Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
പൂർണ മനുഷ്യൻ
യേശുവിന്റെ പൂർണമനുഷ്യത്വമാണ് മനുഷ്യമനസുകളെ ഏറ്റവുമധികം വശീകരിക്കുന്നത്. മനുഷ്യത്വത്തിന്റെ പൂർണതയിൽ അവിടുന്ന് ദൈവമാകുന്നു.
പരിമിതികളും ബലഹീനതകളും കുറവുകളുമുള്ളതാണ് മനുഷ്യപ്രകൃതി. യേശുവിന്റെ മാനുഷികബലഹീനതകൾക്കും സഹനത്തിനും പ്രത്യേക പ്രാധാന്യം കൊടുക്കുന്നു, മർക്കോസിന്റെ സുവിശേഷം. അവിടുന്ന് തൊഴിലാളിയായ മരപ്പണിക്കാരനാണ് (മർക്കോസ്. 6:3). മാനുഷികമായ വികാരങ്ങളെല്ലാം അവിടുന്ന് പ്രകടിപ്പിക്കുന്നു. അവിടുന്ന് നെടുവീർപ്പിടുന്നു (മർക്കോസ് 7:34); കോപിക്കുന്നു (3:15; 10:14); സഹതാപം പ്രകടിപ്പിക്കുന്നു (മർക്കോസ് (10:16, 21); അത്ഭുതപ്പെടുന്നു (മർക്കോ. 6:6). ജ·നാട് അവിടുത്തെ തിരസ്കരിക്കുന്നു (മർക്കോസ് 6: 16); തന്റെ കുടുംബക്കാരും സ്നേഹിതരും ബന്ധുക്കളും ശിഷ്യ·ാർപോലും അവിടുത്തെ തെറ്റിദ്ധരിക്കുന്നു (മർക്കോസ് 3: 21-25, 8: 14-21). മത-രാഷ്ട്രീയ അധികാരികൾ അവിടുത്തെ എതിർക്കുന്നു. തന്റെ ഉറ്റ സുഹൃദ്വലയത്തിൽപ്പെട്ട ഒരാൾ (യൂദാസ്) അവിടുത്തെ ഒറ്റിക്കൊടുക്കുന്നു (മർക്കോസ് 14: 66-72); തീവ്രമായ മാനസിക വ്യഥയോടെ ഗദ്സമനിയിൽ പ്രാർഥിക്കുന്നു. പീഡാനുഭവവേളയിൽ ശിഷ്യ·ാരെല്ലാം അവിടുത്തെ വിട്ട് ഓടിപ്പോകുന്നു (മർക്കോസ് 14:50); കുരിശിൽ പീഡനങ്ങളേറ്റ് അവഹേളിതനായി മരിക്കുന്നു.
കുരിശിന്റെ കൊടിയ വേദനയിൽ തന്നെ അയച്ച സ്വർഗീയ പിതാവ്പോലും തന്നെ കൈവിട്ടതായി യേശുവിന് തോന്നുന്നു. ന്ധന്ധഎന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊï്?’’ (മർക്കോസ് 15:34). കുരിശിന് ചുറ്റുംനിന്ന് എതിരാളികൾ ഭർത്സിച്ച് നിന്ദാവാക്കുകൾ ഉച്ചരിക്കുന്നു. ആശ്വസിപ്പിക്കാനോ, പിന്താങ്ങാനോ, തന്റെ ശുശ്രൂഷകളുടെ ഗുണഭോക്താക്കളോ താൻ തെരഞ്ഞെടുത്ത പ്രിയശിഷ്യരോ അവിടെയില്ല. സർവരാലും പരിത്യക്തനായി കുരിശിൽ പിടയുന്ന യേശുവിന് ഏറ്റവും അസഹനീയമായി അനുഭവപ്പെട്ടത് തന്റെ പിതാവിന്റെ മൗനമാണ്. യോർദാനിലെ മാമ്മോദീസാ വേളയിലും താബോറിലെ രൂപാന്തരീകരണ വേളയിലും മേഘമാലകളിൽനിന്നു പുറപ്പെട്ട സ്വർഗീയ സ്വരമൊന്നും അവിടെ കേൾക്കാനില്ല. പരിത്യക്തതയുടെ പാരമ്യത്തിലാണ് ഹൃദയം പൊട്ടിയുള്ള നിലവിളി അവിടുന്ന് മുഴക്കിയത്. ഭൂമിയിലെ സകല പരിത്യക്തരുടെയും നിന്ദിതരുടെയും രോദനങ്ങളുടെ പര്യായവും പ്രതിധ്വനിയുമാണ് കുരിശിലെ നിലവിളി.
