Tax
Services & Questions
കുടിശിക ഒന്നിച്ചു ലഭിക്കാൻ അർഹതയുണ്ട്
കുടിശിക ഒന്നിച്ചു ലഭിക്കാൻ അർഹതയുണ്ട്
ട്രഷറി മുഖേന പെൻഷൻ വാങ്ങിക്കൊണ്ടിരുന്ന എന്‍റെ ഭർത്താവ് 2018 ജനുവരി 25ന് മരണമടഞ്ഞു. അദ്ദേഹത്തിന്‍റെ നോമിനിയായ എനിക്ക് ഫെബ്രുവരി മാസം മുതലുള്ള ഫാമിലി പെൻഷൻ മാർച്ച് മാസത്തിൽ ലഭിച്ചു. 2014ലെ ശന്പള/പെൻഷൻ പരിഷ്കരണത്തിന്‍റെ കുടിശിക ഗഡുക്കളായി രണ്ടുതവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 3, 4 ഗഡുക്കൾ ഇനിയും ലഭിക്കാനുണ്ട്. മൂന്നാം ഗഡു 2018 ഏപ്രിൽ മാസത്തിൽ മറ്റു പെൻഷൻകാർക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ നോമിനിയായ എനിക്ക് ഈ കുടിശിക ലഭിച്ചിട്ടില്ല. അതിന് എന്തു നടപടിയാണ് സ്വീകരിക്കേണ്ടത്?
ജാൻസി ജയിംസ്, കട്ടപ്പന

ഭർത്താവിനു ലഭിക്കേണ്ടിയിരുന്ന പെൻഷൻ പരിഷ്കരണത്തിന്‍റെ കുടിശിക നോമിനേഷൻ ഉണ്ടെങ്കിൽ താങ്കൾക്ക് തന്നെയാണ് ലഭിക്കേണ്ടത്. അപേക്ഷയും നോമിനേഷനും സഹിതം ട്രഷറി ഓഫീസറെ ബന്ധപ്പെടുക. ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന കുടിശികയുടെ മൂന്നാം ഗഡുവും നാലാം ഗഡുവും താങ്കൾക്ക് ഒന്നിച്ചു ലഭിക്കുവാൻ അർഹതയുണ്ട്. പെൻഷണർ മരണമടഞ്ഞാൽ കുടിശിക മൊത്തമായി തന്നെ നൽകണമെന്നാണ് ഗവ. തീരുമാനം. അതിനാൽ കുടിശിക ലഭിക്കുന്നതിന് എത്രയും പെട്ടെന്ന് ട്രഷറി ഓഫീസറെ ബന്ധപ്പെടുക.