Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
പുതിയ കാഴ്ചപ്പാടുകൾ: സ്ത്രീത്വത്തിന്റെ മഹത്വത്തെപ്പറ്റി
സ്ത്രീപീഡനങ്ങളുടെ തുടർവാർത്തകൾ ഞെട്ടലോടെയാണു നാം വായിക്കുന്നത്. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും കൊടുമുടി കയറിയെന്ന് അഭിമാനിക്കുന്ന ആധുനിക മനുഷ്യൻ ലജ്ജിച്ചു തലതാഴ്ത്തേï ദുരവസ്ഥയാണിത്. ബൗദ്ധിക വികാസത്തിനനുസരിച്ച് ധാർമിക വളർച്ചയുïാകാത്തതാണ് ഈ ദു:സ്ഥിതിയുടെ അടിസ്ഥാന കാരണം.
തന്റെ പ്രബോധനത്തിലൂടെയും ജീവിതശൈലിയിലൂടെയും സ്ത്രീത്വത്തോട് വലിയ ആദരം പ്രകടിപ്പിച്ചവനാണ് ക്രിസ്തു. സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യസ്ഥാനവും പങ്കാളിത്തവുമുെïന്ന് അവിടുന്ന് പഠിപ്പിച്ചു. യേശുവിന്റെ കാലഘട്ടത്തിൽ യഹൂദ റബ്ബിമാർ സ്ത്രീകളെ ശിഷ്യരായി സ്വീകരിച്ചിരുന്നില്ല. സ്ത്രീകളെ പാപികളും രïാംകിട പൗര·ാരുമായി മുദ്രകുത്താൻപോലും ചിലർ മടിച്ചിരുന്നില്ല. പുരുഷ മേല്ക്കോയ്മ നിലനിന്നിരുന്ന സമൂഹത്തിലാണു സ്ത്രീപുരുഷ തുല്യതയ്ക്കുവേïിയും സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തത്തിനുവേïിയും യേശു വാദിച്ചത്. ക്രിസ്തുദർശനങ്ങളിൽനിന്ന് ആവേശമുൾക്കൊï് പൗലോസ് എഴുതി: ന്ധന്ധയഹൂദനെന്നോ, ഗ്രീക്കുകാരനെന്നോ, അടിമയെന്നോ, സ്വതന്ത്രനെന്നോ പുരുഷനെന്നോ, സ്ത്രീയെന്നോ വ്യത്യാസമില്ല. നിങ്ങളെല്ലാവരും ക്രിസ്തുവിൽ ഒന്നാണ്’’ (ഗാലാ 3: 27-28)
പുരുഷ·ാരായ ശിഷ്യരോടൊപ്പം സ്ത്രീകളായ ശിഷ്യകളും യേശുവിനെ അനുഗമിച്ചു (ലൂക്കാ 8: 1-3). ന്ധന്ധപന്ത്രïുപേരും അവനോടൊപ്പമുïായിരുന്നു... വ്യാധികളിൽനിന്ന് വിമുക്തരാക്കപ്പെട്ട ചില സ്ത്രീകളും തങ്ങളുടെ സന്പത്തുകൊï് അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്ത്രീകളും അവരോടൊപ്പമുïായിരുന്നു’’. ഗലീലി മുതൽ കാൽവരി വരെയും സ്ത്രീകൾ യേശുവിനെ അനുഗമിച്ചു. കാൽവരിക്കുരിശിന്റെ ചുവട്ടിൽ യേശുവിന് ആശ്വാസമേകി നിലകൊïതു സ്ത്രീകളായ ശിഷ്യകളാണ്. മർക്കോസിന്റെ വിവരണമനുസരിച്ച് യേശുവിന്റെ കുരിശുമരണം ദർശിച്ചുകൊï് ദൂരെ കുറെ സ്ത്രീകൾ നിന്നിരുന്നു (മർക്കോ 15: 40-41). യോഹന്നാന്റെ വിവരണമനുസരിച്ച് യേശുവിന്റെ കുരിശിനരികെ, അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യയുമായ മറിയവും മഗ്ദലനാമറിയവും നിൽക്കുന്നുïായിരുന്നു (യോഹ 19:25). യോഹന്നാനൊഴികെ മറ്റു പുരുഷശിഷ്യ·ാരെല്ലാവരും പ്രാണഭയം നിമിത്തം പലായനംചെയ്തപ്പോൾ, സ്ത്രീശിഷ്യർ വിട്ടുമാറാതെ മരണവിനാഴികയിൽ അവിടുത്തോടൊപ്പം നിലകൊïു. യേശുവിന്റെ മൃതദേഹം യഹൂദാചാരപ്രകാരം സംസ്കരിച്ചപ്പോൾ സ്ത്രീകൾ അവിടെയുïായിരുന്നു. അവർ കല്ലറ കïു; അവിടുത്തെ സംസ്കാരച്ചടങ്ങിൽ പങ്കുകൊïു.