യേശുവിന്റെ മാനുഷികഭാവം സുവിശേഷങ്ങളിലെ മുഖ്യപ്രമേയമാണ്. ഒരിക്കൽ യേശു വിജാതീയരുടെ ദേശമായ ടയറിലേക്കും സീദോനിലേക്കും യാത്രതിരിച്ചു. അവിടെവച്ച് സീറോ-ഫിനീഷ്യൻ വംശത്തിൽപ്പെട്ട ഗ്രീക്കുകാരിയായ സ്ത്രീ തന്റെ പിശാചുബാധിതയായ മകളെ സുഖപ്പെടുത്തണമെന്ന് യേശുവിനോട് അപേക്ഷിച്ചു (മർക്കോസ് 7: 24-30). യേശു അവളുടെ വിശ്വാസത്തെ പരീക്ഷിക്കാൻവേïി യഹൂദരുടെയിടയിൽ പ്രചാരത്തിലിരുന്ന പഴമൊഴി ഉദ്ധരിച്ചു: ന്ധന്ധമക്കളുടെ അപ്പമെടുത്ത് നായ്ക്കൾക്കു കൊടുക്കുന്നത് നന്നല്ല.’’യേശുവിന്റെ നർമഭാഷണം മനസിലാക്കിയ സ്ത്രീ, ന്ധന്ധമേശയ്ക്കു കീഴെനിന്ന് നായ്ക്കൾ മക്കൾക്കുള്ള അപ്പക്കഷണങ്ങളുടെ ബാക്കി തിന്നുന്നുïല്ലോ’’ എന്ന് പ്രത്യുത്തരിച്ചുകൊï് യേശുവിന്റെ വാദത്തിന്റെ മുനയൊടിച്ചു. ഈ സംവാദത്തിൽ യേശുവല്ല, സ്ത്രീയാണ് ജയിച്ചത്. യേശു അവളെ പ്രശംസിക്കുകയും അവളുടെ മകൾക്ക് സൗഖ്യം കൊടുക്കുകയും ചെയ്തു. നർമഭാഷണം നടത്താനും മറ്റുള്ളവരുടെ മുന്പിൽ തോറ്റുകൊടുക്കത്തക്കവണ്ണം മനുഷ്യരുമായി ഇടപഴകാനും കഴിഞ്ഞത് മാനുഷികതയുടെ തികവിൽ യേശു ജീവിച്ചതുകൊïാണ്.
മറ്റൊരവസരത്തിൽ ബഥാനിയായിൽനിന്ന് ജറുസലേമിലേക്ക് വരുന്പോൾ യേശുവിന് വിശന്നു. തളിരിട്ടു നില്ക്കുന്ന ഒരു അത്തിമരത്തിനടുത്തുചെന്ന് ഫലങ്ങളുേïാ എന്നുനോക്കി. ഇലകളല്ലാതെ ഫലമൊന്നുമില്ല. അത് അത്തിപ്പഴങ്ങളുടെ കാലമല്ലായിരുന്നു. യേശു അത്തിമരത്തെ ശപിച്ചു; അത് സമൂലം ഉണങ്ങിപ്പോയി (മർക്കോസ് 11: 12-14, 20-21). ഈ സംഭവം വായിക്കുന്പോൾ ചില ചോദ്യങ്ങൾ നമ്മുടെ മനസിലുയരും. മരത്തെ ശപിക്കുന്നത് ന്യായമോ? അത്തിപ്പഴങ്ങളുടെ കാലമല്ലാതിരുന്നിട്ടും ശപിച്ചതെന്തിന്? പഴങ്ങളുടെ കാലമല്ലെങ്കിലും പച്ച അത്തിക്കായകൾ അത്തിമരത്തിൽ നിറഞ്ഞുനിൽക്കേï കാലമായിരുന്നു അത്. ന്ധപാജീം’ എന്നറിയപ്പെട്ടിരുന്ന ഈ പച്ചക്കായകൾ ദേശവാസികൾ ഭക്ഷിച്ചിരുന്നു. യേശു തിരഞ്ഞത് ഇപ്രകാരമുള്ള പച്ചക്കായകളാണ്. വിശപ്പും ദാഹവുമുള്ള പച്ചയായ മനുഷ്യൻ പച്ചക്കായകൾ തേടി അത്തിമരത്തിന്റെ ചുവട്ടിലെത്തുന്നതും അതു കാണാഞ്ഞതിനാൽ ശാപവാക്കുകൾ ഉതിർക്കുന്നതും നമ്മെ അന്പരപ്പിക്കേïതില്ല. യേശുവിന്റെ മനുഷ്യത്വത്തിന്റെ തീക്ഷ്ണമായ പ്രകാശനമാണിത്. മാത്രമല്ല ഇത് ഒരു പ്രവാചകപ്രവൃത്തി കൂടിയാണ്. മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കാത്ത ജറുസലേം ദേവാലയത്തിനും യഹൂദജനതയ്ക്കുമുള്ള പ്രവാചകപരമായ താക്കീതും അടയാളവുമായിരുന്നു ഈ പ്രവൃത്തി. എല്ലാക്കാലത്തും ഫലം പുറപ്പെടുവിക്കാൻ വിളിക്കപ്പെട്ടവരാണ് ദൈവത്തിന്റെ മക്കൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ശാന്തിയും സന്തോഷവുമേകുന്ന ഉത്ഥാനം
ഭാവാത്മക മനഃശാസ്ത്രത്തിന്റെ പ്രണേതാവായ മാർട്ടിൻ സെലിഗ്മാൻ, ന്ധആധികാരികമായ സന്തോഷം’ എന്ന ഗ്രന്ഥത്തി
പ്രതിസംസ്കാരം
സമാന്തര സുവിശേഷക·ാരുടെ വീക്ഷണത്തിൽ പെസഹാത്തിരുനാൾ ദിവസം, അതായത് നീസാൻ മാസം 15-ാം തീയതിയാണ് യേശു കുരി
പുതിയ ബലിയും പുതിയ പുരോഹിതനും
യേശുവിന്റെ കുരിശുമരണം വെറുമൊരു കൊല
പാദക്ഷാളനം
ലോകചരിത്രത്തിലിന്നോളം ദർശിച്ചിട്ടില്ലാത്ത എളിയ പ്രവൃത്തിയാണ് ക്രിസ്തു നിർവ
കരുണയുടെ അമ്മ
വചനം മാംസമാകുന്നതിനു പിതാവായ ദൈവം തെരഞ്ഞെടുത്ത നസ്രത്തിലെ കന്യകയാണ് മറിയം. ദൈവപുത്രനായ യേശുക്രിസ്തുവ
അക്രമരാഹിത്യം
മഹാത്മാഗാന്ധിയുടെ സത്യഗ്രഹ സിദ്ധാന്തത്തിന്റെ അടിസ്ഥാനമാണല്ലോ സത്യവും അഹിംസയും. യേശുക്രിസ്തുവിന്റെ
പ്രവാചകപ്രവൃത്തികൾ
യേശു ഏറ്റവും വലിയ പ്രവാചകനാണ്. പഴയനിയമത്തിലെ പ്രവചനങ്ങളുടെ പൂർത്തീകരണവും പൂർണതയുമാണ് ക്രിസ്തുവിന്റെ
സത്യവ്രതനായ രാജാവ്
യേശുവിന്റെ കുരിശിന്റെ മുകളിൽ പീലാത്തോസ് ചാർത്തിയ ഫലകത്തിൽ ഇങ്ങനെ രേഖപ്പെട
വിധിയാളൻ
യുഗാന്ത്യത്തിൽ അവസാന വിധിക്ക് കാർമികത്വം വഹിക്കാൻ വാനമേഘങ്ങളിൽ എഴുന്നള്ളുന്ന മഹത്വീകൃതനായ മനുഷ്യപുത്
ധാർമികപ്രഭാവം
ധർമത്തിന് ക്ഷയമുïായപ്പോൾ ധർമം പുനഃസ്ഥാപിക്കുന്നതിനുവേïി ദൈവം യുഗങ്ങൾ തോറും അവതാരമെടുക്കുന്നു എന്നത
