Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമം കനിഞ്ഞാലും വില്ലേജ് കനിയില്ല
മറയൂർ മേഖലയിലെ ഒരു വില്ലേജ് ഓഫീസിനെ കുറിച്ചാണ് വിധവയായ വീട്ടമ്മയ്ക്കു പറയാനുള്ളത്. നിയമ പോരാട്ടത്തിലൂടെ നേടിയെടുത്ത വഴി പോലും നൽകാതെ വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും പണക്കാരനായ അയൽവാസിക്കുവേണ്ടി കളിക്കുന്നതിനെ കുറിച്ചാണ് വീട്ടമ്മയ്ക്കു പറയാനുള്ളത്.
അയൽവാസികളായ ഭൂവുടമകൾ തട്ടിയെടുത്ത മൂന്നേകാൽ ഏക്കർ ഭൂമി വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിലൂടെ തിരികെ നേടി എടുത്തപ്പോൾ പറന്പിലേക്കുള്ള വഴി കെട്ടിയടച്ചു. അടിമാലി എസ്.എൻ പടി സ്വദേശി കൂളത്തുകടവിൽ രാധാമണിയുടെ മറയൂർ മേഖലയിലെ സ്ഥലത്താണ് ഇത്തരമൊരു സംഭവം അരങ്ങേറിയിരിക്കുന്നത്. വർഷങ്ങളായി ഉണ്ടായിരുന്ന വഴിയാണ്. പക്ഷേ, നിയമ പോരാട്ടത്തിൽ തോറ്റ വൈരാഗ്യത്തിൽ ഭൂവുടമയും ഉദ്യോഗസ്ഥരും ചേർന്നാണു പ്രതികാരം തീർത്തിരിക്കുന്നത്. 2002 ൽ രാധാമണിയുടെ ഭർത്താവ് കെ.എൻ മണി മരണപ്പെട്ടു .ഇതിനാൽ ഒന്നര വർഷക്കാലത്തോളം സ്ഥലത്തേക്ക് എത്തിയിരുന്നില്ല. ഈ അവസരം മുതലെടുത്ത് സമീപത്തെ ഭൂമിയുടെ ഉടമസ്ഥൻ ഭൂമി കൈയേറി ഉടമസ്ഥാവകാശം സ്ഥാപിക്കുകയും ചെയ്തു.
റവന്യൂ ഉദ്യോഗസ്ഥർ ഇതിന് ഒത്താശ നൽകുകയും ചെയ്തു. നിരവധി പരാതികൾ നൽകി പന്ത്രണ്ട ു വർഷക്കാലം നൂറു കണക്കിന് ഓഫീസുകളും കയറി ഇറങ്ങി. കഴിഞ്ഞ വർഷം ദേവികുളം തഹസിൽദാർ, മുൻ ആർ.ഡി.ഒ എന്നിവർ രേഖകൾ പരിശോധിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഉടമസ്ഥാവകാശം രാധാമണിക്കാണെന്ന് ഉത്തരവിറക്കുകയും കരം അടയ്ക്കാനുള്ള നിർദ്ദേശം വില്ലേജ് ഓഫീസർക്ക് കൈമാറുകയും ചെയ്തു. പരാതി രാധാമണിക്ക് അനുകൂലമായി വിധിച്ചതിനെ തുടർന്നാണ് ഈ ഭാഗത്തേക്ക് വർഷങ്ങളായി ഉണ്ട ായിരൂന്ന വഴി കെട്ടി അടച്ചു . ചുറ്റിലെങ്ങും വഴിയില്ലാത്തതിനാൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിലൂടെ നേടിയെടുത്ത ഭൂമി വിൽക്കുവാനും കഴിയുന്നില്ല. കൊറിയർ ഓഫീസിൽ ജോലിചെയ്താണ് രാധാമണി