യേശു സ്ത്രീകൾക്കു പാപമോചനവും രോഗശാന്തിയും നൽകി. ശിമയോന്റെ വീട്ടിൽ വിരുന്നിനിരിക്കവേ, പാപിനിയായ സ്ത്രീ യേശുവിന്റെ പാദാന്തികത്തിലെത്തി പൊട്ടിക്കരഞ്ഞു. കണ്ണീരുകൊï് പാദങ്ങൾ കഴുകി; തലമുടികൊï് തുടച്ചു;
പാദങ്ങൾ ചുംബിച്ചു; സുഗന്ധതൈലം പൂശി (ലൂക്കാ 7: 36-50). അവളുടെ ആത്മാർഥമായ പശ്ചാത്താപമാണ് ഇതു വെളിവാക്കുന്നത്. ഒപ്പം അവൾക്ക് യേശുവിലുള്ള വിശ്വാസവും യേശുവിനോടുള്ള സ്നേഹവും സ്വാതന്ത്ര്യവും. ശിമയോൻ
യേശുവിനെ തെറ്റിദ്ധരിച്ചപ്പോൾ, യേശു സ്ത്രീത്വത്തെക്കുറിച്ചുള്ള അയാളുടെ കാഴ്ചപ്പാട് വികലമാണെന്ന് തെളിയിച്ചു. സ്ത്രീയെ പാപിയെന്നു മുദ്രകുത്തി പുറന്തള്ളുന്നതല്ല, കരുണയോടെ രക്ഷിക്കുന്നതും ബഹുമാനിക്കുന്നതുമാണ് യഥാർഥ ആത്മീയത. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ, രക്തദാഹികളായ വിധികർത്താക്കളിൽനിന്നു മോചിപ്പിച്ചപ്പോഴും
സ്ത്രീത്വത്തിന്റെ മഹത്വമാണ് അവിടുന്ന് ഉയർത്തിപ്പിടിച്ചത് (യോഹ 8: 1-11)
സ്ത്രീകൾക്ക് രോഗശാന്തി നൽകുന്ന വിവരണങ്ങളിലെല്ലാം സ്ത്രീകളുടെ മഹത്വത്തിനാണ് യേശു ഉൗന്നൽ നല്കിയത്. തന്റെ വസ്ത്രാഞ്ചലത്തിൽ തൊട്ട് സൗഖ്യംപ്രാപിച്ച രക്തസ്രാവക്കാരിയെ സമൂഹമധ്യത്തിൽ കൊïുവന്ന് പ്രശംസിക്കാൻ യേശു മറന്നില്ല (മർക്കോ 5: 25-34). നയീനിലെ വിധവയെ സമാശ്വസിപ്പിച്ചപ്പോഴും (ലൂക്കാ 7: 11-17) പതിനെട്ടു വർഷമായി കൂനിപ്പോയവളെ സാബത്തു ദിവസം സുഖപ്പെടുത്തിയപ്പോഴും (ലൂക്കാ 13: 10-17) സ്ത്രീത്വത്തിന്റെ മഹത്വത്തിനാണ് അവിടുന്ന് പ്രാധാന്യം നൽകിയത്. ദരിദ്ര വിധവ ഭണ്ഡാരത്തിൽ നിക്ഷേപിച്ച ചെന്പുതുട്ടുകൾ ധനാഢ്യരുടെ വലിയ നിക്ഷേപങ്ങളേക്കാൾ ശ്രേഷ്ഠമാണെന്ന് പഠിപ്പിച്ചുകൊï്, വിധവയെ അവിടുന്നു ശിഷ്യത്വത്തിന്റെ മാതൃകയായി ഉയർത്തിക്കാട്ടി (മർക്കോ 12: 41-44).
