Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
കരുണയുടെ അമ്മ
വചനം മാംസമാകുന്നതിനു പിതാവായ ദൈവം തെരഞ്ഞെടുത്ത നസ്രത്തിലെ കന്യകയാണ് മറിയം. ദൈവപുത്രനായ യേശുക്രിസ്തുവിന് ജ·ം നൽകിയതോടെ അവൾ ദൈവമാതാവ് എന്ന പദവിയിലേക്ക് ഉയർത്തപ്പെട്ടു. അമലോത്ഭവയും നിത്യകന്യകയും ദൈവമാതാവുമായ
മറിയം തന്റെ പുത്രന്റെ പരസ്യജീവിതത്തിലുടനീളം അവനെ നിഴൽപോലെ അനുഗമിച്ചു. പൂർണശിഷ്യത്വത്തിന്റെ മാതൃകയാണ് മറിയം. ഒരിക്കൽ തന്റെ അമ്മയും ബന്ധുക്കളും തന്നെ കാണാൻ വന്നപ്പോൾ, യേശു തന്റെ അമ്മയെ പ്രകീർത്തിച്ചുകൊï് അരുൾ ചെയ്തു, ന്ധന്ധദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരങ്ങളും’’ (ലൂക്ക 8: 21). ദൈവവചനം പാലിച്ച് ജീവിച്ചവരിൽ അഗ്രഗണ്യയാണ് മറിയം. മംഗളവാർത്താവേളയിൽ: ന്ധന്ധഇതാ കർത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ’’ (ലൂക്ക 1:38). എന്നു പറഞ്ഞുകൊï് അവൾ ദൈവഹിതത്തിനു തലകുനിച്ചു. വരുംവരായ്കകൾ നോക്കാതെയുള്ള സമർപ്പണമായിരുന്നു അത് - രക്തസാക്ഷിത്വത്തോളമെത്തുന്ന സമർപ്പണം. ദൈവവചനം ഹൃദയത്തിൽ സംഗ്രഹിച്ച് നിരന്തരം ധ്യാനിച്ചുകൊïിരുന്ന മറിയത്തിന് (ലൂക്ക 2: 19, 51) വചനത്തിനുവേïി സഹനമേറ്റെടുക്കാൻ ബുദ്ധിമുട്ടുïായില്ല. തന്റെ ഹൃദയത്തിലൂടെ കടക്കാനിരിക്കുന്ന വാൾ അവളെ നിരാശപ്പെടുത്തിയില്ല (ലൂക്ക 2: 35).
വചനത്തെ ഗർഭംധരിക്കുകയും മാംസമായ വചനത്തെ ലോകത്തിനു നൽകുകയും വചനത്തിന്റെ പന്ഥാവിലൂടെ മാത്രം ചരിക്കുകയും ചെയ്ത മറിയം കരുണയുടെ അമ്മയായി മാറുന്ന അദ്ഭുതമാണ് സുവിശേഷങ്ങളിൽ നാം കാണുന്നത്. യോഹന്നാൻ കാനായിൽ നടന്ന ആദ്യത്തെ അടയാളത്തെയും കാൽവരിയിൽ നടന്ന ആത്മബലിയെയും അഭേദ്യം ബന്ധിപ്പിച്ചാണ് തന്റെ സുവിശേഷം രചിച്ചിരിക്കുന്നത്. ഗലീലിയയിലെ ഒരു സാധാരണ ഗ്രാമമായ കാനായിലെ ഒരു കുടുംബത്തിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് മറിയത്തിന്റെ കാരുണ്യം പ്രവർത്തനനിരതമാകുന്നത്. കുടുംബത്തിന്റെ ആവശ്യം കïറിഞ്ഞ് മറിയം സഹായഹസ്തം നീട്ടുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങളിലും പ്രയാസങ്ങളിലും ക്രിയാത്മകമായി ഇടപെട്ട് സങ്കടനിവാരണം നടത്തുന്നതാണല്ലോ കാരുണ്യം.
