നായകർ നയിച്ചു, രോഹിത് ചിരിച്ചു, മുംബൈ വിജയവഴിയിൽ
നായകർ നയിച്ചു, രോഹിത് ചിരിച്ചു, മുംബൈ വിജയവഴിയിൽ
മുംബൈ: വിരാട് കോഹ്ലിയുടെ പോരാട്ടം പാഴായപ്പോൾ മുംബൈ ഇന്ത്യൻസിന് ഐപിഎൽ സീസണിലെ ആദ്യ വിജയം. ബാംഗളൂർ റോയൽ ചലഞ്ചേഴ്സിനെ 46 റണ്‍സിനാണ് മുംബൈ പരാജയപ്പെടുത്തിയത്. മുംബൈ ഉയർത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗളൂരിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. സീസണിൽ ബാംഗളൂരിന്‍റെ മൂന്നാം തോൽവിയാണിത്.

ഓപ്പണറായി ഇറങ്ങിയ വിരാട് കോഹ്ലി 62 പന്തിൽ 92 റണ്‍സുമായി പുറത്താകാതെനിന്നു. ഏഴു ബൗണ്ടറികളും നാലു സിക്സറും ഉൾപ്പെടെയായിരുന്നു നായകന്‍റെ ഇന്നിംഗ്സ്. ബാംഗളൂർ നിരയിൽ മറ്റാരും കോഹ്ലിക്കു പിന്തുണ നൽകാനുണ്ടായില്ല. മുംബൈക്കായി കൃണാൽ പാണ്ഡ്യ മൂന്നും ജസ്പ്രീത് ബുംറ, മൈക്കിൾ മക്ഗ്ലീഗൻ എന്നിവർ രണ്ടും വിക്കറ്റ് നേടി.

നേരത്തെ, രോഹിത് ശർമ(94), എവിൻ ലെവിസ്(65) എന്നിവരുടെ പ്രകടനങ്ങളുടെ മികവിലാണ് മുംബൈ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 213 റണ്‍സ് കണ്ടെത്തിയത്. സ്കോർ ബോർഡ് തുറക്കുംമുന്പ് രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു മുംബൈയുടെ പ്രകടനം.

ടോസ് നേടിയ വിരാട് കോഹ്ലി ബൗളിംഗ് തെരഞ്ഞെടുത്തു. ഉമേഷ് യാദവ് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ രണ്ടു പന്തിൽ രണ്ടു മുംബൈ ബാറ്റ്സ്മാൻമാർ കൂടാരം കയറി. സൂര്യകുമാർ യാദവ്(0), ഇഷാൻ കിഷൻ(0) എന്നിവരായിരുന്നു യാദവിന്‍റെ ഇര. ഇതിനുശേഷം ഒത്തുചേർന്ന എവിൻ ലെവിസ്-രോഹിത് ശർമ സഖ്യം മുംബൈയെ മുന്നോട്ടുനയിച്ചു. ലെവിസായിരുന്നു കൂടുതൽ ആക്രമണകാരി. അർധസെഞ്ചുറി തികച്ചു മുന്നോട്ടു കുതിച്ച ലെവിസ് മുംബൈ സ്കോർ 108ൽ വീണു. 42 പന്തിൽ 65 റണ്‍സായിരുന്നു ലെവിസിന്‍റെ സന്പാദ്യം.


ഇതിനുശേഷം രോഹിത് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 32 പന്തിൽ അർധസെഞ്ചുറി കുറിച്ച രോഹിത് ശേഷിച്ച 22 പന്തിൽ 44 റണ്‍സ് നേടി. 52 പന്ത് നീണ്ട ഇന്നിംഗ്സിൽ അഞ്ചു സിക്സറും പത്തു ബൗണ്ടറികളും രോഹിത് പായിച്ചു. ഹാർദിക് പാണ്ഡ്യ( അഞ്ചു പന്തിൽ 17) പുറത്താകാതെനിന്നു. മുംബൈക്കായി ഉമേഷ് യാദവ്, കോറി ആൻഡേഴ്സണ്‍ എന്നിവർ രണ്ടും ക്രിസ് വോക്സ് ഒന്നും വിക്കറ്റ് നേടി.

ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കോഹ്ലിപ്പട 200 റണ്‍സിൽ അധികം വഴങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ആർസിബിക്കെതിരേ 217 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. 92 റണ്‍സ് നേടിയ മലയാളി താരം സഞ്ജു സാംസണിന്‍റെ മികവിലായിരുന്നു രാജസഥാന്‍റെ പ്രകടനം. മത്സരത്തിൽ രാജസ്ഥാൻ വിജയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.