Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: രജിസ്ട്രേഷൻ തുടങ്ങി
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മറ്റു വിഭാഗം ജീവനക്കാർക്കും പെൻഷൻകാർക്കുമായി സർക്കാർ പുതുതായി ആരംഭിക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഇതിന്‍റെ ആദ്യപടിയായി പദ്ധതിയിൽ അംഗമാകുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ തുടങ്ങി. ഒാഗസ്റ്റ് 16നുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്ക ണം.
മെഡിക്കൽ ഇൻഷ്വറൻസ് ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് എന്നതിന്‍റെ ചുരുക്കപ്പേരായ (MEDISEP) മെഡിസെപ് എന്നതാണ് പുതിയ പദ്ധതിക്കു നൽകിയിരിക്കുന്ന പേര്. സർവീസിലുള്ളവരും പെൻഷൻകാരും നിർബന്ധമായും ഈ പദ്ധതിയിൽ ചേരണം. കളക്ടീവ് റിസ്ക് ഷെയറിംഗ് സ്കീമായാണു പുതിയ പദ്ധതിയെ സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്തെ അഞ്ചുലക്ഷത്തോളം വീതം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമാണ് പുതിയ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പദ്ധതി നിലവിൽ വരുന്നതോടെ അംഗീകൃത ആശുപത്രികളിൽനിന്ന് പണമടയ്ക്കാതെ ജീവനക്കാർക്കും പെൻഷൻകാർക്കും ചികിത്സ ലഭ്യമാകും. ചികിത്സാ ചെലവുകൾ ഇൻഷ്വറൻസ് കന്പനി നേരിട്ട് ആശുപത്രികൾക്ക് നൽകും.

പദ്ധതിയിലേക്കു പ്രതിമാസം എത്ര രൂപ ജീവനക്കാർ അടയ്ക്കണമെന്നുള്ള നിർദേശം ഉടനടി സർക്കാർ പ്രഖ്യാപിക്കും. പുതിയ പദ്ധതി വരുന്നതോടെ എത്ര തുകയുടെ പരിരക്ഷ ലഭിക്കും, എന്തൊക്കെയായിരിക്കും ആനുകൂല്യങ്ങൾ എന്നും സർക്കാർ ഉടൻ വ്യക്താക്കും. ഇതു സംബന്ധിച്ചുള്ള വിശദമായ ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കും.

ജീവനക്കാരന്റെ രജിസ്‌ട്രേഷനു വേണ്ട വിവരങ്ങള്‍

പെൻ നന്പർ, പാൻകാർഡ് നന്പർ, ആധാർ നന്പർ, ഫോണ്‍ നന്പർ, ജനനത്തീയതി, പൊക്കം, രക്തഗ്രൂപ്പ്, ഇ-മെയിൽ അഡ്രസ്, ഫോട്ടോ, വിലാസം.

ആശ്രിതർക്കുവേണ്ട വിവരങ്ങൾ

ആധാർ നന്പർ, ജനനത്തീയതി, രക്തഗ്രൂപ്പ്, പൊക്കം, ഫോട്ടോ, ഇലക്‌‌ഷൻ കാർഡിന്‍റെ നന്പർ/റേഷൻ കാർഡിന്‍റെ നന്പർ.

പുതിയ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍

1. സർക്കാർ ജീവനക്കാർ
2. അധ്യാപകർ / അനധ്യാപകർ
(എയ്ഡഡ് സ്കൂൾ / കോളജ്)
3. സർവകലാശാലാ ജീവനക്കാർ
4. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ
5. പഞ്ചായത്ത് - മുനിസിപ്പൽ കോമണ്‍ സർവീസ്
6. പാർട്ട്ടൈം കണ്ടിജന്‍റ് ജീവനക്കാർ
7. പെൻഷൻകാർ
8. ഫാമിലി പെൻഷൻകാർ
9. എക്സ് ഗ്രേഷ്യാ പെൻഷൻകാർ
10. പാർട്ട്ടൈം പെൻഷൻകാർ

