ചെയ്തതിന്‍റെ ഗുണഫലം രണ്ടുമൂന്നു വർഷത്തിനകം അറിയുമെന്ന് ഡോ. കുഞ്ചെറിയ പി. ഐസക്
ചെയ്തതിന്‍റെ ഗുണഫലം രണ്ടുമൂന്നു വർഷത്തിനകം അറിയുമെന്ന് ഡോ. കുഞ്ചെറിയ പി. ഐസക്
കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ ഡോ.കുഞ്ചെറിയ പി. ഐസക് ഈ മാസം പടിയിറങ്ങും. കാലാവധി പൂർത്തിയാകാൻ എട്ടു മാസം കൂടി അവശേഷിക്കുന്പോഴാണ് അദ്ദേഹം രാജി വച്ചൊഴിയുന്നത്. എൻജിനിയറിംഗ് കോഴ്സുകളിൽ ഏർപ്പെടുത്തിയ ഇയർ ഒൗട്ട് സന്പ്രദായത്തിൽ വെള്ളം ചേർക്കാൻ ഭരണതലത്തിൽ നിർബന്ധിതമായ സാഹചര്യത്തിലാണ് അദ്ദേഹം രാജിവച്ചത്.

രാജിയിലേക്കു നയിച്ച സാഹചര്യങ്ങളേക്കുറിച്ചും കേരളത്തിലെ എൻജിനിയറിംഗ് മേഖല നേരിടുന്ന വെല്ലുവിളികളേക്കുറിച്ചും കേരളത്തിനു മുന്പിലുള്ള സാധ്യതകളെക്കുറിച്ചും അദ്ദേഹം ദീപികയോടു സംസാരിച്ചു.

ഒരു വൈസ് ചാൻസലർ രാജിവയ്ക്കുക എന്നത് കേരളത്തിൽ അത്യപൂർവമായ കാര്യമാണ്. എന്താണ് ഈ തീരുമാനത്തിനു പിന്നിൽ.?

വിദ്യാഭ്യാസത്തിന്‍റെ നിലവാരം വിട്ടുകളഞ്ഞുകൊണ്ട് പദവിയിൽ തുടരാൻ മനസ് വന്നില്ല. സർവകലാശാലയുടെ ഉദ്ദേശ്യം തന്നെ സാധിക്കാത്ത സ്ഥിതി വരുന്പോൾ പിന്നീടു കടിച്ചു തൂങ്ങി കിടക്കാൻ താത്പര്യമില്ലായിരുന്നു.

ഇയർ ഒൗട്ട് സന്പ്രദായം നടപ്പിലാക്കാൻ സാധിക്കാതെ വന്നതാണോ രാജിക്കു പ്രധാന കാരണമായത്.?

അതുതന്നെ പ്രധാന കാരണം. രണ്ടു ലക്ഷത്തോളം വിദ്യാർഥികളാണ് എൻജിനിയറിംഗ് പഠനം കഴിഞ്ഞിട്ടും പാസാകാൻ സാധിക്കാതെ പുറത്തുള്ളത്. ഇയർ ഒൗട്ട് നടപ്പിലാക്കിയിരുന്നെങ്കിൽ ആറു വർഷം കൊണ്ടെങ്കിലും കുറെപേർ ബിരുദം നേടുമായിരുന്നു. ഇയർ ഒൗട്ട് ഇന്ത്യയിൽ എല്ലാ സർവകലാശാലകളിലും ഉള്ള കാര്യമാണ്. കേരളത്തിലും സമീപകാലത്തു വരെ ഉണ്ടായിരുന്നു. എന്നോ കൊടുത്ത ചില ഇളവുകൾ പിന്നീട് അവകാശമായി മാറുകയാണുണ്ടായത്.

ആരാണ് എതിരായി പ്രവർത്തിച്ചത്.?

എതിരായി പ്രവർത്തിച്ചവരിൽ അധ്യാപകരും വിദ്യാർഥികളും ചില മാനേജ്മെന്‍റുകളും ഉണ്ട്. സർവകലാശാലയ്ക്ക് അകത്തുള്ളവരും പുറത്തുള്ളവരും അക്കൂട്ടത്തിലുണ്ട്.

സർക്കാരിന്‍റെ ഭാഗത്തുനിന്നു പിന്തുണ കിട്ടിയില്ലെന്ന പരാതിയുണ്ടോ.?

സർക്കാർ ആദ്യം പിന്തുണച്ചു. കഴിഞ്ഞ വർഷം പ്രശ്നം ചർച്ച ചെയ്തു പരിഹരിച്ചതാണല്ലോ. ഈ വർഷം എന്തുകൊണ്ട് അതുണ്ടായില്ല എന്നാണു ഞാനും ചിന്തിക്കുന്നത്.

വിദ്യാഭ്യാസമന്ത്രിയുടെ ഭാഗത്തുനിന്നു സഹായം കിട്ടിയില്ലേ.?

