കഠുവ, ഉന്നാവോ സംഭവങ്ങൾ ലജ്ജാകരം: നരേന്ദ്ര മോദി
കഠുവ, ഉന്നാവോ സംഭവങ്ങൾ ലജ്ജാകരം: നരേന്ദ്ര മോദി
ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ്. കഠുവ, ഉന്നാവോ വിഷയങ്ങളിൽ മോദി മൗനം പാലിക്കുന്നുവെന്ന വിമർശനം ഉയരുന്നതിനിടെയാണു പ്രതികരണം. രണ്ടു ദിവസങ്ങളിലായി ഉണ്ടായ സംഭവങ്ങൾ ലജ്ജാകരമാണ്.

കുറ്റകൃത്യങ്ങൾക്ക് പിന്നിലുള്ളവർ ശിക്ഷിക്കപ്പെടാതെ പോകില്ല. ഒരു രാജ്യമെന്ന നിലയിലും സമൂഹമെന്ന നിലയിലും എല്ലാവരെയും ലജ്ജിതരാക്കുന്ന സംഭവങ്ങളാണിത്. പൂർണമായും നീതി നടപ്പാക്കുമെന്നും കുറ്റവാളികളിൽ ഒരാൾ പോലും രക്ഷപ്പെടില്ലെന്നും രാജ്യത്തിന് ഉറപ്പുനൽകുന്നുവെന്നും മോദി പറഞ്ഞു. നമ്മുടെ പെണ്‍മക്കൾക്ക് നിശ്ചയമായും നീതി ലഭിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഉറപ്പ്. ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കർ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



ഏതു സംസ്ഥാനത്തായാലും ഇത്തരം സംഭവങ്ങൾ മനുഷ്യ മനഃസാക്ഷിയെ തകർക്കുന്നതാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരേ ഒറ്റക്കെട്ടായി പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
കഠുവ സംഭവം അങ്ങേയറ്റം നിർഭാഗ്യകരവും ലജ്ജാകരവുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും പ്രതികരിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കും. ബിജെപി എംഎൽഎ ഉൾപ്പെട്ട ഉന്നാവോ മാനഭംഗക്കേസിലും നീതി ഉറപ്പാക്കും.

കഠുവയിലേത് അങ്ങേയറ്റം ലജ്ജാകരമായ സംഭവമാണ്. ഏതുമതത്തിലോ സമുദായത്തിലോപെട്ട ആളുകളായാലും ഇതിനെ അപലപിക്കുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പു വരുത്തും. ഉന്നാവോ സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് ദുരദ്ദേശങ്ങളൊന്നുമില്ലെന്നും കേസ് സിബിഐക്കു കൈമാറിയതുതന്നെ അതിനു തെളിവാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.