മൂന്ന് മക്കളുടെ വിദ്യാഭ്യാസവും ഒപ്പം ഏക പ്രതീക്ഷയായ മൂന്ന് ഏക്കർ ഭൂമിയിലേക്കുള്ള നിയമ പോരാട്ടവും നടത്തി വന്നിരുന്നത്. വർഷങ്ങൾക്ക് ശേഷം കൈയേറ്റക്കാരിൽ നിന്നു നേടി എടുത്ത ഭൂമിയിലേക്കുള്ള വഴികെട്ടി അടച്ചതിനെ തുടർന്ന് വീണ്ടും നിയമപോരാട്ടം ആരംഭിച്ചു. അർഹമായ വഴി ലഭ്യമാക്കിനൽകണം എന്ന ആവശ്യവുമായി ദേവികുളം സബ്കളക്ടർക്ക് പരാതി നൽകി. ഇതിനിടെ ഭൂമി സംബന്ധിച്ചുള്ള തർക്കത്തിൽ രാധാമണിക്ക് അനുകൂലമായി ഹൈക്കോടതി വിധി ഉണ്ടാവുകയും ചെയ്തു. ഏഴു ദിവസങ്ങൾക്കുള്ളിൽ വഴി തുറന്നുകൊടുക്കണമെന്ന് നിർദ്ദേശിച്ച് തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയെങ്കിലും റവന്യൂ അധികൃതർ മാസങ്ങൾ പിന്നിട്ടിടും ഇപ്പോഴും തയാറായിട്ടില്ല. കളക്ടറുടെ ജനസന്പർക്ക പരിപാടിയിൽ പങ്കെടുത്ത് പരാതി രേഖകൾ സഹിതം അറിയിച്ചപ്പോൾ പരാതി പരിഗണിച്ച. എഡിഎം രാധാമണിയുടെ പ്രശ്നം ഒരു മാസത്തിനുള്ളിൽ പരിഹരിക്കുമെന്ന് ഉറപ്പ് നൽകി മടക്കി. സ്വന്തംഭൂമി വീണ്ടെടുക്കാൻ വിധവയായ രാധാമണി പന്ത്രണ്ടു വർഷത്തെ പോരാട്ടമാണ് നടത്തിയത് ഇതിലേക്കൂള്ള വഴിക്കായി ഒരുവർഷമായി പരാതികളുമായി കയറി ഇറങ്ങുന്നു.
ഇനിയും എത്ര കാലം നീളുമെന്ന് ഉറപ്പില്ലാതെ ഓഫീസുകൾ കയറുകയാണ്. രാധാമണിക്ക് അനുകൂലമായി എല്ലാ ഉത്തരവുകൾ ഉണ്ടായിരുന്നിട്ടും റവന്യൂ അധികൃതർ ബോധപൂർവ്വം തടസവാദങ്ങൾസൃഷ്ടിക്ക ുകയും എതിരാളിക്ക് അനധികൃത സഹായങ്ങൾ നൽകുകയുമാണ്. രാധാമണിക്ക് സമീപത്തെ ഭൂ ഉടമ കെട്ടിയടച്ച വഴി തുറന്ന് നൽകണമെന്നാണ് ഉത്തരവ്. എന്നാൽ സമീപത്തെ ഇപ്പോഴുള്ള ഭൂമിയുടെ ഉടമസ്ഥനായി റവന്യൂ രേഖയിലുള്ളത് മറ്റൊരാളെന്നും അതിനാൽ ഉത്തരവ് നടപ്പിലാക്കാൻ കഴിയില്ലെന്നുമാണ് വില്ലേജ് ഉദ്യോഗസ്ഥർ പറയുന്നത്. 12 വർഷക്കാലം നിയമ പോരാട്ടം നടത്തിയപ്പോൾ ഉണ്ടായിരുന്ന ഉടമ പെട്ടെന്നു മാറിയിരിക്കുന്നു. അന്നത്തെ ഉടമയ്ക്കു സ്ഥലമില്ല. മറ്റൊരു സഹോദരന്റെ പേരിലാണ് ഭൂമി. ഇതെല്ലാം വില്ലേജ് ഓഫീസ് അറിയാതെ സംഭവിക്കില്ല. അത്രമാത്രം സ്വാധീനമുള്ളവരായി ഇവർ മാറുന്നു.
