തുമ്പികള്‍ ഫോട്ടോജനിക് ആണ്‌
തുമ്പികള്‍ ഫോട്ടോജനിക് ആണ്‌
തുന്പികളെക്കൊണ്ടു കല്ലെടുപ്പിച്ചിരുന്ന കുട്ടിക്കാലം ഇന്നും നമ്മുടെയെല്ലാം ഉള്ളിൽ ചിറകടിക്കുന്ന മനോഹരമായ ഒർമകളാണ്. ആ ചിറകടിയുടെ മനോഹാരിത തന്‍റെ കാമറക്കണ്ണുകളിലൂടെ പകർത്തി ശ്രദ്ധേയനാവുകയാണ് ജോർഡിൻ മാത്യു എന്ന ചെറുപ്പക്കാരൻ. ഇടുക്കി സ്വദേശിയായ ജോർഡിൻ പകർത്തിയ ഡ്രാഗണ്‍ ഫ്ളൈ എന്ന ഡോക്യുമെന്‍ററി ലക്ഷക്കണക്കിനു പ്രേക്ഷകരാണ് ഇതിനോടകം കണ്ടത്.

കണ്ണിൽ നിറഞ്ഞ കൗതുകം

അവധിക്കു വിദേശത്തു നിന്ന് എത്തുന്ന അങ്കിൾ കൊണ്ടു വരുന്ന കളിപ്പാട്ടങ്ങൾ കാത്തിരുന്ന കുഞ്ഞു ജോർഡിന് കിട്ടിയത് അവൻ അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു സമ്മാനമാണ്. ഒരു കാമറ! ഒപ്പം ആ കാമറയിൽ അദ്ദേഹം പകർത്തിയ ചിത്രങ്ങളും. നിമിഷങ്ങൾ നിശ്ചലമാക്കുന്ന വിദ്യ ആ കുഞ്ഞു മനസിൽ ആഴത്തിൽ പതിഞ്ഞു. അത് എത്തിനിന്നതോ, ഫോട്ടോഗ്രഫിയോടുള്ള അടങ്ങാത്ത സ്നേഹത്തിലും.

തുന്പിക്കന്പം

ചങ്ങനാശേരി സെന്‍റ് ജോസഫ് കോളജിൽ ഡിഗ്രിക്ക് ചേർന്നതാണു തന്‍റെ ജീവിതത്തിൽ വഴിത്തിരിവായതെന്നു ജോർഡിൻ പറയുന്നു. അവിടെ വച്ചാണ് അവന്‍റെ കാമറക്കണ്ണുകളിലേക്ക് തുന്പികൾ പറന്നു വന്നത്. കോളജിൽ വച്ച് ഫോട്ടോ എടുക്കാനായി പുറത്തേക്ക് ഇറങ്ങിയ ജോർഡിൻ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികളെ കണ്ടു. അവരെ ഫോക്കസ് ചെയ്യുന്നതിനിടയിൽ ഫ്രെയിമിൽ മൂന്നാമതൊരാൾ കയറിപ്പറ്റി- ഒരു തുന്പി. തുന്പികൾക്ക് ഇത്രയും ഭംഗിയുണ്ടെന്ന് അന്നാണ് എനിക്കു മനസിലായത്. നമുക്കു ചുറ്റുമുള്ള എല്ലാ ജീവികളും അതിമനോഹരമാണ്. പക്ഷേ എന്തുകൊണ്ടോ നാം പലപ്പോഴും അതു കാണുന്നില്ല. ഒറ്റ നോട്ടത്തിൽ എല്ലാ തുന്പികളും ഒരുപോലെയാണെന്നു തോന്നും. പക്ഷേ നിറത്തിലും രൂപത്തിലുമെല്ലാം അവർ വ്യത്യസ്തരാണ്.’ ജോർഡിൻ പറഞ്ഞു. കോട്ടയത്തുള്ള ടൈസ് (ട്രോപിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസ്) എന്ന സംഘടനയിലൂടെയും കേരളത്തിലെ തുന്പികൾ എന്ന പുസ്തകത്തിലൂടെയും അവൻ തുന്പികളെ അടുത്തറിയാൻ തുടങ്ങി.

തുന്പിക്കാര്യം

ദൈവത്തിന്‍റെ സൃഷ്ടികളിൽ ഏറ്റവും മനോഹരം എന്നു പറഞ്ഞാണ് ജോർഡിൻ തുന്പികളെക്കുറിച്ചു സംസാരിച്ചു തുടങ്ങിയത്. കേരളത്തിൽ 150ൽ അധികം തരം തുന്പികളുണ്ടെങ്കിലും 75 ഇനം മാത്രമാണു നമ്മുടെ പരിസരങ്ങളിലുള്ളത്. ഉൾക്കാടുകളിൽ ചില പ്രത്യേക ഇനങ്ങൾ ഉണ്ടെങ്കിലും അവയിൽ പലതും അന്യംനിന്നു പോയിട്ടുണ്ടാകാം എന്നാണ് ജോർഡിന്‍റെ അഭിപ്രായം. കാഴ്ചയിൽ ഒരുപോലെയാണെങ്കിലും വാലിലേയോ ചിറകിലേയോ ഒരു പുള്ളി പോലും അവയെ മറ്റൊരു ഇനം ആക്കിയേക്കാം. പ്രധാനമായും തുന്പികളെ തരം തിരിച്ചിരിക്കുന്നതു പൂഴിത്തുന്പിയെന്നും കല്ലൻ തുന്പിയെന്നുമാണ്. ചിറകുകൾ ശരീരത്തോടു ചേർന്നിരിക്കുകയും കണ്ണുകൾ ഇരുവശത്തേക്കും മാറിയിരിക്കുകയുമാണെങ്കിൽ അവ പൂഴിത്തുന്പികളുടെ ഗണത്തിൽപ്പെടും. എന്നാൽ കല്ലൻ തുന്പികളുടെ ചിറകുകൾ അകന്നും കണ്ണുകൾ ചേർന്നും ആയിരിക്കും.