പദ്ധതിയുടെ സവിശേഷതകള്‍ (പ്രതീക്ഷിക്കുന്നത്)

1. പരമാവധി പ്രതിവർഷംരണ്ടു ലക്ഷം രൂപയുടെ പരിരക്ഷ
2. ഒൗട്ട് പേഷ്യന്‍റ് (ഒപി) ചികിത്സയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും
3. ഒപി ചികിത്സയ്ക്ക് വർഷം പരമാവധി 30,000രൂപ വരെ ലഭിക്കും.
4. സർക്കാരും ഇൻഷ്വറൻസ് കന്പനിയും അംഗീകരിച്ച ആശുപത്രികളിൽ പണമടയ്ക്കാതെ തന്നെ ഒൗട്ട് പേഷ്യന്‍റ് ചികിത്സയും (ഒപി) മരുന്നും ലഭിക്കും.
5. ആശുപത്രികളിലെ കിടത്തിചികിത്സയ്ക്ക് പൂർണ പരിരക്ഷ
6. ശസ്ത്രക്രിയകൾക്കും ഇൻഷ്വറൻസ് കവറേജ് ലഭിക്കും.
7. ചികിത്സയുടെ പേരിൽ 24 മണിക്കൂർ ആശുപത്രി വാസം നിർബന്ധമില്ല.
8. നേരത്തെ തുടങ്ങിയ രോഗങ്ങൾക്കും
പദ്ധതി നിലവിൽ വരുന്ന തീയതി മുതൽ ക്ലെയിം ലഭിക്കും.
9. ആശുപത്രിയിൽ കിടത്തി ചികിത്സിക്കാൻ സാധിക്കാത്തവർക്ക് വീട്ടിൽ ചി
കിത്സയുടെ പേരിലും പരിരക്ഷയുടെപ്രയോജനം ലഭിക്കും.
10. ആശുപത്രിയിലെ മരുന്നുകൾക്കും ടെസ്റ്റുകൾക്കും പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും.
11. പ്രസവത്തിന്‍റെ ചികിത്സയ്ക്കുള്ള ചെലവുകളും ഇതിൽനിന്നുലഭ്യമാകും.
12. ഏറ്റെടുക്കുന്ന ഇൻഷ്വറൻസ് കന്പനി നൽകുന്ന മറ്റു പ്രയോജനങ്ങ ളും പദ്ധതിയിൽ അംഗമായിട്ടുള്ളവർക്ക് ലഭിക്കും.

പ്രയോജനം ലഭിക്കുന്നവര്‍

1. ഭർത്താവ് അല്ലെങ്കിൽ ഭാര്യ
2. മകൻ അല്ലെങ്കിൽ മകൾ(25 വയസ് പൂർത്തിയാകുന്നതുവരെയോ അല്ലെങ്കിൽ വിവാഹം കഴിക്കുന്നതുവരെയോ അല്ലെങ്കിൽ ജോലി ലഭിക്കും വരെയോ)
3. ജീവനക്കാരെ മാത്രം ആശ്രയിച്ചു ക
ഴിയുന്ന മാതാവ്, പിതാവ്
4. ശാരീരിക, മാനസിക വൈകല്യം
ബാധിച്ച മക്കൾക്ക് പ്രായപരിധി
ബാധകമല്ല.

പുതിയ പദ്ധതിയിലൂടെ നിർത്തലാക്കുന്നവ

1. പെൻഷൻകാർക്കുള്ള മെഡിക്കൽ അലവൻസ് നിർത്തലാക്കും.
2. ജീവനക്കാർക്കുള്ള റീ ഇംബേഴ്സ്മെന്‍റ് പദ്ധതി ഇല്ലാതാകും.
3. നിലവിലുള്ള പലിശരഹിത ചികിത്സാ
വായ്പയും നിർ ത്തലാക്കും.

