകുന്നതിനു യാത്രപ്പടിക്ക് അർഹതയ
പുതിയ രീതിയിൽ നികുതി നിരക്കുകൾ കുറവായിരിക്കും
2020- 21 സാന്പത്തികവർഷത്തിൽ ആദായനികുതി കണക്കാക്കുന്നതിൽ ചില വ്യത്യാസങ്ങളുണ്ടല്ലോ. 2020 ഏപ്രിൽ മുതലുള്ള വരുമാനമാണല്ലോ ഇതിനുവേണ്ടി കണക്കാക്കുന്നത്. ജീവനക
വോളണ്ടറി റിട്ടയർമെന്‍റ്: 20 വർഷം പൂർത്തിയാക്കണം
മൃഗസംരക്ഷണ വകുപ്പിൽ പാർട്ട്ടൈം സ്വീപ്പറായി കഴിഞ്ഞ 22 വർഷമായി ജോലി നോക്കുന്നു. ഇപ്പോൾ 65 വയസുണ്ട്. എനിക്ക് 70 വയസുവരെ ജോലിയിൽ തുടരാവുന്നതാണല്ലോ. വ്യക്
പ്രൊബേഷനു യോഗ്യകാലമാണ്
പ്രസവാവധി സാധാരണ നിലയിൽ പ്രൊബേഷനു യോഗ്യ താ കാലമായി കണക്കാക്കുമല്ലോ. അതുപോലെ ദത്ത് അവധിയെടുക്കുന്നത് പ്രൊബേഷനു യോഗ്യതാ കാലമായി കണക്കാക്കുമോ? ഇതിനു പ്രസവാവധി
എച്ച്എം തസ്തികയിൽ ശന്പള സ്കെയിൽ 15 വർഷം സർവീസ് പൂർത്തിയാക്കണം
എയ്ഡഡ് എൽപി സ് കൂൾ അധ്യാപികയാണ്. 13 വർഷം സർവീസുണ്ട്. 2021 മാർച്ചിലുണ്ടാകുന്ന ഒരു റിട്ടയർമെന്‍റ് വേക്കൻസിയിൽ എച്ച് എം പോസ്റ്റ് കിട്ടുമെന്നുറപ്പുണ്ട്. അക്കൗണ്
സാങ്കേതിക തടസമാണെങ്കിൽ പരിഹരിക്കപ്പെടും
എയ്ഡഡ് സ്കൂളിൽനിന്ന് 1997 ഏപ്രിലിൽ എച്ച് എസ്എ ആയി വിരമിച്ചു. വിരമിക്കുന്പോൾ 30 വർഷം സർവീസ് ഉണ്ടായിരുന്നെങ്കിലും 28 വർഷമേ പെൻഷനുള്ള യോഗ്യതാ കാലമായി കണക്കാക്കിയുള
ടെസ്റ്റ് പാസാകുന്നതിൽനിന്ന് ഒഴിവു കിട്ടില്ല
01 - 06 - 2020 മുതൽ എയ്ഡഡ് സ്കൂളിൽ (സിംഗിൾ മാനേജ്മെന്‍റ്) ഹെഡ്മിസ്ട്രസ് ആയി ജോലിചെയ്തുവരുന്നു. 16 വർഷം സർവീസുണ്ട്. ടെസ്റ്റുകൾ ഒന്നും പാസായിട്ടില്ല. 2021 ജനുവരി
മസ്റ്ററിംഗ്: സാവകാശം ലഭിക്കും
ട്രഷറി മുഖാന്തിരം പെൻഷൻ വാങ്ങുന്ന ആളാണ്. എന്‍റെ മകൾ അമേരിക്കയിലായിരുന്നു. അതിനാൽ 2020 മാർച്ച് മാസത്തിൽ താത്‌‌കാലിക വീസയിൽ അമേരിക്കയ്ക്കുപോയി. പിന്നീടു കോവ
ബാങ്ക് മുഖേന പെൻഷനിൽനിന്ന് ലോണെടുക്കാം
2008 ഏപ്രിൽ മാസം സർവീസിൽനിന്ന് റിട്ടയർചെയ്ത അറ്റൻഡറാണ്. പെൻഷൻ പറ്റിയപ്പോൾ പെൻഷന്‍റെ 40 ശതമാനം കമ്യൂട്ട് ചെയ്തിരുന്നു. 1800 രൂപയാണ് കമ്യൂട്ട് ചെയ്തിരുന്നത
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.