കാനായിൽ മറിയവും പുത്രനായ യേശുവും തമ്മിലുള്ള സംഭാഷണത്തിലാണ് മറിയത്തിന് രക്ഷണീയ പദ്ധതിയിലുള്ള സ്ഥാനം വെളിപ്പെടുന്നത്. ന്ധന്ധഅവർക്കു വീഞ്ഞില്ല...’’ എന്നു മറിയം യേശുവിനോടു പറഞ്ഞപ്പോൾ യേശുവിന്റെ മറുപടി, ന്ധന്ധസ്ത്രീയേ എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല’’ (യോഹ. 2: 2-4). ന്ധന്ധതി എമോയി കായി സോയി, ഗുണായി’’ എന്ന ഗ്രീക്ക് ഭാഷയിലെ ചോദ്യത്തെയാണ്, ന്ധന്ധസ്ത്രീയെ എനിക്കും നിനക്കും എന്ത്’’ എന്ന് വിവർത്തനം ചെയ്തിരിക്കുന്നത്. ഈ ചോദ്യത്തിനു പിറകിലുള്ള ഹീബ്രു-അറമായ വാക്യം ഇങ്ങനെയാണ്, ന്ധന്ധമാലി വാലാക്ക്’’ (സ്ത്രീയേ, എനിക്കെന്ത്, നിനക്കെന്ത്). ഇപ്രകാരമുള്ള പ്രതികരണം പഴയനിയമത്തിൽ പലയിടത്തുമുï്
(2 സാമു. 16: 10, 2 രാജാ. 3: 13, 1 രാജാ. 17:18). ആവശ്യപ്പെട്ട കാര്യത്തോടുള്ള എതിർപ്പോ നിരസനമോ പ്രകടിപ്പിക്കുന്ന പ്രതികരണമാണിത്. യേശുവിന് ഈ പ്രതിസന്ധിയിൽ ഇടപെടാൻ താത്പര്യമില്ല. കാരണമെന്ത്? അവിടുത്തെ സമയം ഇനിയും ആയിട്ടില്ല. യേശുവിന്റെ പീഡാനുഭവവും ക്രൂശുമരണവും ഉത്ഥാനവും ഉൾപ്പെട്ട പെസഹാരഹസ്യത്തെ കുറിക്കുന്ന വാക്കാണ് സമയം. മറ്റു വാക്കിൽ കുരിശുസംഭവമാണ് സമയത്തിന്റെ ഉൾപ്പൊരുൾ. യേശു കുരിശിലേക്കു പോകുന്നത് തന്റെ പിതാവിന്റെ നിശ്ചയവും ഹിതവുമനുസരിച്ചാണ്.
പിതാവിനാൽ നിശ്ചയിക്കപ്പെട്ട ന്ധസമയ’ത്തെ മുന്നിലേക്കോ പിന്നിലേക്കോ മാറ്റാൻ ആർക്കും അധികാരമില്ല. യേശു കുരിശിൽ അഥവാ ന്ധസമയ’ ത്തിൽ ഉയർത്തപ്പെടുന്പോൾ മറിയത്തിന്റെ ദൗത്യത്തിനും മാറ്റമുïാകും. അവൾ ന്ധസ്ത്രീ’അഥവാ ന്ധപുതിയ ഹവ്വ’യായിത്തീരും. ഉത്പത്തിപ്പുസ്തകത്തിൽ സ്ത്രീയുടെ സന്തതി സർപ്പത്തിന്റെ തല തകർത്തു മനുഷ്യകുലത്തെ രക്ഷിക്കുമെന്ന വാഗ്ദാനമുï് (ഉത്പ. 3: 15). ആ സ്ത്രീയാണ് മറിയം. രക്ഷകന്റെ അമ്മ, ലോകത്തിന്റെ മുഴുവൻ അമ്മയായിത്തീരുമെന്ന് വെളിപ്പെടുത്താനാണ്