മന്ത്രി ഉള്ളുകൊണ്ട് ഇതിന് അനുകൂലമാണ്. എന്നാൽ, അതിനും മുകളിൽ പ്രവർത്തിക്കുന്നവർ എതിരായിരുന്നു എന്നു വേണം മനസിലാക്കാൻ. അവർ ആരാണെന്നു പോലും എനിക്കു നിശ്ചയമില്ല.

വിദ്യാർഥികൾക്കും വിദ്യാഭ്യാസത്തിനും ഗുണകരമായ ഒരു പരിഷ്കാരത്തെ എന്തുകൊണ്ടാണ് ആരും പിന്തുണയ്ക്കാതെ പോയത്.?

ആരും പിന്തുണച്ചില്ലെന്നു പറയരുത്. കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും ഈ പരിഷ്കാരത്തിനൊപ്പമായിരുന്നു. ഗുണനിലവാരം ആഗ്രഹിക്കുന്ന കോളജുകളും മാനേജ്മെന്‍റുകളും ഒപ്പമുണ്ടായിരുന്നു. പഠിക്കാൻ ആഗ്രഹമുള്ള വിദ്യാർഥികളും പരിഷ്കാരത്തെ പിന്തുണച്ചു. എന്തു കൊണ്ടോ ഇങ്ങനെയുള്ളവർ ഏതു സമൂഹത്തിലും അസംഘടിതരും നിശബ്ദരുമാണ്. അവർ സമരത്തിനും ബഹളത്തിനും പോകാറില്ല. ഓരോ വിഷയത്തിന്‍റെയും മെരിറ്റിനപ്പുറം, കൂടുതൽ ആളുകൾ എവിടെ നിൽക്കുന്നുവോ അവിടേക്കു ചേരാൻ സമൂഹം താൽപര്യപ്പെടുന്നതായാണ് ഇപ്പോൾ കാണുന്നത്. വിദ്യാർഥി സംഘടനകളുടെയും സർക്കാരിന്‍റെയുമൊക്കെ കാര്യത്തിൽ ഇതാണു സംഭവിച്ചതെന്നു തോന്നുന്നു.

ഇയർ ഒൗട്ടിനെ എന്തുകൊണ്ടാണ് ഒരുകൂട്ടർ ഇങ്ങനെ എതിർക്കുന്നത്.?

പഠിക്കാൻ താത്പര്യമില്ലാത്ത വിദ്യാർഥികളാണ് എതിർക്കുന്നവരിൽ ഒരു വിഭാഗം. നിലവാരമില്ലാത്ത കോളജുകൾ നടത്തുന്ന മാനേജ്മെന്‍റുകൾക്ക് ഇയർ ഒൗട്ട് നടപ്പിലാക്കുന്പോൾ കുട്ടികളെ നഷ്ടപ്പെടും. ഇത് അവരുടെ വരുമാനത്തെ ബാധിക്കും. അവരുടെ എതിർപ്പിന് ഇതു കാരണമായി. മറ്റുള്ളവരുടെ എതിർപ്പിനു പിന്നിലെ കാരണമെന്തെന്ന് മനസിലാക്കാൻ കഴിയുന്നില്ല.


എൻജിനിയറിംഗിലേക്കു നിലവാരമില്ലാത്ത കുട്ടികൾ കടന്നു വരുന്നുണ്ടോ.?

അറുപതിനായിരത്തോളം കുട്ടികൾ എൻജിനിയറിംഗിനു ചേരുന്നുണ്ട്. പരമാവധി 35000 കുട്ടികളേ യഥാർഥത്തിൽ എൻജിനിയറിംഗ് പഠനത്തിനുള്ള യോഗ്യത നേടുന്നുള്ളു. കേരളത്തിനു പുറത്തുനിന്നും രാജ്യത്തിനു പുറത്തുനിന്നും എൻജിനിയറിംഗ് പഠനത്തിനു കേരളത്തിലേക്കു കുട്ടികളെ ആകർഷിക്കാൻ കഴിയണം. അതിനു പ്രാപ്തിയുള്ള മികച്ച സ്ഥാപനങ്ങൾ ഇവിടെ വളർന്നു വരണം.

സർവകലാശാലയുടെ ഭരണസംവിധാനം ജനാധിപത്യവത്കരിക്കുന്നതു നല്ലതല്ലേ.?

ജനാധിപത്യവത്കരണമൊക്കെ നല്ലതു തന്നെ. എന്നാൽ, ഇന്ത്യയിലെ നല്ല സ്ഥാപനങ്ങളിലെ ഭരണസംവിധാനം എങ്ങനെയാണെന്നു പരിശോധിക്കുക. ഐഐടി, എൻഐടി, ഐസർ തുടങ്ങിയ സ്ഥാപനങ്ങളിലൊക്കെ വിഷയവുമായി ബന്ധപ്പെട്ട പത്തോ പന്ത്രണ്ടോ വിദഗ്ധരടങ്ങുന്ന സമിതിയാണു കാര്യങ്ങൾ തീരുമാനിക്കുന്നത്. പരീക്ഷയിൽ പാസാകാൻ എത്ര ശതമാനം മാർക്ക് വേണമെന്നു വിദ്യാർഥി പ്രതിനിധി തീരുമാനിച്ചാൽ എങ്ങനെയിരിക്കും. പഠനത്തിൽ മിടുക്കരായ വിദ്യാർഥികൾക്കു വേണ്ടിയല്ല ഇവിടെ സർവകലാശാലകൾ കൂടുതൽ തീരുമാനങ്ങളുമെടുക്കുന്നത്. ഹാജർ തികയാത്തവർക്കു പരീക്ഷ എഴുതാനുള്ള അനുമതി നൽകുന്നതു പോലെയുള്ള തീരുമാനങ്ങളാണല്ലോ അവിടെ ഉണ്ടാകുന്നത്.