സ്ത്രീകൾ യേശുവിനെ നിർമ്മലമായി സ്നേഹിച്ചിരുന്നു. ബഥാനിയായിൽ ശിമയോന്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കവെ, അവിടുത്തെ ശിരസിൽ വിലയേറിയ സുഗന്ധതൈലമൊഴിച്ച സ്ത്രീ യേശുവിനോടുള്ള വലിയ ആദരവും സ്നേഹവുമാണ് പ്രകാശിപ്പിച്ചത്. അവൾ ചെയ്ത സൽകൃത്യത്തെ യേശു പരസ്യമായി പ്രകീർത്തിച്ചു (മർക്കോ 14: 3-9). മഗ്ദലനാമറിയത്തിന് യേശുവിനോടുള്ള നിർമ്മലമായ സ്നേഹം വെളിപ്പെടുന്നതാണ് ഉത്ഥാനത്തിനു ശേഷമുള്ള ആദ്യത്തെ പ്രത്യക്ഷീകരണം (യോഹ 20:1-10). ഉത്ഥിതനായ കർത്താവ് അവൾക്ക് ആദ്യം ദർശനം നൽകി. അവളെ അപ്പസ്തോല·ാരുടെ അപ്പസ്തോലയാക്കി. സ്ത്രീയുടെ ശ്രേഷ്ഠതയും സ്ത്രീക്ക് സഭയിലും സമൂഹത്തിലുമുള്ള മഹനീയസ്ഥാനവും ഉത്ഥിതനായ ക്രിസ്തു അംഗീകരിച്ച് ഉറപ്പിക്കുന്നു.
സ്ത്രീത്വത്തിന്റെ മഹത്വവും സ്ത്രീയുടെ ശ്രേഷ്ഠ സ്ഥാ
നവും അംഗീകരിക്കാൻ ലോകത്തെ ഉദ്ബോധിപ്പിക്കുന്ന വിമോചനത്തിന്റെ ചിഹ്നമാണ് യേശുവിന്റെ കുരിശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ശാന്തിയും സന്തോഷവുമേകുന്ന ഉത്ഥാനം
ഭാവാത്മക മനഃശാസ്ത്രത്തിന്റെ പ്രണേതാവായ മാർട്ടിൻ സെലിഗ്മാൻ, ന്ധആധികാരികമായ സന്തോഷം’ എന്ന ഗ്രന്ഥത്തി
പ്രതിസംസ്കാരം
സമാന്തര സുവിശേഷക·ാരുടെ വീക്ഷണത്തിൽ പെസഹാത്തിരുനാൾ ദിവസം, അതായത് നീസാൻ മാസം 15-ാം തീയതിയാണ് യേശു കുരി
പുതിയ ബലിയും പുതിയ പുരോഹിതനും
യേശുവിന്റെ കുരിശുമരണം വെറുമൊരു കൊല
പാദക്ഷാളനം
ലോകചരിത്രത്തിലിന്നോളം ദർശിച്ചിട്ടില്ലാത്ത എളിയ പ്രവൃത്തിയാണ് ക്രിസ്തു നിർവ
കരുണയുടെ അമ്മ
വചനം മാംസമാകുന്നതിനു പിതാവായ ദൈവം തെരഞ്ഞെടുത്ത നസ്രത്തിലെ കന്യകയാണ് മറിയം. ദൈവപുത്രനായ യേശുക്രിസ്തുവ
അക്രമരാഹിത്യം
മഹാത്മാഗാന്ധിയുടെ സത്യഗ്രഹ സിദ്ധാന്തത്തിന്റെ അടിസ്ഥാനമാണല്ലോ സത്യവും അഹിംസയും. യേശുക്രിസ്തുവിന്റെ
പ്രവാചകപ്രവൃത്തികൾ
യേശു ഏറ്റവും വലിയ പ്രവാചകനാണ്. പഴയനിയമത്തിലെ പ്രവചനങ്ങളുടെ പൂർത്തീകരണവും പൂർണതയുമാണ് ക്രിസ്തുവിന്റെ
സത്യവ്രതനായ രാജാവ്
യേശുവിന്റെ കുരിശിന്റെ മുകളിൽ പീലാത്തോസ് ചാർത്തിയ ഫലകത്തിൽ ഇങ്ങനെ രേഖപ്പെട
വിധിയാളൻ