തുന്പിപ്പെണ്ണേ

വളരെ രസകരമായാണു പെണ്‍തുന്പികൾ ഇണയെ ആകർഷിക്കുന്നത്. പ്രിയപ്പെട്ടവളെ സ്വന്തമാക്കാൻ ആണ്‍തുന്പികൾ തമ്മിൽ സംഘട്ടനം പോലും ഉണ്ടാകാറുണ്ടത്രേ. സിനിമയിലെ പോലെ തന്നെ, വില്ലനെ തോൽപ്പിച്ചെത്തുന്നവനു നായിക സ്വന്തം. ശുദ്ധമായ ജലാശയങ്ങൾക്ക് അരികിലാണ് ഇവരുടെ ആവാസ വ്യവസ്ഥ. ചിലയിനം തുന്പികൾ വെള്ളത്തിലോ മണ്ണിലോ മുട്ടയിടുമെങ്കിൽ മറ്റു ചിലർ മരപ്പൊത്തിലാകും മുട്ടയിടുക. എങ്കിലും ഒരു തുന്പിയുടെ ലാർവാവസ്ഥ 18 ദിവസത്തോളം മണ്ണിനടിയിൽ തന്നെയാകും.

തുന്പിയെത്തേടി

കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ കേരളത്തിലെ ഉൾക്കാടുകളിലൂടെ ജോർഡിൻ സഞ്ചരിച്ച ദൂരം വളരെ വലുതാണ്. തുന്പിയെ തേടിയുള്ള യാത്രകളിൽ പ്രിയ സുഹൃത്തായ കാനോണ്‍ 550 ഡി കാമറയും കാണും. വാഗമൺ, അഞ്ചുരുളി, വയനാട്, കോഴിക്കോട്, ഇലവീഴാപൂഞ്ചിറ തുടങ്ങിയ സ്ഥലങ്ങളാണ് ഈ തുന്പിപ്രേമിക്ക് ഏറെയിഷ്ടം. മാക്രോ മോഡിൽ ജോർഡിൻ പകർത്തുന്ന ചിത്രം കാണുന്നവർ ഒന്ന് അന്പരക്കും, തുന്പിയെ നേരിൽ കണുകയാണോ എന്നോർത്ത്.

കുടുംബം, സൗഹൃദം

ഇന്നു ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനു ഞാൻ കടപ്പെട്ടിരിക്കുന്നത് ദൈവത്തോടും മാതാപിതാക്കളോടും സുഹൃത്തുക്കളോടുമാണ്- ജോർഡിൻ തുടർന്നു. കാമറയുമെടുത്ത് ഞാൻ തുന്പികൾക്കു പിന്നാലെ പോയപ്പോൾ പൂർണ പിന്തുണ നൽകി അച്ഛൻ മാത്യുവും അമ്മ നാൻസിയും ഒപ്പം ഉണ്ടായിരുന്നു. തളർന്നുപോകും എന്നു തോന്നിയ നിമിഷങ്ങളിൽ സഹോദരൻ ജിനോയും സുഹൃത്തുക്കളും ധൈര്യം പകർന്നു. ഏറ്റവും പ്രിയപ്പെട്ട ഫോട്ടോഗ്രാഫർ ആരെന്ന ചോദ്യത്തിന് ഒട്ടും ചിന്തിക്കാതെ ജോർഡിൻ ഉത്തരം നൽകി എൻ.എ. നസീർ. കാരണവും അയാൾ തന്നെ പറഞ്ഞു, കാടിനെ നമ്മളിലേക്ക് എത്തിക്കാൻ അദ്ദേഹം നടത്തിയ പ്രയത്നങ്ങൾ എന്നെ വളരെയധികം പ്രചോദിപ്പിച്ചിട്ടുണ്ട്. കാടിന്‍റെ ഭംഗി മുഴുവൻ ഒരു ഫ്രെയിമിനുള്ളിൽ ഒതുക്കിയ ആ അതുല്യ പ്രതിഭയിൽ നിന്നെനിക്ക് ഒരുപാടു കാര്യങ്ങൾ പഠിക്കാൻ സാധിച്ചു’. ജോർഡിന്‍റെ മനസിൽ ഗുരുസ്ഥാനീയനാണ് എൻ.എ. നസീർ .

ജോർഡിൻ നടത്തിയ യാത്രകളും കണ്ട കാഴ്ചകളുമെല്ലാം അയാൾ ഡ്രാഗണ്‍ ഫ്ളൈ എന്ന ഡോക്യുമെന്‍ററിയിലൂടെ ലോകത്തെ കാണിച്ചു. റിലീസ് ചെയ്ത് ഒരു വർഷം പിന്നിട്ടെങ്കിലും ഇന്നും ഡ്രാഗണ്‍ഫ്ളൈക്ക് ആരാധകർ ഏറെ. ഇപ്പോൾ ഈ തുന്പിക്കഥകളും കാഴ്ചകളും തമിഴിലേക്കു പകർത്താനുള്ള ഒരുക്കത്തിലാണ് ജോർഡിൻ.

അഞ്ജലി അനിൽകുമാർ