യേശു. ന്ധസ്ത്രീയെ’ എന്ന് മറിയത്തെ സംബോധന ചെയ്തത്. കാനായിൽ യേശു മറിയത്തിന്റെ അഭ്യർഥനയ്ക്ക് വഴങ്ങുന്നു. ന്ധഅവൻ പറയുന്നതുപോലെ ചെയ്യുവിൻ’ എന്ന് മറിയം പരിചാരകരോട് പറഞ്ഞതിലൂടെ ന്ധസമയ’ത്തോടുള്ള യേശുവിന്റെ പ്രതിബദ്ധത മറിയം മാനിക്കുന്നു. ഒപ്പം കാനായിലെ കുടുംബത്തിന്റെ ആവശ്യത്തിൽ ഇടപെടണമെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നു. യേശുവിന്റെ ആദ്യത്തെ അദ്ഭുതം മറിയത്തിന്റെ മാധ്യസ്ഥ്യത്താലാണു സംഭവിക്കുന്നത്. കരുണയുടെ അമ്മയായ മറിയത്തിലേക്ക് തിരിയുന്നവരെ ആരെയും അവൾ ഉപേക്ഷിക്കില്ല.കാൽവരിയിൽ ന്ധസ്ത്രീയേ ഇതാ നിന്റെ മകൻ’ എന്ന് യോഹന്നാനെ കാണിച്ചുകൊï് മറിയത്തോടും ന്ധഇതാ നിന്റെ അമ്മ’ എന്ന് മറിയത്തെ കാണിച്ചുകൊï് യോഹന്നാനോടും അരുൾ ചെയ്തപ്പോൾ കാനായിലെ പ്രവചനം പൂർത്തിയായി (യോഹ. 18: 26-27). മറിയം തിരുസഭയുടെയും മനുഷ്യവംശത്തിന്റെയും അമ്മയാണ്. മനുഷ്യകുലത്തിന്റെ സഹനത്തിൽ പങ്കുചേർന്നുകൊï് കുരിശിൻചുവട്ടിൽ നിൽക്കുന്ന വ്യാകുലാംബിക കരുണയുടെ മാതാവാണ്. അവൾ യുഗാന്ത്യംവരെ മനുഷ്യർക്ക് ആശ്രയമരുളും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ശാന്തിയും സന്തോഷവുമേകുന്ന ഉത്ഥാനം
ഭാവാത്മക മനഃശാസ്ത്രത്തിന്റെ പ്രണേതാവായ മാർട്ടിൻ സെലിഗ്മാൻ, ന്ധആധികാരികമായ സന്തോഷം’ എന്ന ഗ്രന്ഥത്തി
പ്രതിസംസ്കാരം
സമാന്തര സുവിശേഷക·ാരുടെ വീക്ഷണത്തിൽ പെസഹാത്തിരുനാൾ ദിവസം, അതായത് നീസാൻ മാസം 15-ാം തീയതിയാണ് യേശു കുരി
പുതിയ ബലിയും പുതിയ പുരോഹിതനും
യേശുവിന്റെ കുരിശുമരണം വെറുമൊരു കൊല
പാദക്ഷാളനം
ലോകചരിത്രത്തിലിന്നോളം ദർശിച്ചിട്ടില്ലാത്ത എളിയ പ്രവൃത്തിയാണ് ക്രിസ്തു നിർവ
അക്രമരാഹിത്യം
മഹാത്മാഗാന്ധിയുടെ സത്യഗ്രഹ സിദ്ധാന്തത്തിന്റെ അടിസ്ഥാനമാണല്ലോ സത്യവും അഹിംസയും. യേശുക്രിസ്തുവിന്റെ
പ്രവാചകപ്രവൃത്തികൾ
യേശു ഏറ്റവും വലിയ പ്രവാചകനാണ്. പഴയനിയമത്തിലെ പ്രവചനങ്ങളുടെ പൂർത്തീകരണവും പൂർണതയുമാണ് ക്രിസ്തുവിന്റെ
സത്യവ്രതനായ രാജാവ്
യേശുവിന്റെ കുരിശിന്റെ മുകളിൽ പീലാത്തോസ് ചാർത്തിയ ഫലകത്തിൽ ഇങ്ങനെ രേഖപ്പെട
വിധിയാളൻ
യുഗാന്ത്യത്തിൽ അവസാന വിധിക്ക് കാർമികത്വം വഹിക്കാൻ വാനമേഘങ്ങളിൽ എഴുന്നള്ളുന്ന മഹത്വീകൃതനായ മനുഷ്യപുത്
ധാർമികപ്രഭാവം
ധർമത്തിന് ക്ഷയമുïായപ്പോൾ ധർമം പുനഃസ്ഥാപിക്കുന്നതിനുവേïി ദൈവം യുഗങ്ങൾ തോറും അവതാരമെടുക്കുന്നു എന്നത
