Letters
മോദിയുടെ പഴയ വാഗ്ദാനവും വിദേശയാത്രയും
Tuesday, June 20, 2017 11:27 AM IST
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്കുള്ള അഞ്ചാമത്തെ യാത്ര ഈ മാസം നടത്തുമെന്നും അത് അദ്ദേഹത്തിന്‍റെ 68ാമത് വിദേശയാത്രയായിരിക്കുമെന്നും പത്രത്തിൽ വായിച്ചു. കഴിഞ്ഞ ഇലക്‌‌ഷനു മുൻപ് മോദി ഒരു വാഗ്ദാനം നൽകിയിരുന്നു. താൻ പ്രധാനമന്ത്രി ആയാൽ, ഇന്ത്യക്കാർക്ക് വിദേശ ബാങ്കുകളിലുള്ള ശതകോടികൾ വരുന്ന നിക്ഷേപം പിടിച്ചെടുത്ത് ഓരോ ഇന്ത്യൻ പൗരന്‍റെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം ഇട്ടുകൊടുക്കുമെന്ന്. എന്തുകൊണ്ട് ഇതേവരെ അതു ചെയ്തില്ല എന്നു പലരുംചോദിക്കുന്നു.

ഓരോ വിദേശയാത്രയിലും കൂടുതൽ കള്ളപ്പണ നിക്ഷേപങ്ങൾ വെളിപ്പെട്ടുകൊണ്ടിരിക്കു കയാണോ? ഇപ്പോഴത്തെ അമേരിക്കൻ യാത്രകൂടി കഴിയുന്പോൾ അതിന്‍റെ പൂർണചിത്രം ലഭിക്കുമോ‍? അതെല്ലാം പിടിച്ചെടുത്താൽ ആ തുക എത്ര ഭീമമായ ഒന്നായിരിക്കും?
പിടിച്ചെടുക്കുന്ന തുക മുഴുവൻ‌ ജനങ്ങൾക്കു വീതംവച്ചു തരുമോ? അതോ മോദിയുടെയും പരിവാരങ്ങളുടെയും വിദേശയാത്രകൾക്കു വേണ്ടിവന്ന കോടികൾ പിടിച്ചിട്ട് ബാക്കിയേ തരികയുള്ളോ? തുക ഏകദേശമൊന്നറിഞ്ഞിട്ടുവേണം പലർക്കും ഇടിഞ്ഞുവീഴാറായ വീട് പുതുക്കിപ്പണിയാനും മറ്റ് അത്യാവശ്യങ്ങൾ നിർവഹി ക്കാനും.

ജോ മുറികല്ലേൽ, പാലാ