യുഗാന്ത്യത്തിൽ അവസാന വിധിക്ക് കാർമികത്വം വഹിക്കാൻ വാനമേഘങ്ങളിൽ എഴുന്നള്ളുന്ന മഹത്വീകൃതനായ മനുഷ്യപുത്
ധാർമികപ്രഭാവം
ധർമത്തിന് ക്ഷയമുïായപ്പോൾ ധർമം പുനഃസ്ഥാപിക്കുന്നതിനുവേïി ദൈവം യുഗങ്ങൾ തോറും അവതാരമെടുക്കുന്നു എന്നത
മഹത്വവും വിജയവും
യേശുക്രിസ്തുവിന്റെ കുരിശ് പരാജയത്തിന്റെയല്ല, മറിച്ച് മഹത്വത്തിന്റെയും വിജയത്തിന്റെയും ചിഹ്നമാണ്
സഹനത്തിന്റെ അർഥം
വത്തിക്കാനിലെ പൂന്തോട്ടത്തിലെ കുരിശിൻ ചുവട്ടിൽ ഏറെ നേരം ധ്യാനനിമഗ്നനായി നിന്ന മഹാത്മാഗാന്ധി തന്റെ
അവസാനം വരെയുള്ള സ്നേഹം
യേശുവിന്റെ പീഡാനുഭവ ചരിത്രത്തിന്റെ പ്രാരംഭമായി വി. യോഹന്നാൻ കുറിക്കുന്ന തിരുവചനം കുരിശിന്റെ സന്
ആത്മ ബോധവും ലക്ഷ്യബോധവും
വിക്ടർ ഫ്രാങ്കൽ എന്ന മനഃശാസ്ത്രജ്ഞൻ അവലംബിച്ച മനോരോഗ ചികിത്സാരീതിയാണല്ലോ ലോഗോതെറാപ്പി. ലക്ഷ്യ
പരിത്യാഗ മാഹാത്മ്യം
മനുഷ്യനെ മിക്കപ്പോഴും നയിക്കുന്നത് ഭോഷത്തമാണെന്നും ഭോഗതത്വത്തിന് അിടമപ്പെ
ശിഷ്യത്വത്തിന്റെ പാത
ഗുരു - ശിഷ്യ ബന്ധത്തിന് ഭാരതീയ പാരന്പര്യത്തിൽ പ്രത്യേക സ്ഥാനമുï്. ഗുരുവിന്റെ അടുത്തിരുന്ന് പഠിക്കു
പൂർണ മനുഷ്യൻ
യേശുവിന്റെ പൂർണമനുഷ്യത്വമാണ് മനുഷ്യമനസുകളെ ഏറ്റവുമധികം വശീകരിക്കുന്നത്. മനുഷ്യത്വത്തിന്റെ പൂർണതയി
എല്ലാ സംജ്ഞകൾക്കും ഉപരിയായവൻ
യേശുവിന്റെ അന്യാദൃശമായ വ്യക്തിത്വമഹത്വത്തിൽ ആകൃഷ്ടരായ അനേകമാളുകൾ യേശുവിനെക്കുറിച്ചുള്ള തങ്ങളുടെ സാക
നല്ല ഇടയൻ
തോളിൽ കുഞ്ഞാടിനെയും പേറി മലയിറങ്ങി വരുന്ന നല്ല ഇടയനായ ക്രിസ്തുവിന്റെ ചിത്രം നമ്മുടെ ദേവാലയങ്ങളിലും
ലോകത്തിന്റെ പ്രകാശം
ന്ധതമസോ മാ ജ്യോതിർ ഗമയാ’- ബൃഹദാരണ്യകോപനിഷത്തിലെ ഈ മന്ത്രം ഭാരതീയരായ നമുക്ക് മനഃപാഠമാണ്. ഇരുട്ടിൽ
നിത്യജീവന്റെ സമൃദ്ധി
യേശുവിന്റെ മനുഷ്യാവതാരത്തിന്റെയും കുരിശുമരണത്തിന്റെയും ലക്ഷ്യം മനുഷ്യകുലത്തിന് നിത്യജീവൻ നല്കുകയാ
സംവാദവും വെളിപാടും
ഡയലോഗിലൂടെ സമവായത്തിലെത്താൻ വിവിധ രംഗങ്ങളിലുള്ളവർ ശ്രമിക്കുന്ന കാലഘട്ടമ
സമാധാന ദായകൻ
സമാധാനത്തെ കുറിക്കാൻ "ഷാലോം’ എന്ന ഹീബ്രുപദമാണ് പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പുതിയനിയമത്തിലാ