മഹത്വവും വിജയവും
യേശുക്രിസ്തുവിന്റെ കുരിശ് പരാജയത്തിന്റെയല്ല, മറിച്ച് മഹത്വത്തിന്റെയും വിജയത്തിന്റെയും ചിഹ്നമാണ്
സഹനത്തിന്റെ അർഥം
വത്തിക്കാനിലെ പൂന്തോട്ടത്തിലെ കുരിശിൻ ചുവട്ടിൽ ഏറെ നേരം ധ്യാനനിമഗ്നനായി നിന്ന മഹാത്മാഗാന്ധി തന്റെ
അവസാനം വരെയുള്ള സ്നേഹം
യേശുവിന്റെ പീഡാനുഭവ ചരിത്രത്തിന്റെ പ്രാരംഭമായി വി. യോഹന്നാൻ കുറിക്കുന്ന തിരുവചനം കുരിശിന്റെ സന്
ആത്മ ബോധവും ലക്ഷ്യബോധവും
വിക്ടർ ഫ്രാങ്കൽ എന്ന മനഃശാസ്ത്രജ്ഞൻ അവലംബിച്ച മനോരോഗ ചികിത്സാരീതിയാണല്ലോ ലോഗോതെറാപ്പി. ലക്ഷ്യ
പരിത്യാഗ മാഹാത്മ്യം
മനുഷ്യനെ മിക്കപ്പോഴും നയിക്കുന്നത് ഭോഷത്തമാണെന്നും ഭോഗതത്വത്തിന് അിടമപ്പെ
ശിഷ്യത്വത്തിന്റെ പാത
ഗുരു - ശിഷ്യ ബന്ധത്തിന് ഭാരതീയ പാരന്പര്യത്തിൽ പ്രത്യേക സ്ഥാനമുï്. ഗുരുവിന്റെ അടുത്തിരുന്ന് പഠിക്കു
പൂർണ മനുഷ്യൻ
യേശുവിന്റെ പൂർണമനുഷ്യത്വമാണ് മനുഷ്യമനസുകളെ ഏറ്റവുമധികം വശീകരിക്കുന്നത്. മനുഷ്യത്വത്തിന്റെ പൂർണതയി
എല്ലാ സംജ്ഞകൾക്കും ഉപരിയായവൻ
യേശുവിന്റെ അന്യാദൃശമായ വ്യക്തിത്വമഹത്വത്തിൽ ആകൃഷ്ടരായ അനേകമാളുകൾ യേശുവിനെക്കുറിച്ചുള്ള തങ്ങളുടെ സാക
നല്ല ഇടയൻ
തോളിൽ കുഞ്ഞാടിനെയും പേറി മലയിറങ്ങി വരുന്ന നല്ല ഇടയനായ ക്രിസ്തുവിന്റെ ചിത്രം നമ്മുടെ ദേവാലയങ്ങളിലും
ലോകത്തിന്റെ പ്രകാശം
ന്ധതമസോ മാ ജ്യോതിർ ഗമയാ’- ബൃഹദാരണ്യകോപനിഷത്തിലെ ഈ മന്ത്രം ഭാരതീയരായ നമുക്ക് മനഃപാഠമാണ്. ഇരുട്ടിൽ
നിത്യജീവന്റെ സമൃദ്ധി
യേശുവിന്റെ മനുഷ്യാവതാരത്തിന്റെയും കുരിശുമരണത്തിന്റെയും ലക്ഷ്യം മനുഷ്യകുലത്തിന് നിത്യജീവൻ നല്കുകയാ
സംവാദവും വെളിപാടും
ഡയലോഗിലൂടെ സമവായത്തിലെത്താൻ വിവിധ രംഗങ്ങളിലുള്ളവർ ശ്രമിക്കുന്ന കാലഘട്ടമ
സമാധാന ദായകൻ
സമാധാനത്തെ കുറിക്കാൻ "ഷാലോം’ എന്ന ഹീബ്രുപദമാണ് പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പുതിയനിയമത്തിലാ
ലോകരക്ഷകൻ
സമഗ്രമായ രക്ഷയും മോചനവും അനുഭവിക്കാനുള്ള അന്തർദാഹം എല്ലാ മനുഷ്യരിലും കുടികൊള്ളുന്നുï്. എന്നാൽ, വിവ
കരുണാമയൻ
ഫ്രാൻസിസ് മാർപാപ്പാ ന്ധകരുണ്യത്തിന്റെ മുഖം’ എന്ന തന്റെ പ്രബോധനരേഖ ആരംഭിക്കുന്നത് ന്ധസ്വർഗസ്ഥനായ പ