രജിസ്ട്രേഷൻ നടപടിക്രമങ്ങൾ

രജിസ്ട്രേഷനു വേണ്ടി www. medi sep. kerala.gov.inഎന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ മെനുവിലെ എംപ്ലോയി ലിങ്കിൽ ക്ലിക്ക് ചെയ്യണം.

ജീവനക്കാരന്‍റെ പെൻ നന്പറും ജനനത്തീയതിയും രേഖപ്പെടുത്തിയ ശേ ഷം continue ബട്ടൺ ക്ലിക്ക് ചെയ്യണം. തുടർന്ന് സ്പാർക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന ഫോണ്‍ നന്പർ സ്ക്രീനിൽ വരും. ഫോൺ നന്പർ ശരിയാണെ ങ്കിൽ നോ ബട്ടൺ ക്ലിക്ക് ചെയ്യണം.

ഫോൺനന്പറിൽ മാറ്റമുണ്ടെങ്കിൽ യേസ് ബട്ടണിൽ ക്ലിക്ക് ചെയ്ത് പുതി യ ഫോൺ നന്പർ നൽകണം. ശരിയായ നന്പർ വന്നു കഴിഞ്ഞാൽ തുടർന്ന് ഫോണിൽ വരുന്ന ഒടിപി നന്പർ രേഖപ്പെടുത്തുക. തുടർന്ന് ജീവനക്കാരന്‍റെ സ്പാർക്കിൽ കൊടുത്തിരിക്കുന്ന വിശദ വിവരങ്ങൾ സ്ക്രീനിൽ വരും. ഇവ ശരിയാണോയെന്ന് ഉറപ്പുവരുത്തുക. തെറ്റുണ്ടെങ്കിൽ തിരുത്താൻ അതേ പേജിൽ തന്നെ അവസരമുണ്ട്. ജീവനക്കാരനെ സംബന്ധിച്ചുള്ള വിശദവിവരം സൂക്ഷ്മതയോടെ പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷം ആശ്രിതരുടെ വിശദവിവരങ്ങൾ രേഖപ്പെടുത്താം.

ശ്രദ്ധിക്കുക

16-07-2018നുമുന്പ് വിവരങ്ങൾ ബന്ധപ്പെട്ട വെബ്‌‌സൈറ്റിൽ നൽകിയവർ വീണ്ടും വിവരങ്ങൾ നൽകേണ്ടതില്ല. അതേസമയം വിവരം നൽകിയവർ ഒരിക്കൽകൂടി ലോഗ് ഇൻ ചെയ്ത് ഡിക്ലറേഷൻ സബ്മിറ്റ് ചെയ്യണം.

മാതാപിതാക്കൾ രണ്ടുപേരും സർക്കാർ ജീവനക്കാർ ആണെങ്കിൽ കുട്ടികളെ ഒരേസമയം രണ്ടുപേരുടെയും ആശ്രിതരായി ചേർക്കാൻ കഴിയില്ല. ഒന്നിൽകൂടുതൽ തവണ ആശ്രിതരായി പേരു ചേർത്താൽ ആനുകൂല്യം ലഭിക്കില്ല.

സ്വന്തമായി വരുമാനമില്ലാത്ത മാതാപിതാക്കൾക്ക് ഒന്നിൽക്കൂടുതൽ മക്കളുടെ ആശ്രിതരാവാനും സാധിക്കില്ല. പദ്ധതി സംബന്ധിച്ചുള്ള സംശയനിവാരണത്തിനായി 0471 -2517486 നന്പറിൽ ബന്ധപ്പെടണം (എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 10.15മുതൽ വൈകിട്ട് 5.15വരെ).