മഹത്വവും വിജയവും
യേശുക്രിസ്തുവിന്റെ കുരിശ് പരാജയത്തിന്റെയല്ല, മറിച്ച് മഹത്വത്തിന്റെയും വിജയത്തിന്റെയും ചിഹ്നമാണ്
സഹനത്തിന്റെ അർഥം
വത്തിക്കാനിലെ പൂന്തോട്ടത്തിലെ കുരിശിൻ ചുവട്ടിൽ ഏറെ നേരം ധ്യാനനിമഗ്നനായി നിന്ന മഹാത്മാഗാന്ധി തന്റെ
അവസാനം വരെയുള്ള സ്നേഹം
യേശുവിന്റെ പീഡാനുഭവ ചരിത്രത്തിന്റെ പ്രാരംഭമായി വി. യോഹന്നാൻ കുറിക്കുന്ന തിരുവചനം കുരിശിന്റെ സന്
ആത്മ ബോധവും ലക്ഷ്യബോധവും
വിക്ടർ ഫ്രാങ്കൽ എന്ന മനഃശാസ്ത്രജ്ഞൻ അവലംബിച്ച മനോരോഗ ചികിത്സാരീതിയാണല്ലോ ലോഗോതെറാപ്പി. ലക്ഷ്യ
പരിത്യാഗ മാഹാത്മ്യം
മനുഷ്യനെ മിക്കപ്പോഴും നയിക്കുന്നത് ഭോഷത്തമാണെന്നും ഭോഗതത്വത്തിന് അിടമപ്പെ
ശിഷ്യത്വത്തിന്റെ പാത
ഗുരു - ശിഷ്യ ബന്ധത്തിന് ഭാരതീയ പാരന്പര്യത്തിൽ പ്രത്യേക സ്ഥാനമുï്. ഗുരുവിന്റെ അടുത്തിരുന്ന് പഠിക്കു
എല്ലാ സംജ്ഞകൾക്കും ഉപരിയായവൻ
യേശുവിന്റെ അന്യാദൃശമായ വ്യക്തിത്വമഹത്വത്തിൽ ആകൃഷ്ടരായ അനേകമാളുകൾ യേശുവിനെക്കുറിച്ചുള്ള തങ്ങളുടെ സാക
നല്ല ഇടയൻ
തോളിൽ കുഞ്ഞാടിനെയും പേറി മലയിറങ്ങി വരുന്ന നല്ല ഇടയനായ ക്രിസ്തുവിന്റെ ചിത്രം നമ്മുടെ ദേവാലയങ്ങളിലും
ലോകത്തിന്റെ പ്രകാശം
ന്ധതമസോ മാ ജ്യോതിർ ഗമയാ’- ബൃഹദാരണ്യകോപനിഷത്തിലെ ഈ മന്ത്രം ഭാരതീയരായ നമുക്ക് മനഃപാഠമാണ്. ഇരുട്ടിൽ
നിത്യജീവന്റെ സമൃദ്ധി
യേശുവിന്റെ മനുഷ്യാവതാരത്തിന്റെയും കുരിശുമരണത്തിന്റെയും ലക്ഷ്യം മനുഷ്യകുലത്തിന് നിത്യജീവൻ നല്കുകയാ
സംവാദവും വെളിപാടും
ഡയലോഗിലൂടെ സമവായത്തിലെത്താൻ വിവിധ രംഗങ്ങളിലുള്ളവർ ശ്രമിക്കുന്ന കാലഘട്ടമ
സമാധാന ദായകൻ
സമാധാനത്തെ കുറിക്കാൻ "ഷാലോം’ എന്ന ഹീബ്രുപദമാണ് പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പുതിയനിയമത്തിലാ
ലോകരക്ഷകൻ
സമഗ്രമായ രക്ഷയും മോചനവും അനുഭവിക്കാനുള്ള അന്തർദാഹം എല്ലാ മനുഷ്യരിലും കുടികൊള്ളുന്നുï്. എന്നാൽ, വിവ
കരുണാമയൻ