വിനയത്തിന്റെ വിജയം
അഹന്തയാണ് എല്ലാ തകർച്ചകളുടെയും അടിസ്ഥാനം. വിനയം വിജയത്തിന്റെ സുനിശ്ചിതമായ ആധാരശിലയും. യേശു എളിമയുടെ
പ്രാർഥനയും തേജസ്കരണവും
യേശു പ്രാർഥനയുടെ മനുഷ്യനായിരുന്നു. പ്രഭാതത്തിലും പ്രദോഷത്തിലും ജോലികൾക്കിടയ്ക്കും രാത്രി മുഴുവനും
വിപ്ലവകരമായ ഈശ്വരദർശനം
ഈശ്വരൻ ഉേïാ? ഈശ്വരൻ ആര്? എന്നീ ചോദ്യങ്ങൾ യുഗാരംഭം മുതൽ മനുഷ്യൻ ചോദിച്ചിരുന്നു. ഈശ്വരനെപ്പറ്റി വ്യ
മാനസാന്തരത്തിന്റെ മാർഗം
മാനസാന്തരത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടാണ് യേശു തന്റെ പരസ്യജീവിതം ആരം
പുതിയ കാഴ്ചപ്പാടുകൾ: സ്ത്രീത്വത്തിന്റെ മഹത്വത്തെപ്പറ്റി
സ്ത്രീപീഡനങ്ങളുടെ തുടർവാർത്തകൾ ഞെട്ടലോടെയാണു നാം വായിക്കുന്നത്. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യ
പുതിയ കാഴ്ചപ്പാടുകൾ: സെക്സിനേയും കുടുംബത്തേയും പറ്റി
സെക്സിന്റെ അതിപ്രസരം നിറഞ്ഞ ലോകത്തിലാണു
നാം ജീവിക്കുന്നത്. ആധുനിക മാധ്യമങ്ങൾ സെക്സിനെ വിപണനവസ്
പുതിയ കാഴ്ചപ്പാടുകൾ: അധികാരത്തെപ്പറ്റി
സാമൂഹിക രാഷ്ട്രീയ മതരംഗങ്ങളിലെ മിക്ക ദുരിതങ്ങൾക്കും ദുരന്തങ്ങൾക്കും കാരണം അധികാരപ്രമത്തതയും അധികാര ദ
പുതിയ കാഴ്ചപ്പാടുകൾ: ധനത്തെപ്പറ്റി
ജീവിതത്തിന്റ സമസ്ത മേഖലകളിലും പുതിയ കാഴ്ചപ്പാടുകൾ നൽകിയ ക്രാന്തദർശിയാണ് ക്രിസ്തു. ധനം, അധികാരം, സെക
ഉൗട്ടുമേശാ വിപ്ലവം
’ഉൗട്ടുമേശ’ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സമഭാവനയുടെയും പങ്കുവയ്ക്കലിന്റെയും പ്രതീകമാണ്. സമൂഹ
ബാഹ്യക്ഷാളനവും ആന്തരികവിശുദ്ധിയും
ബാഹ്യപരതയും ആന്തരികതയും തമ്മിലുള്ള സംഘർഷം എല്ലാ മതങ്ങളും എക്കാലവും നേരിടുന്ന വെല്ലുവിളിയാണ്. ബാഹ്യാന
സംഘർഷങ്ങളിലൂടെ ഉരുത്തിരിയുന്ന മനുഷ്യദർശനം
പ്രീശരും നിയമജ്ഞരും പുരോഹിതരുമുൾപ്പെട്ട യഹൂദ നേതൃത്വവുമായുള്ള യേശുവിന്റെ
വിപ്ലവകരമായ ക്ഷമ
മാർട്ടിൻ സെലിഗ്മാൻ തന്റെ യഥാർഥ സന്തോഷം എന്ന ഗ്രന്ഥത്തിൽ കോപം, വെറുപ്പ്, വിദ്വേഷം മുതലായവ മനുഷ്യനെ
സ്നേഹത്തിന്റെ പടവുകൾ
