ജഴ്സി വിൽപനയിൽ മിന്നിത്തിളങ്ങി നൈജീരിയ...
ജഴ്സി വിൽപനയിൽ മിന്നിത്തിളങ്ങി നൈജീരിയ...
ലോകകപ്പ് ഫുട്ബോൾ എന്നു കേൾക്കുന്പോൾതന്നെ ആവേശത്തിന്‍റെയും മൽസരത്തിന്‍റെയും വാക്പോരിന്‍റെയും വേദിയാകുന്പോൾ ആരാധകർ പ്രിയപ്പെട്ട താരത്തെയും ടീമിനെയും രാജ്യത്തെയും നെഞ്ചിലേറ്റുന്നു. നൈജീരിയൻ ടീം ലോകകപ്പ് ഫേവറിറ്റ് അല്ലെങ്കിലും ജഴ്സിയുടെ കാര്യത്തിൽ ഇത്തവണ ഏറ്റവും മുന്നിലാണ്.

നൈജീരിയൻ ഫുട്ബോൾ ടീമിന്‍റെ ലോകകപ്പ് ജഴ്സിക്ക് ലണ്ടനിൽ വൻ ഡിമാൻഡ് ആണിപ്പോൾ. പ്രീ ഓർഡർ ചെയ്ത മുപ്പതു ലക്ഷം ജഴ്സികൾ അടങ്ങുന്ന കിറ്റ് വിറ്റു തീർന്നു. വിൽപന തുടങ്ങി ആദ്യത്തെ രണ്ടു മിനിറ്റിനുള്ളിൽ പൂർണമായും ജഴ്സികൾ കാലിയായി എന്നതാണ് സവിശേഷത.

പച്ച നിറത്തിലുള്ള ജഴ്സി നക്ഷത്രത്തിളക്കത്തിലുമാണ്. ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു ക്ലാസിക് ഫുൾ ഗ്രീൻ സ്ട്രിപ്പിന്‍റെ ‘തണുത്ത, ശുദ്ധീകരിച്ച കാഴ്ച’എന്നു ജഴ്സിയെ വിശേഷിപ്പിക്കാം. നൈക്കിയാണ് ജഴ്സി നിർമിച്ചിരിക്കുന്നത്. 65 പൗണ്ടാണ് വിലയിട്ടിരിക്കുന്നത്.


ഓണ്‍ലൈനായി വ്യാജ ജഴ്സികളുടെ വിൽപന പൊടിപൊടിക്കുന്നുണ്ടെങ്കിലും ഒറിജിനലിനെ വെല്ലാനുള്ള ശേഷി വ്യാജനില്ലെന്നു നൈക്കിയുടെ വക്താവ് അറിയിച്ചു.

റിലീസ് ചെയ്തത് മിനിറ്റുകൾക്കുള്ളിൽ ഓണ്‍ലൈൻ ഓർഡറുകൾ പരിധിയിലെത്തിയിരുന്നു. 
ആഴ്സനലിന്‍റെ അലക്സ് ഇവോബിയും ലെസ്റ്ററിന്‍റെ വിൽഫ്രീഡ് ദിദിയും അടക്കമുള്ള താരങ്ങളാണ് ജഴ്സിയുടെ മോഡലുകൾ. നൈജീരിയയുടെ 1994ലെ ജഴ്സിയെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ ഡിസൈൻ.

ലോകകപ്പിൽ ഗ്രൂപ്പ് ഡിയിൽ അർജന്‍റീന, ഐസ്‌ലൻഡ്, ക്രോയേഷ്യ എന്നിവയ്ക്കൊപ്പമാണ് നൈജീരിയ.

ജോസ് കുന്പിളുവേലിൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.