സ്പെഷൽ കെയർ അലവൻസ് 80വയസ് കഴിഞ്ഞവർക്ക് ലഭിക്കും
81 വയസുള്ള ഫാമിലി പെൻഷണറാണ്. പുതിയ പെൻഷൻ പരിഷ്കരണപ്രകാരം 80 വയസ് കഴിഞ്ഞവർക്കായി സ്പെഷൽ കെയർ അലവൻസായി 1000രൂപ ലഭിക്കുമെന്ന് അറിഞ്ഞു. എന്നാൽ, എന്‍റെ പെൻ
ഡിഎ കുടിശിക അവസാനം ജോലി ചെയ്ത ഒാഫീസിൽനിന്നു ലഭിക്കും
ഓഫീസ് അറ്റൻഡന്‍റായി 30-06-2019ൽ വിരമിച്ചു. എനിക്ക് 1- 1- 2019ലെ ഡിഎ കുടിശികയും 01- 07 -2019 മുതലുള്ള പെൻഷൻ കുടിശികയും ട്രഷറിയിൽനിന്നുതന്നെ ലഭിക്കുമോ? ഇതിനുവേണ
രണ്ടു രീതിയിൽ ശന്പളം പുതുക്കി നിശ്ചയിക്കാം
ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്ന ആളാണ്. 18-10-2019ൽ എനിക്ക് രണ്ടാമത്തെ സമയബന്ധിത ഹയർഗ്രേഡ് ലഭിക്കേണ്ടതായിരുന്നു. എന്നാൽ, ഗ്രേഡ് ലഭിച്ചിട്ടില്ല. ശന്പളം പുതുക്ക
ശന്പളസ്കെയിൽ പ്രത്യേകമായി പുതുക്കി നിശ്ചയിക്കേണ്ടതാണ്
18- 07- 2019ൽ സർവീസിൽ പ്രവേശിച്ചു. എന്‍റെ ശന്പളം പരിഷ്കരിക്കേണ്ട ആവശ്യമുണ്ടോ? ശന്പളപരിഷ്കരണം 01 -07- 2019ലെ അടിസ്ഥാന ശന്പളത്തിന്‍റെ അടിസ്ഥാനത്തിലാണല്ലോ. അതുപോ
ഹയർഗ്രേഡ് ലഭിക്കാൻ തടസങ്ങളില്ല
ഓഫീസ് അറ്റൻഡന്‍റായി 20-10-2012 മുതൽ എയ്ഡഡ് സ്കൂളിൽ ജോലിചെയ്യുന്നു. 2020 ഒക്ടോബർ 20ന് എട്ടു വർഷം സർവീസ് പൂർത്തിയായി. എന്നാൽ, എനിക്കു ലഭിക്കാനുള്ള ഒന്നാമത്തെ സ
അവസാനം ജോലി ചെയ്ത സ്കൂളിൽനിന്ന് ലഭിക്കും
2020 മാർച്ച് 31ന് സർവീസിൽനിന്ന് റിട്ടയർ ചെയ്ത പ്രൈമറി സ്കൂൾ അധ്യാപികയാണ്. എന്‍റെ ശന്പള പരിഷ്കരണം, പെൻഷൻ പരിഷ്കരണം എന്നിവ ആരാണ് ചെയ്യേണ്ടത്. അതുപോലെ 1 -1- 2
മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വേണം
അമ്മ പാർട്ട്ടൈം സ്വീപ്പറായി 25 വർഷമായി താലൂക്ക് ഓഫീസിൽ ജോലി ചെയ്യുന്നു. അമ്മയ്ക്ക് അടുത്തകാലത്ത് ഒരു അപകടം പറ്റി. ഇനി ജോലി ചെയ്യുവാൻ സാധിക്കില്ല. ഇപ്പോൾ 6
ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയും
സർക്കാർ സർവീസിൽ ക്ലാർക്കായി പ്രവേശിച്ചിട്ട് മൂന്നു വർഷം പൂർത്തിയായി. ഡിപ്പാർട്ട്മെന്‍റൽ ടെസ്റ്റുകൾ ജയിക്കാത്തതുകൊണ്ട് ഇതുവരെയും പ്രൊബേഷൻ ഡിക്ലയർ ചെയ്തിട്ട
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും
എന്‍റെ പ്ലസ് ടു പരീക്ഷയുടെ സർട്ടിഫിക്കറ്റ് ട്രെയിൻ യാത്രയ്ക്കിടയിൽ മോഷണം പോയി. സർട്ടിഫിക്കറ്റിന്‍റെ ഫോട്ടോ സ്റ്റാറ്റ് കോപ്പി കൈവശം ഉണ്ട്. ഡ്യൂപ്ലിക്കേറ്റ് സർട്ടി
മൂന്നു മാസത്തിനകം അപേക്ഷിക്കുക
എയ്ഡഡ് സ്കൂൾ അധ്യാപികയാണ്. സ്വകാര്യ ആശുപത്രിയിൽ ഹൃദയസംബന്ധമായ ചികിത്സയിലായിരുന്നു. രണ്ടു ലക്ഷംരൂപ ചികിത്സയ്ക്കായി ചെലവായി. ഈ തുക എനിക്ക് റീ ഇംബേഴ്സ്മെന
ഡിഎ/ഡിആർ കുടിശിക 2021ൽ മുഴുവൻ കുടിശികയും ലഭിക്കും
ജീവനക്കാരുടെയും സർവീസ് പെൻഷൻകാരുടെയും കുടിശികയുള്ള ഡിഎ/ഡി ആർ അനുവദിച്ച് ഉത്തരവായിട്ടുണ്ടല്ലോ. നിലവിൽ 20 ശതമാനം ഡിഎ ആണല്ലോ ലഭിക്കുന്നത്. ഇതു സംബന്ധിച
ഹാഫ് പേ ലീവിന് അർഹതയില്ല
ആർടിഒ ഓഫീസിൽ പാർട്ട് ടൈം സ്വീപ്പറായി ഏഴു വർഷമായി ജോലിചെയ്യുന്നു. കാഷ്വൽ ലീവ് അല്ലാതെ ഹാഫ് പേ ലീവ്, കമ്യൂട്ട് ലീവ് എന്നിവ എടുക്കാൻ എനിക്കു സാധിക്കുമോ? 20 ദി
കമ്യൂട്ടേഷൻ കുടിശിക പെൻഷൻ വാങ്ങുന്ന ട്രഷറിയിൽനിന്ന് ലഭിക്കും
2020 മാർച്ച് 31ന് സർവീസിൽനിന്നു റിട്ടയർ ചെയ്ത ഹൈസ്കൂൾ അധ്യാപകനാണ്. എന്‍റെ പെൻഷൻ പരിഷ്കരണം ട്രഷറിയിലാണോ ചെയ്യുന്നത്. അതുപോലെ ശന്പളം പരിഷ്കരിച്ചതിന്‍റെ ഫ
ഭിന്നശേഷിയുള്ളവർക്ക് മിനിമം പെൻഷൻ: മൂന്നു വർഷം സർവീസ് മതി
പഞ്ചായത്ത് വകുപ്പിൽ ജോലി ചെയ്യുന്നു. ഭിന്നശേഷിക്കാർക്കു ള്ള പ്രത്യേക റിക്രൂട്ട്മെന്‍റ് പ്രകാരം കളക്‌‌ടറാണ് എന്നെ നിയമിച്ചത്. എനിക്ക് ഏഴു വർഷത്തെ സർവീസുണ്ട്. 2021 മ
ഡിസിആർജിക്ക് അവകാശമുണ്ട്
എന്‍റെ അമ്മ വിദ്യാഭ്യാസവകുപ്പിൽ പാർട്ട് ടൈം ജോലി ചെയ്തുവരവേ ആറു മാസം മുന്പ് മരിച്ചു. ഞങ്ങളുടെ അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു. ഞാൻ ഏക മകളാണ്. ഒരു വർഷം മുന്പ് ഞാ