ലോകരക്ഷകൻ
സമഗ്രമായ രക്ഷയും മോചനവും അനുഭവിക്കാനുള്ള അന്തർദാഹം എല്ലാ മനുഷ്യരിലും കുടികൊള്ളുന്നുï്. എന്നാൽ, വിവ
കരുണാമയൻ
ഫ്രാൻസിസ് മാർപാപ്പാ ന്ധകരുണ്യത്തിന്റെ മുഖം’ എന്ന തന്റെ പ്രബോധനരേഖ ആരംഭിക്കുന്നത് ന്ധസ്വർഗസ്ഥനായ പ
വിനയത്തിന്റെ വിജയം
അഹന്തയാണ് എല്ലാ തകർച്ചകളുടെയും അടിസ്ഥാനം. വിനയം വിജയത്തിന്റെ സുനിശ്ചിതമായ ആധാരശിലയും. യേശു എളിമയുടെ
പ്രാർഥനയും തേജസ്കരണവും
യേശു പ്രാർഥനയുടെ മനുഷ്യനായിരുന്നു. പ്രഭാതത്തിലും പ്രദോഷത്തിലും ജോലികൾക്കിടയ്ക്കും രാത്രി മുഴുവനും
വിപ്ലവകരമായ ഈശ്വരദർശനം
ഈശ്വരൻ ഉേïാ? ഈശ്വരൻ ആര്? എന്നീ ചോദ്യങ്ങൾ യുഗാരംഭം മുതൽ മനുഷ്യൻ ചോദിച്ചിരുന്നു. ഈശ്വരനെപ്പറ്റി വ്യ
മാനസാന്തരത്തിന്റെ മാർഗം
മാനസാന്തരത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടാണ് യേശു തന്റെ പരസ്യജീവിതം ആരം
പുതിയ കാഴ്ചപ്പാടുകൾ: സെക്സിനേയും കുടുംബത്തേയും പറ്റി
സെക്സിന്റെ അതിപ്രസരം നിറഞ്ഞ ലോകത്തിലാണു
നാം ജീവിക്കുന്നത്. ആധുനിക മാധ്യമങ്ങൾ സെക്സിനെ വിപണനവസ്
പുതിയ കാഴ്ചപ്പാടുകൾ: അധികാരത്തെപ്പറ്റി
സാമൂഹിക രാഷ്ട്രീയ മതരംഗങ്ങളിലെ മിക്ക ദുരിതങ്ങൾക്കും ദുരന്തങ്ങൾക്കും കാരണം അധികാരപ്രമത്തതയും അധികാര ദ
പുതിയ കാഴ്ചപ്പാടുകൾ: ധനത്തെപ്പറ്റി
ജീവിതത്തിന്റ സമസ്ത മേഖലകളിലും പുതിയ കാഴ്ചപ്പാടുകൾ നൽകിയ ക്രാന്തദർശിയാണ് ക്രിസ്തു. ധനം, അധികാരം, സെക
ഉൗട്ടുമേശാ വിപ്ലവം
’ഉൗട്ടുമേശ’ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സമഭാവനയുടെയും പങ്കുവയ്ക്കലിന്റെയും പ്രതീകമാണ്. സമൂഹ
ബാഹ്യക്ഷാളനവും ആന്തരികവിശുദ്ധിയും
ബാഹ്യപരതയും ആന്തരികതയും തമ്മിലുള്ള സംഘർഷം എല്ലാ മതങ്ങളും എക്കാലവും നേരിടുന്ന വെല്ലുവിളിയാണ്. ബാഹ്യാന
സംഘർഷങ്ങളിലൂടെ ഉരുത്തിരിയുന്ന മനുഷ്യദർശനം
പ്രീശരും നിയമജ്ഞരും പുരോഹിതരുമുൾപ്പെട്ട യഹൂദ നേതൃത്വവുമായുള്ള യേശുവിന്റെ
വിപ്ലവകരമായ ക്ഷമ
മാർട്ടിൻ സെലിഗ്മാൻ തന്റെ യഥാർഥ സന്തോഷം എന്ന ഗ്രന്ഥത്തിൽ കോപം, വെറുപ്പ്, വിദ്വേഷം മുതലായവ മനുഷ്യനെ
സ്നേഹത്തിന്റെ പടവുകൾ
