Tax
Services & Questions
തെറ്റ് തിരുത്താൻ കോടതിയെ സമീപിക്കുക
തെറ്റ് തിരുത്താൻ കോടതിയെ സമീപിക്കുക
5/11-/1976ൽ ജയിൽ വകുപ്പിൽ 310-/490 സ്കെയിലിൽ വാർഡനായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് 16/9/1981ൽ എക്സൈസ് വകുപ്പിൽ അതേ സ്കെയിലിൽ എക്സൈസ് ഗാർഡായി ജോലി കിട്ടി. ജയിൽ വകുപ്പിൽ നിന്ന് റിലീവ് ചെയ്ത് എക്സൈസ് വകുപ്പിൽ ചേർന്നത് കണക്കാക്കി 10, 18, 23 വർഷത്തെ ഗ്രേഡും ലഭിച്ചു. എന്നാ ൽ വാങ്ങിയ ഗ്രേഡുകൾ ക്രമരഹിതമാണെന്നും അധികം വാങ്ങിയ തുക തിരിച്ചടയ്ക്കണമെന്നും കാണിച്ച് 17/8/2006ൽ കോട്ടയം അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണറുടെ കത്ത് ലഭിച്ചു. കത്തിനെതിരെ ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങി. ഇതു നിലനിൽക്കേ 31-3-2011ൽ എക്സൈസ് ഇൻസ്പെക്ടറായി വിരമിച്ചു. ഞാൻ അധികം വാങ്ങിയ 52,000രൂപ കഴിച്ചാണ് എനിക്ക് പെൻഷന്‌ ആനുകൂല്യ ങ്ങൾ ലഭിച്ചത്. എനിക്ക് ഗ്രേഡുകൾ ലഭിക്കാൻ അനുവദിച്ചത് ക്രമരഹിതമായിട്ടാണോ?
കെ.എ. അബ്ദുൾ അസീസ്, കോട്ടയം

ഒരേ ശന്പള സ്കെയിലിൽ ജോലി ചെയ്ത കാലയളവ് ഗ്രേഡിന് കണക്കാക്കിയിരുന്നത് 15-/9/1985 വരെയുള്ള കാലയളവിലുള്ള സർവീസുകൾക്കു മാത്രമാണ്. ഗ.ഉ (പി)705/81/(372)/ധന. തീയതി 28/10/81 എന്ന ഉത്തരവുപ്രകാരമാണ് ഇതു കണക്കാക്കിയിരുന്നത്. ഇതിൻ പ്രകാരം 15/-9-/1985 വരെയുള്ള കാലഘട്ടത്തിലെ സർവീസുകൾക്ക് ഈ സന്പ്രദായം തുടർന്നു. 16/-9-/1985 മുതൽ ഹയർഗ്രേഡ് കണക്കാക്കുന്നതിന് ഒരേ ശന്പള സ്കെയിലുകൾക്കു പകരം ഒരേ തസ്തിക എന്നാക്കി. വ്യത്യ സ്ത വകുപ്പുകളിൽ ജോലി ചെയ്ത ഒരേ രീതിയിലുള്ള തസ്തികയാണ് ഇതുകൊണ്ട് ഉദ്ദേശിച്ചത്.

അതിനാൽ 15-/9-/1985നുശേഷം വ്യത്യസ്ത തസ്തികയിൽ ജോലി ചെയ്തകാലം (ഒരേ ശന്പള സ്കെയിലിലാണെങ്കിൽ പോലും) സമയബന്ധിത ഹയർഗ്രേഡുകൾ നൽകുന്പോൾ പരിഗണിക്കരുത് എന്നുള്ള വിശദമായ സർക്കുലർ (ധനവകുപ്പ്) ഇറക്കിയത് 2008ൽ മാത്രമാണ്. സർക്കുലർ നന്പർ 46/2008 ധന. 8-8-2008 തീയതി. ഈ സർക്കുലറിന് മുന്പ് വിവിധ വകുപ്പുകളിൽ ഇതു പോലുള്ള ഗ്രേഡുകൾ വിവിധ വകുപ്പു മേധാവികൾ അനുവദിച്ചുകൊടുത്തിട്ടുണ്ട്. ഇത് ജീവനക്കാരെ നേര ത്തെ അറിയിക്കേണ്ടതായിരുന്നു. ഗ്രേഡിന് ഓപ്ഷൻ കൊടുത്ത സമയത്ത് വകുപ്പ് മേധാവികൾക്ക്/ ഗ്രേഡ് അനുവദിച്ചു ഉത്തരവിറക്കിയ മേധാവികൾക്ക് / പറ്റിയ തെറ്റിന്‍റെ ഫലമായാണ് ഇങ്ങനെയുള്ള തെറ്റായ രീതിയിലുള്ള ഹയർഗ്രേഡുകൾ അനുവദിക്കപ്പെട്ടത്. കോടതി മുഖേനയേ ഇതിനു പരിഹാരമുള്ളൂ.