പെൻഷൻ പരിഷ്കരണം 2019- മിനിമം പാർട്ട്ടൈം പെൻഷൻ 5750 രൂപ
നിലവിലുള്ള സർവീസ് പെൻഷൻ / പാർട്ട് ടൈം / ഫാമിലി പെൻഷൻ എന്നിവ മുൻകാല പ്രാബല്യത്തോടെ 01/07/ 2019മുതൽ പരിഷ്കരിച്ച് സർക്കാർ ഉത്തരവിറക്കി. (ഗ.ഉ(പി) 30/2021 ധന
പെൻഷൻ പരിഷ്കരിക്കുന്നതിന് പുതിയ ഫോർമുല
പെൻഷൻ പരിഷ്കരിക്കുന്നതിന് പുതിയ ഫോർമുല സ്വീകരിച്ചിരിക്കുന്നു.
01/07/2019 മുതലുള്ള പെൻഷൻ പരിഷ്കരിക്കുന്നതിനുവേണ്ടി 30/06/2019ലെ അടിസ്ഥാന പെൻഷനെ 1.38 കൊ
മെഡിക്കൽ അലവൻസ് `500
സർവീസ് പെൻഷൻകാരുടെയും ഫാമിലി പെൻഷൻകാരുടെയും മെഡിക്കൽ അലവൻസ് 300രൂപയിൽനിന്ന് 500രൂപആയി 01/04/2021 മുതൽ വർധിപ്പിച്ചിട്ടുണ്ട്. പാർട്ട് ടൈം പെൻഷൻകാരുടെയ
സർവീസിന് ഗുണം ചെയ്യില്ല
എയ്ഡഡ് സ്കൂൾ, യുപി സ്കൂൾ അധ്യാപികയാണ്. 2022 മേയ് മാസത്തിൽ റിട്ടയർ ചെയ്യും. എന്നാൽ എന്‍റെ ജനനത്തീയതിയിൽ 11 മാസത്തെ വ്യത്യാസമുണ്ട്. എന്‍റെ ജനനത്തീയതി ജനന സർട
ഡിഎയ്ക്ക് അർഹതയുണ്ട്
വെയർഹൗസിംഗ് കോർപറേഷനിൽ അസിസ്റ്റന്‍റായി ജോലി ചെയ്യുന്നു. വെയർ ഹൗസിംഗ് കോർപറേഷനിലെ ജീവനക്കാരുടെ ശന്പളം മുൻകാല പ്രാബല്യത്തോടെ 01/09/2012, 01/09/2017 എന്നീ തീയ
സ്പെഷൽ കാഷ്വൽ ലീവ്: സ്പെഷൽ കൺവയൻസ് അലവൻസ് കിട്ടും
ഭിന്നശേഷിക്കാരനായ ജീവനക്കാരനാണ്. ഭിന്നശേഷിക്കാർക്ക് അർഹതയുള്ള സ് പെഷൽ കാഷ്വൽ ലീവ് എടുത്തിരുന്നു. സ്പെഷൽ കാഷ്വൽ ലീവിലിരിക്കുന്പോൾ സ്പെഷൽ കണ്‍വയൻസിന്
ഒൗദ്യോഗിക ആവശ്യങ്ങൾക്ക് പോകുന്പോൾ യാത്രപ്പടി ലഭിക്കും
01 -04 -2019മുതൽ ഹയർ സെക്കൻഡറി പ്രിൻസിപ്പലായി ജോലിചെയ്തു വരുന്നു. എയ്ഡഡ് സ്കൂളിൽ ജോലിചെയ്യുന്ന എനിക്ക് മേൽ ഓഫീസുകളിൽ പോകുന്നതിനു യാത്രപ്പടിക്ക് അർഹതയ
പുതിയ രീതിയിൽ നികുതി നിരക്കുകൾ കുറവായിരിക്കും