യേശുവിനെപ്പോലെ സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും ഇത്ര പൂർണമായി വിശദീകരിക്കുകയും സ്വജീവിതത്തിൽ പകർത്ത
വിധിക്കാത്ത സ്നേഹം
എറിക്ക് ഫ്രോം എന്ന മനഃശാസ്ത്രജ്ഞൻ ’സ്നേഹമെന്ന കല’ എന്ന ഗ്രന്ഥത്തിൽ യഥാർഥ സ്നേഹം വ്യവസ്ഥയില്ലാത്തതു
സാർവലൗകികമായ സ്നേഹം
ക്രിസ്തുദർശനത്തിന്റെ വൈരുധ്യാത്മകത വെളിപ്പെടുത്തുന്ന പ്രബോധനമാണ് ശത്രുസ്നേഹം. മിത്രനെ സ്നേഹിക്കാം,
പരിപൂർണ സ്നേഹം
സർവസമാശ്ലേഷകമായ സ്നേഹമാണ് ക്രിസ്തുദർശനത്തിന്റെ ഉൾക്കാന്പ്. മലയിലെ പ്രസംഗത്തിലെ അഞ്ചാമത്തെ വിരുദ്ധോ
പുതിയ ധാർമികത
സ്ഥലകാലാതീതമായ നവസന്ദേശങ്ങൾ ലോകത്തിനു നൽകിയതുകൊണ്ടാണ് യേശുവിനെ വിശ്വഗു
തകിടംമറിയുന്ന സാമൂഹിക ഘടനകൾ
മഹാത്മാഗാന്ധിയെ ഏറ്റവും ആകർഷിച്ചതും അദ്ദേഹത്തിന്റെ സത്യഗ്രഹ ദർശനത്തിന് പ്ര
സദ്വാർത്തയും സംഘട്ടനവും
ദൈവത്തിന്റെ അനന്തമായ കാരുണ്യവും അതിരില്ലാത്ത ക്ഷമയുമാണ് ദൈവരാജ്യാഗമനത്തിന്റെ ഏറ്റവും വലിയ പ്രത്യേക
ദൈവരാജ്യ പ്രഘോഷകൻ
യേശുവിന്റെ പ്രബോധനങ്ങളുടെ നവീനതയും വിപ്ലവപരതയുമാണ് അവിടുത്തേക്കെതിരേ കുരിശ് ഉയർത്താൻ എതിരാളികളെ പ്ര
ചരിത്രം വിഭജിച്ച ചരിത്രപുരുഷൻ
യേശുക്രിസ്തു ചരിത്രപുരുഷനാണ്, ചരിത്രത്തിന്റെ മധ്യത്തിൽ നിൽക്കുന്ന ചരിത്രപുരുഷൻ. ക്രിസ്തുവിന്റെ ജനന
പരീക്ഷകൾ : ദുരാസക്തികൾക്കെതിരേ
ഓരോ മനുഷ്യനിലും കുടികൊള്ളുന്ന അടിസ്ഥാന ദുരാസക്തികളാണ് കാമാസക്തി, അഹന്ത, ധനമോഹം എന്നിവ. ഇവയ്ക്കെതി
പരീക്ഷകൾ : വന്യമൃഗങ്ങൾക്കൊപ്പം
യേശുവിന്റെ ജീവിതത്തിലുടനീളം കുരിശിന്റെ നിഴൽ നീണ്ടുകിടക്കുന്നു. പരസ്യജീവിതാരംഭത്തിൽ, സ്നാപകയോഹന്നാന
കുരിശിന്റെ സന്ദേശം
പ്രപഞ്ചത്തിന്റെ കേന്ദ്രത്തിൽ നാട്ടിനിറുത്തിയിരിക്കുന്ന ജീവന്റെ വൃക്ഷമാണ് യേശുവിന്റെ കുരിശ്. കുരിശ
Latest News
മരം കടപുഴകി വീണ് സ്കൂട്ടര് യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില് സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
Latest News
മരം കടപുഴകി വീണ് സ്കൂട്ടര് യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില് സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top