Letters
കർഷകരെ ഇല്ലാതാക്കുന്ന സർക്കാർ നയങ്ങൾ
Friday, June 23, 2017 11:14 AM IST
രാജ്യത്തു മൂന്നു വർഷത്തിനിടെ 36,000 കർഷകർ ആത്മഹത്യ ചെയ്തു എന്നാണു സർക്കാരിന്‍റെ തന്നെ കണക്ക്. കോർപറേറ്റ്‌വത്കരണത്തിന്‍റെ വൈറസ് ബാധിച്ച മോദി സർക്കാരിനു കർഷകരുടെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കാൻ മനസു വന്നിട്ടില്ല.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കർഷകരോദനം ഉയരുമ്പോഴും ഭരണകൂടങ്ങൾ അതു കേൾക്കുന്നില്ല. കേരളത്തിലെ റബർ കർഷകരുടെയും സ്ഥിതി വ്യത്യസ്തമല്ല. വിലയിടിവു മൂലം കടബാധ്യതയിൽ കുടുങ്ങിയിരിക്കുകയാണവർ. ടാപ്പിംഗ് തൊഴിലാളികൾക്കു കൂലി കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥ. വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ നിന്നു റബർ ബോർഡിനെ നീക്കി കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിനു കീഴിൽ കൊണ്ടുവരാൻ ശ്രമിച്ച നീക്കവും കർഷകദ്രോഹ നടപടി തന്നെ.

ഏകാധിപതികളെപ്പോലും നാണിപ്പിക്കുന്ന രീതിയിലാണ് മധ്യപ്രദേശ് മുഖ്യമന്ത്രി കർഷക സമരങ്ങളെ മർദിച്ചും വെടിവച്ചും അടിച്ചമർത്തുന്നത്. കർഷകവായ്പകൾക്ക് ഉടനടി മൊറട്ടോറിയം പ്രഖ്യാപിക്കണം. കർഷകർക്ക് അടിയന്തരമായി ധനസഹായം നല്കാനും കേന്ദ്രസർക്കാർ തയാറാവണം. വിളകൾക്കു ന്യായമായ വില നല്കി കർഷകരെ താങ്ങി നിർത്തേണ്ട ചുമതല അതതു സംസ്ഥാന സർക്കാരുകൾക്കുണ്ട്. കടക്കെണിയിലായ കർഷകനു ഫസൽ ബീമ യോജന എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഇൻഷ്വറൻസ് പദ്ധതി നല്കി സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള കേന്ദ്രനടപടി അപലപനീയമാണ്.

1700 രൂപയാണ് ശരാശരി കർഷകന്‍റെ മാസവരുമാനം. ആത്മഹത്യകൾക്കു കാരണവും ഇതുതന്നെ. പലിശരഹിത വായ്പകൾ നല്കാതെ പരിഹാരമില്ല. കന്നുകാലികളെ കശാപ്പിനു വേണ്ടി വില്ക്കുന്നതു നിരോധിച്ചത് കാർഷികമേഖലയെ സാരമായി ബാധിച്ചു. വരുംവരായ്ക നോക്കാതെ സംഘപരിവാർ അജൻഡ നടപ്പാക്കുകയാണു മോദി സർക്കാർ.

ഇന്ത്യയിലെ മൂന്നിൽ രണ്ട് കൃഷിയിടങ്ങളിലും മഴയെ ആശ്രയിച്ചാണു കൃഷി. കൃത്യമായ ജലസേചന സംവിധാനം അനിവാര്യമാണ്. കഴിഞ്ഞ കേന്ദ്രബജറ്റിൽ ജലസേചനത്തിനായി പ്രത്യേക പദ്ധതികളൊന്നുമില്ല.

കാർഷികമേഖലയിലെ കോർപറേറ്റ് നീരാളിപ്പിടിത്തം വ്യക്തമാക്കുന്ന ഇന്‍റഗ്രേഷൻ സമ്പ്രദായം മൂന്നുനാലുവർഷമായി കണ്ടുവരുന്നു. വിത്തും വളവും നല്കി നാമമാത്രമായ വില നല്കി ഉത്പന്നങ്ങൾ തിരിച്ചെടുക്കുന്ന രീതിയിലൂടെ വിപണി കൈയടക്കുകയാണു ലക്ഷ്യം. ഊട്ടിയിലെ കാരറ്റ് കർഷകരുടെ അവസ്ഥ ഇതിനു തെളിവാണ്. ഇന്ത്യയിലെ കോഴിവളർത്തൽ മൂന്നോ നാലോ കോർപറേറ്റുകളുടെ കൈയിലൊതുങ്ങിയതും ഇതേ തന്ത്രത്തിലൂടെയാണ്.

മാജൂഷ് മാത്യൂസ് മുത്തിയപാറയിൽ, സംസ്ഥാന ജനറൽ സെക്രട്ടറി, കർഷക കോൺഗ്രസ്