2020- 21 സാന്പത്തികവർഷത്തിൽ ആദായനികുതി കണക്കാക്കുന്നതിൽ ചില വ്യത്യാസങ്ങളുണ്ടല്ലോ. 2020 ഏപ്രിൽ മുതലുള്ള വരുമാനമാണല്ലോ ഇതിനുവേണ്ടി കണക്കാക്കുന്നത്. ജീവനക
വോളണ്ടറി റിട്ടയർമെന്‍റ്: 20 വർഷം പൂർത്തിയാക്കണം
മൃഗസംരക്ഷണ വകുപ്പിൽ പാർട്ട്ടൈം സ്വീപ്പറായി കഴിഞ്ഞ 22 വർഷമായി ജോലി നോക്കുന്നു. ഇപ്പോൾ 65 വയസുണ്ട്. എനിക്ക് 70 വയസുവരെ ജോലിയിൽ തുടരാവുന്നതാണല്ലോ. വ്യക്
പ്രൊബേഷനു യോഗ്യകാലമാണ്
പ്രസവാവധി സാധാരണ നിലയിൽ പ്രൊബേഷനു യോഗ്യ താ കാലമായി കണക്കാക്കുമല്ലോ. അതുപോലെ ദത്ത് അവധിയെടുക്കുന്നത് പ്രൊബേഷനു യോഗ്യതാ കാലമായി കണക്കാക്കുമോ? ഇതിനു പ്രസവാവധി
എച്ച്എം തസ്തികയിൽ ശന്പള സ്കെയിൽ 15 വർഷം സർവീസ് പൂർത്തിയാക്കണം
എയ്ഡഡ് എൽപി സ് കൂൾ അധ്യാപികയാണ്. 13 വർഷം സർവീസുണ്ട്. 2021 മാർച്ചിലുണ്ടാകുന്ന ഒരു റിട്ടയർമെന്‍റ് വേക്കൻസിയിൽ എച്ച് എം പോസ്റ്റ് കിട്ടുമെന്നുറപ്പുണ്ട്. അക്കൗണ്
സാങ്കേതിക തടസമാണെങ്കിൽ പരിഹരിക്കപ്പെടും
എയ്ഡഡ് സ്കൂളിൽനിന്ന് 1997 ഏപ്രിലിൽ എച്ച് എസ്എ ആയി വിരമിച്ചു. വിരമിക്കുന്പോൾ 30 വർഷം സർവീസ് ഉണ്ടായിരുന്നെങ്കിലും 28 വർഷമേ പെൻഷനുള്ള യോഗ്യതാ കാലമായി കണക്കാക്കിയുള
ടെസ്റ്റ് പാസാകുന്നതിൽനിന്ന് ഒഴിവു കിട്ടില്ല
01 - 06 - 2020 മുതൽ എയ്ഡഡ് സ്കൂളിൽ (സിംഗിൾ മാനേജ്മെന്‍റ്) ഹെഡ്മിസ്ട്രസ് ആയി ജോലിചെയ്തുവരുന്നു. 16 വർഷം സർവീസുണ്ട്. ടെസ്റ്റുകൾ ഒന്നും പാസായിട്ടില്ല. 2021 ജനുവരി
മസ്റ്ററിംഗ്: സാവകാശം ലഭിക്കും
ട്രഷറി മുഖാന്തിരം പെൻഷൻ വാങ്ങുന്ന ആളാണ്. എന്‍റെ മകൾ അമേരിക്കയിലായിരുന്നു. അതിനാൽ 2020 മാർച്ച് മാസത്തിൽ താത്‌‌കാലിക വീസയിൽ അമേരിക്കയ്ക്കുപോയി. പിന്നീടു കോവ
ബാങ്ക് മുഖേന പെൻഷനിൽനിന്ന് ലോണെടുക്കാം
2008 ഏപ്രിൽ മാസം സർവീസിൽനിന്ന് റിട്ടയർചെയ്ത അറ്റൻഡറാണ്. പെൻഷൻ പറ്റിയപ്പോൾ പെൻഷന്‍റെ 40 ശതമാനം കമ്യൂട്ട് ചെയ്തിരുന്നു. 1800 രൂപയാണ് കമ്യൂട്ട് ചെയ്തിരുന്നത
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.