എന്താണു കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നം.?

അമിത രാഷ്‌ട്രീയവത്കരണം തന്നെ പ്രശ്നം. ഹർത്താലിന്‍റെയും സമരത്തിന്‍റെയും പേരിൽ എത്ര അധ്യയന ദിനമാണ് ഓരോ വർഷവും നഷ്ടപ്പെടുന്നത്. തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുന്നതു ദേശീയ നഷ്ടമാണെന്നു കരുതുന്നതു പോലെ അധ്യയനദിനങ്ങൾ നഷ്ടപ്പെടുന്നതും ദേശീയ നഷ്ടമായി കാണാനുള്ള മാനസികാവസ്ഥയിലേക്കു നമ്മൾ മാറണം.

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലവാരത്തകർച്ച നേരിടുന്നുണ്ടോ.?

എന്തുകൊണ്ട് സെന്‍റ് സ്റ്റീഫൻസ് കോളജിൽ പ്രവേശനം കിട്ടാൻ കേരളത്തിലെ കുട്ടികൾ പരക്കം പായുന്നു. എന്തുകൊണ്ട് കേരളത്തിനു പുറത്തേക്കു കുട്ടികൾ ഒഴുകുന്നു. മുന്പ് കേരളത്തിൽ പഠിച്ച് രാജ്യത്തും പുറത്തുമുള്ള നല്ല തൊഴിലുകൾ കൈയടക്കിയവരാണു കേരളീയർ. ഇന്നു കേരളത്തിലുണ്ടാകുന്ന തൊഴിലിനു പോലും അവർ പ്രാപ്തരല്ലാതായിക്കൊണ്ടിരിക്കുന്നു.

കാലാവധി പൂർത്തിയാക്കാതെ പോകുന്നതിൽ നിരാശയുണ്ടോ.?

ഞാൻ തന്നെ എടുത്ത തീരുമാനമാണ്. അതുകൊണ്ടു നിരാശയില്ല. ഇതുകൊണ്ടെങ്കിലും നന്നാകുന്നെങ്കിൽ ആകട്ടെ എന്നു കരുതി. എന്നാൽ, അങ്ങനെയും കരുതാൻ വകയില്ല എന്നതാണു സത്യം.

പദവി ഏറ്റെടുക്കുന്പോൾ ഉദ്ദേശിച്ചിരുന്ന ലക്ഷ്യങ്ങൾ കുറേയെങ്കിലും കൈവരിക്കാൻ സാധിച്ചോ.?

ഉദ്ദേശിച്ചതിന്‍റെ അറുപതു ശതമാനം വരെ കാര്യങ്ങൾ ചെയ്യാൻ സാധിച്ചു. അതു നിലനിർത്തിക്കൊണ്ടു പോകാൻ സാധിച്ചാൽ രണ്ടു മൂന്നു വർഷത്തിനകം അതിന്‍റെ ഗുണം കുട്ടികൾക്ക് അനുഭവിക്കാൻ സാധിക്കും.

കൃത്യമായ അക്കാദമിക് കലണ്ടർ പിന്തുടരാൻ സർവകലാശാലയ്ക്കു സാധിച്ചു. ഇതുവരെ ഒരു പരീക്ഷയും വൈകിയിട്ടില്ല. ഒരു റിസൾട്ടും വരാനില്ല. ഇതു ചെറിയ കാര്യമല്ല. സിലബസിൽ കാര്യമായ മാറ്റം വരുത്തി. ഇന്ത്യയിലെ ഏറ്റവും മികച്ച സിലബസ് ആണ് ഇന്നു സാങ്കേതിക സർവകലാശാലയിലെ വിദ്യാർഥികൾ പഠിക്കുന്നത്. ബിടെക് ഓണേഴ്സും ബിടെക് മൈനറും തുടങ്ങാൻ സാധിച്ചു. യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്‍റ് ആരംഭിക്കാൻ സാധിക്കാതെ പോയതിൽ വിഷമമുണ്ട്.

ഭാവി പരിപാടികൾ

എവിടെയെങ്കിലും ഒരു ജോലി കണ്ടു പിടിക്കും. അതു കേരളത്തിനു വെളിയിലായിരിക്കും. ഉറക്കെ ചിരിച്ചുകൊണ്ട് ഡോ. കുഞ്ചെറിയ പറഞ്ഞു നിർത്തി.

സാബു ജോൺ