വ്യതിചലിപ്പിക്കുന്ന പ്രലോഭനങ്ങൾ
വ്യതിചലിപ്പിക്കുന്ന പ്രലോഭനങ്ങൾ
ഫാ. ജേക്കബ് കോയിപ്പള്ളി (കാനാ, തുരുത്തി)

ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പരസ്പരം ഇഷ്ടമായി. ഇടവേളകളിൽ തങ്ങളുടെ സ്വപ്നങ്ങൾ അവർ പരസ്പരം പങ്കുവച്ചു. സന്തോഷത്തിന്‍റെ ഓർമക്കൂടുകൾ അവരൊന്നിച്ചു നെയ്തു തുടങ്ങി. ഇനി ഒരുമിച്ചുള്ള ജീവിതം തുടങ്ങാൻ രണ്ടു മാസം മാത്രം. ഓരോ ദിവസവും കടന്നുപോകുന്പോൾ അവരുടെ സന്തോഷം വർധമാനമായി. ഒന്നരമാസം ശേഷിക്കവേ പെണ്‍കുട്ടിയുടെ അപ്പൻ പറഞ്ഞു: നീ അതു മറന്നേക്ക്, അവർ പറഞ്ഞ തുക സമാഹരിക്കാൻ എനിക്കു കഴിയില്ല. വലിയ പ്രതീക്ഷകളുടെ കാത്തിരിപ്പിന്‍റെ ദിവസങ്ങൾക്കു പണമെന്ന പ്രലോഭനം തിരശീലയിട്ടു.

നന്മ തേടിയുള്ള തീവ്രമായ കാത്തിരിപ്പിൽ അലോസരങ്ങൾ സൃഷ്ടിക്കുന്ന സ്വഭാവങ്ങളും പതിവുകളും നമുക്കന്യമല്ല. നന്മയെ കാത്തിരിക്കുന്ന മനസിന്‍റെ മുന്പിലുള്ള തിന്മയുടെ വിളയാട്ടങ്ങളാണു പ്രലോഭനങ്ങൾ. പഠിക്കുന്ന വിദ്യാർഥിക്കും പഠനം കഴിഞ്ഞ ഉദ്യോഗാർഥിക്കും കുടുംബനാഥനും നാഥയ്ക്കുമൊക്കെ ആശയവിനിമയ മാധ്യമങ്ങൾ പ്രലോഭനങ്ങളായി മാറാറുണ്ട്. ഇനിയും ഒരുപാടു ദൂരം മുന്നോട്ടുപോകാനുള്ള സ്വപ്നത്തിനിടയിൽ എന്തൊക്കെയോ കാണാനും കേൾക്കാനും തങ്ങിനിൽക്കാനും ആകർഷിതമാകുന്ന മനസ് താൻ കാത്തിരിക്കുന്നവയിൽനിന്ന് ഒരുവനെ അടർത്തിമാറ്റാറുണ്ട്.



റോബർട്ട് ഫ്രോസ്റ്റിന്‍റെ കവിതയിലെ പടയാളിയെ നാം ഓർക്കുന്നുണ്ടാവും - ഇടതൂർന്ന് വളർന്നുനിൽക്കുന്ന ഈ മരത്തണലിൽ ആയിരിക്കുക സുന്ദരം, പക്ഷേ എനിക്ക് ഇനിയും ഏറെ ദൂരങ്ങൾ താണ്ടിയാലേ എന്‍റെ വാഗ്ദാനങ്ങൾ പൂർത്തിയാക്കാനാവൂ. ചുറ്റുവട്ടമുള്ള പ്രലോഭനങ്ങളെ തകർത്തെറിയാൻ കഴിഞ്ഞ ഈ പടയാളി കാത്തിരിപ്പിന്‍റെ നാൾവഴികളിലെ പ്രചോദനമാണ്.

പറുദീസയിലെ വിലക്കപ്പെട്ട പഴം ആദ്യമാതാവായ ഹവ്വായുടെ മനസിലുണ്ടാക്കിയ ദാഹം ഇന്നും നമ്മുടെ മനസുകളിൽ എവിടെയൊക്കയോ ഉണ്ടെന്നുള്ളതു ജീവിതം നമ്മെ പഠിപ്പിക്കുന്ന സത്യമാണ്. ആകർഷണം വഴിഞ്ഞൊഴുകുന്ന തിന്മകൾക്കു നേരേ മനസിനു പുലർത്താൻ കഴിയുന്ന നിയന്ത്രണമാണ് അതിനെ ലക്ഷ്യത്തിലെത്തിക്കുക. വഴികാട്ടുന്ന നക്ഷത്രത്തിൽനിന്നു കണ്ണുകളെ വ്യതിചലിപ്പിക്കാൻ കഴിയുന്ന ആകർഷണീയതകൾ നമുക്കു പുറത്തുണ്ട്. ആകർഷണങ്ങളിലേക്കു ചടഞ്ഞുകൂടാൻ ആഗ്രഹിക്കുന്ന ഒരു അകവും നമുക്കുണ്ട്. നക്ഷത്രം കണ്ട് ഇറങ്ങിപ്പുറപ്പെട്ട് രക്ഷകനെ കണ്ടെത്തിയ രാജാക്കന്മാരുടെ നിശ്ചയദാർഢ്യം ഈ നാൾവഴികളിൽ നമുക്കു കരുത്തായിരിക്കട്ടെ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.