ഫ്രാൻസിസ് മാർപാപ്പാ ന്ധകരുണ്യത്തിന്റെ മുഖം’ എന്ന തന്റെ പ്രബോധനരേഖ ആരംഭിക്കുന്നത് ന്ധസ്വർഗസ്ഥനായ പ
വിനയത്തിന്റെ വിജയം
അഹന്തയാണ് എല്ലാ തകർച്ചകളുടെയും അടിസ്ഥാനം. വിനയം വിജയത്തിന്റെ സുനിശ്ചിതമായ ആധാരശിലയും. യേശു എളിമയുടെ
പ്രാർഥനയും തേജസ്കരണവും
യേശു പ്രാർഥനയുടെ മനുഷ്യനായിരുന്നു. പ്രഭാതത്തിലും പ്രദോഷത്തിലും ജോലികൾക്കിടയ്ക്കും രാത്രി മുഴുവനും
വിപ്ലവകരമായ ഈശ്വരദർശനം
ഈശ്വരൻ ഉേïാ? ഈശ്വരൻ ആര്? എന്നീ ചോദ്യങ്ങൾ യുഗാരംഭം മുതൽ മനുഷ്യൻ ചോദിച്ചിരുന്നു. ഈശ്വരനെപ്പറ്റി വ്യ
മാനസാന്തരത്തിന്റെ മാർഗം
മാനസാന്തരത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടാണ് യേശു തന്റെ പരസ്യജീവിതം ആരം
പുതിയ കാഴ്ചപ്പാടുകൾ: സ്ത്രീത്വത്തിന്റെ മഹത്വത്തെപ്പറ്റി
സ്ത്രീപീഡനങ്ങളുടെ തുടർവാർത്തകൾ ഞെട്ടലോടെയാണു നാം വായിക്കുന്നത്. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യ
പുതിയ കാഴ്ചപ്പാടുകൾ: സെക്സിനേയും കുടുംബത്തേയും പറ്റി
സെക്സിന്റെ അതിപ്രസരം നിറഞ്ഞ ലോകത്തിലാണു
നാം ജീവിക്കുന്നത്. ആധുനിക മാധ്യമങ്ങൾ സെക്സിനെ വിപണനവസ്
പുതിയ കാഴ്ചപ്പാടുകൾ: അധികാരത്തെപ്പറ്റി
സാമൂഹിക രാഷ്ട്രീയ മതരംഗങ്ങളിലെ മിക്ക ദുരിതങ്ങൾക്കും ദുരന്തങ്ങൾക്കും കാരണം അധികാരപ്രമത്തതയും അധികാര ദ
പുതിയ കാഴ്ചപ്പാടുകൾ: ധനത്തെപ്പറ്റി
ജീവിതത്തിന്റ സമസ്ത മേഖലകളിലും പുതിയ കാഴ്ചപ്പാടുകൾ നൽകിയ ക്രാന്തദർശിയാണ് ക്രിസ്തു. ധനം, അധികാരം, സെക
ഉൗട്ടുമേശാ വിപ്ലവം
’ഉൗട്ടുമേശ’ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സമഭാവനയുടെയും പങ്കുവയ്ക്കലിന്റെയും പ്രതീകമാണ്. സമൂഹ
ബാഹ്യക്ഷാളനവും ആന്തരികവിശുദ്ധിയും
ബാഹ്യപരതയും ആന്തരികതയും തമ്മിലുള്ള സംഘർഷം എല്ലാ മതങ്ങളും എക്കാലവും നേരിടുന്ന വെല്ലുവിളിയാണ്. ബാഹ്യാന
സംഘർഷങ്ങളിലൂടെ ഉരുത്തിരിയുന്ന മനുഷ്യദർശനം
പ്രീശരും നിയമജ്ഞരും പുരോഹിതരുമുൾപ്പെട്ട യഹൂദ നേതൃത്വവുമായുള്ള യേശുവിന്റെ
വിപ്ലവകരമായ ക്ഷമ