കൈക്കൂലി മണിയോഡറായി
വില്ലേജ് ഓഫീസർ ആവശ്യപ്പെട്ട കൈക്കൂലി കളക്ടർക്ക് മണിയോഡർ അയച്ച യുവതിയുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഒരു വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട വാർത്തയാണ്.യുവതിയുടെയും കുടുംബത്തിന്റെയും പ്രതിഷേധം മാധ്യമങ്ങളിൽ നിറഞ്ഞിട്ടും അധികമായില്ല. 2000 രൂപയുടെ മണിയോർഡർ കളക്ടർക്കാണ് ലഭിച്ചതെന്നുമാത്രം. വില്ലേജ് ഓഫീസർ ചോദിക്കുന്പോൾ ഇവരുടെ മേധാവിക്ക് അയച്ചുകൊടുക്കുന്നതാണ് നല്ലത്. പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്കായി സർക്കാർ അനുവദിച്ച 12,500 രൂപ അനുവദിക്കുന്നതിന് കൈക്കൂലി ചോദിച്ച വില്ലേജ് ഓഫീസറെ കുറിച്ചുള്ള പരാതി അടക്കമാണ് ഇവർ കളക്ടർക്ക് മണിയോർഡർ അയച്ചത്. മണിയോർഡറിനൊപ്പം പരാതിയടങ്ങുന്ന കത്തും കുടുംബം നൽകിയിട്ടുണ്ട്. പല തവണ ഓഫീസ് കയറിയതിന് 1000 രൂപ തങ്ങൾക്ക് ചെലവായെന്നും ബാക്കിയുള്ള 2000 രൂപ മണിയോർഡറിലുണ്ടെന്നും കുടുംബം കത്തിൽ വ്യക്തമാക്കുന്നു. മണിയോർഡറിലെ പണം ആർത്തിമൂത്ത ഉദ്യോഗസ്ഥർക്ക് വീതിച്ച് കൊടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരിക്കുകയാണ്. പിതാവിന്റെ മരണത്തിന് സർക്കാർ നൽകുന്ന ധനസഹായം ലഭിക്കണമെങ്കിൽ 3000 രൂപ കൈക്കൂലി നൽകണമെന്നായിരുന്നു വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടത്. പണം ലഭിക്കണമെങ്കിൽ വില്ലേജ് ഓഫീസർക്കും മറ്റുള്ളവർക്കും കൈക്കൂലി നൽകണമെന്ന് മനസിലായതോടെയാണ് ഇത്തരത്തിൽ പ്രതിഷേധിക്കാൻ കുടുംബം തീരുമാനിച്ചത്. ഇവരുടെ പിതാവ് തൊഴിലാളിയായിരുന്ന തോപ്പിയാൻ മരിച്ചതു കഴിഞ്ഞ വർഷമാണ്. മരണാനന്തര ചടങ്ങുകൾക്ക് 12,500 രൂപ സർക്കാർ അനുവദിച്ചിരുന്നു. ഇതു ലഭിക്കുന്നതിന് തോപ്പിയാന്റെ ഭാര്യ കുപ്പമ്മാൾ, മകൾ സുധ, മരുമകൻ തിരുപഴനി എന്നിവർ പല തവണ ഓഫീസുകൾ കയറി ഇറങ്ങി. ഇതിനിടെയാണ് പണം കിട്ടണമെങ്കിൽ കൈക്കൂലി നൽകണമെന്ന് അസിസ്റ്റന്റ് വില്ലേജ് ഓഫീസർപറഞ്ഞത്. എന്തായാലും മണിയോർഡർ പ്രതിഷേധം ഫലം കണ്ടു. സംഭവത്തിൽ കളക്ടർ ഇടപെട്ടു. ഏതായാലും മണിയോർഡർ തിരിച്ചു യുവതിക്കു തന്നെ ലഭിച്ചു.
( തുടരും)
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
Latest News
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top