യേശുവിനെപ്പോലെ സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും ഇത്ര പൂർണമായി വിശദീകരിക്കുകയും സ്വജീവിതത്തിൽ പകർത്ത
വിധിക്കാത്ത സ്നേഹം
എറിക്ക് ഫ്രോം എന്ന മനഃശാസ്ത്രജ്ഞൻ ’സ്നേഹമെന്ന കല’ എന്ന ഗ്രന്ഥത്തിൽ യഥാർഥ സ്നേഹം വ്യവസ്ഥയില്ലാത്തതു
സാർവലൗകികമായ സ്നേഹം
ക്രിസ്തുദർശനത്തിന്റെ വൈരുധ്യാത്മകത വെളിപ്പെടുത്തുന്ന പ്രബോധനമാണ് ശത്രുസ്നേഹം. മിത്രനെ സ്നേഹിക്കാം,
പരിപൂർണ സ്നേഹം
സർവസമാശ്ലേഷകമായ സ്നേഹമാണ് ക്രിസ്തുദർശനത്തിന്റെ ഉൾക്കാന്പ്. മലയിലെ പ്രസംഗത്തിലെ അഞ്ചാമത്തെ വിരുദ്ധോ
പുതിയ ധാർമികത
സ്ഥലകാലാതീതമായ നവസന്ദേശങ്ങൾ ലോകത്തിനു നൽകിയതുകൊണ്ടാണ് യേശുവിനെ വിശ്വഗു
തകിടംമറിയുന്ന സാമൂഹിക ഘടനകൾ
മഹാത്മാഗാന്ധിയെ ഏറ്റവും ആകർഷിച്ചതും അദ്ദേഹത്തിന്റെ സത്യഗ്രഹ ദർശനത്തിന് പ്ര
സദ്വാർത്തയും സംഘട്ടനവും
ദൈവത്തിന്റെ അനന്തമായ കാരുണ്യവും അതിരില്ലാത്ത ക്ഷമയുമാണ് ദൈവരാജ്യാഗമനത്തിന്റെ ഏറ്റവും വലിയ പ്രത്യേക
ദൈവരാജ്യ പ്രഘോഷകൻ
യേശുവിന്റെ പ്രബോധനങ്ങളുടെ നവീനതയും വിപ്ലവപരതയുമാണ് അവിടുത്തേക്കെതിരേ കുരിശ് ഉയർത്താൻ എതിരാളികളെ പ്ര
ചരിത്രം വിഭജിച്ച ചരിത്രപുരുഷൻ
യേശുക്രിസ്തു ചരിത്രപുരുഷനാണ്, ചരിത്രത്തിന്റെ മധ്യത്തിൽ നിൽക്കുന്ന ചരിത്രപുരുഷൻ. ക്രിസ്തുവിന്റെ ജനന
പരീക്ഷകൾ : ദുരാസക്തികൾക്കെതിരേ
ഓരോ മനുഷ്യനിലും കുടികൊള്ളുന്ന അടിസ്ഥാന ദുരാസക്തികളാണ് കാമാസക്തി, അഹന്ത, ധനമോഹം എന്നിവ. ഇവയ്ക്കെതി
പരീക്ഷകൾ : വന്യമൃഗങ്ങൾക്കൊപ്പം
യേശുവിന്റെ ജീവിതത്തിലുടനീളം കുരിശിന്റെ നിഴൽ നീണ്ടുകിടക്കുന്നു. പരസ്യജീവിതാരംഭത്തിൽ, സ്നാപകയോഹന്നാന
കുരിശിന്റെ സന്ദേശം
പ്രപഞ്ചത്തിന്റെ കേന്ദ്രത്തിൽ നാട്ടിനിറുത്തിയിരിക്കുന്ന ജീവന്റെ വൃക്ഷമാണ് യേശുവിന്റെ കുരിശ്. കുരിശ
Latest News
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര് യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
Latest News
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര് യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top