മാർട്ടിൻ സെലിഗ്മാൻ തന്റെ യഥാർഥ സന്തോഷം എന്ന ഗ്രന്ഥത്തിൽ കോപം, വെറുപ്പ്, വിദ്വേഷം മുതലായവ മനുഷ്യനെ
സ്നേഹത്തിന്റെ പടവുകൾ
യേശുവിനെപ്പോലെ സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും ഇത്ര പൂർണമായി വിശദീകരിക്കുകയും സ്വജീവിതത്തിൽ പകർത്ത
വിധിക്കാത്ത സ്നേഹം
എറിക്ക് ഫ്രോം എന്ന മനഃശാസ്ത്രജ്ഞൻ ’സ്നേഹമെന്ന കല’ എന്ന ഗ്രന്ഥത്തിൽ യഥാർഥ സ്നേഹം വ്യവസ്ഥയില്ലാത്തതു
സാർവലൗകികമായ സ്നേഹം
ക്രിസ്തുദർശനത്തിന്റെ വൈരുധ്യാത്മകത വെളിപ്പെടുത്തുന്ന പ്രബോധനമാണ് ശത്രുസ്നേഹം. മിത്രനെ സ്നേഹിക്കാം,
പരിപൂർണ സ്നേഹം
സർവസമാശ്ലേഷകമായ സ്നേഹമാണ് ക്രിസ്തുദർശനത്തിന്റെ ഉൾക്കാന്പ്. മലയിലെ പ്രസംഗത്തിലെ അഞ്ചാമത്തെ വിരുദ്ധോ
പുതിയ ധാർമികത
സ്ഥലകാലാതീതമായ നവസന്ദേശങ്ങൾ ലോകത്തിനു നൽകിയതുകൊണ്ടാണ് യേശുവിനെ വിശ്വഗു
തകിടംമറിയുന്ന സാമൂഹിക ഘടനകൾ
മഹാത്മാഗാന്ധിയെ ഏറ്റവും ആകർഷിച്ചതും അദ്ദേഹത്തിന്റെ സത്യഗ്രഹ ദർശനത്തിന് പ്ര
സദ്വാർത്തയും സംഘട്ടനവും
ദൈവത്തിന്റെ അനന്തമായ കാരുണ്യവും അതിരില്ലാത്ത ക്ഷമയുമാണ് ദൈവരാജ്യാഗമനത്തിന്റെ ഏറ്റവും വലിയ പ്രത്യേക
ദൈവരാജ്യ പ്രഘോഷകൻ
യേശുവിന്റെ പ്രബോധനങ്ങളുടെ നവീനതയും വിപ്ലവപരതയുമാണ് അവിടുത്തേക്കെതിരേ കുരിശ് ഉയർത്താൻ എതിരാളികളെ പ്ര
ചരിത്രം വിഭജിച്ച ചരിത്രപുരുഷൻ
യേശുക്രിസ്തു ചരിത്രപുരുഷനാണ്, ചരിത്രത്തിന്റെ മധ്യത്തിൽ നിൽക്കുന്ന ചരിത്രപുരുഷൻ. ക്രിസ്തുവിന്റെ ജനന
പരീക്ഷകൾ : ദുരാസക്തികൾക്കെതിരേ
ഓരോ മനുഷ്യനിലും കുടികൊള്ളുന്ന അടിസ്ഥാന ദുരാസക്തികളാണ് കാമാസക്തി, അഹന്ത, ധനമോഹം എന്നിവ. ഇവയ്ക്കെതി
പരീക്ഷകൾ : വന്യമൃഗങ്ങൾക്കൊപ്പം
യേശുവിന്റെ ജീവിതത്തിലുടനീളം കുരിശിന്റെ നിഴൽ നീണ്ടുകിടക്കുന്നു. പരസ്യജീവിതാരംഭത്തിൽ, സ്നാപകയോഹന്നാന
കുരിശിന്റെ സന്ദേശം
പ്രപഞ്ചത്തിന്റെ കേന്ദ്രത്തിൽ നാട്ടിനിറുത്തിയിരിക്കുന്ന ജീവന്റെ വൃക്ഷമാണ് യേശുവിന്റെ കുരിശ്. കുരിശ
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top