Letters
കേരളീയർ ഇനിയും മണ്ടൻകളിച്ചാൽ അന്യനാട്ടുകാർ ഇവി
Saturday, July 22, 2017 1:04 PM IST
നിയമസഭാമണ്ഡലം പുനഃ സംഘടനയിൽ പഴയ തിരുവിതാംകൂർ ഭാഗത്തെ സീറ്റ് കുറയുകയും ജനസംഖ്യ കൂടിയ തൃശൂർ, മലപ്പുറം ഭാഗത്തു മണ്ഡലങ്ങൾ കൂടുകയും ചെയ്തു.
തിരുവിതാംകൂർകാർക്കു വിദ്യാഭ്യാസംകൂടിയപ്പോൾ നമ്മളിരുവർക്ക് മൂന്നെന്നുള്ളത് കുറച്ചു രണ്ടുമതി മക്കളെന്നു തീരുമാനിച്ചു. ചിലരത് രണ്ട് ഒന്നാക്കി. അതൊരു മണ്ടൻകളിയായി.

അതിബുദ്ധി കാണിച്ചാൽ ഇനി ഈ നാട് മറുനാടൻ തൊഴിലാളികൾ സ്വന്തമാക്കും. കുടുംബവും നാടും നിലനിർത്താൻ എല്ലാവരും കുറഞ്ഞത് രണ്ടുമക്കളെയെങ്കിലും പോറ്റണം. പറ്റുന്നവർ അതിൽ കൂടുതലും പോറ്റണം. പഠിച്ചാൽ അവർ പുറത്തുപോയി പണം സന്പാദിച്ച് രാജ്യത്തെ സേവിക്കും.

ഈയിടെ ഒരാൾ പത്രത്തിലെഴുതി രണ്ടുമക്കളെ മാത്രം പോറ്റിവളർത്തുന്നവർക്കു വേണ്ടത്ര സബ്സിഡി നൽകി പ്രോത്സാഹിപ്പിക്കണമെന്ന്. അത് അബദ്ധമാകും.
ജനസംഖ്യ കുറയാതെ നോക്കിയാലേ ഉള്ള എംഎൽഎമാരും എംപിമാരും ഉണ്ടാകു. അവരുടെ ഫണ്ട് കിട്ടിയാലേ നാടിന്‍റെ വികസനം നടക്കൂ. ജനം കുറഞ്ഞാൽ മറുനാട്ടുകാരെ തൊഴിലിനും താമസത്തിനും ഇവിടെ വരുത്തേണ്ടിവരും.

ക്രമേണ ഇവിടം ബീഹാറികളും ബംഗാളികളും കൈയടക്കും. നാടവരുടേതാകും. അതുതടയാൻ നാം രണ്ടും മൂന്നും മക്കളുള്ളവരെ പ്രോത്സാഹിപ്പിക്കണം. സഹായങ്ങൾ നൽകണം.
വിദഗ്ധർ തീരുമാനിച്ച് എല്ലാ പാർട്ടിക്കാരും ഒത്തുകൂടി ഏതുതരം ബോധവത്കരണം നടത്തണമെന്നു വൈകാതെ തീരുമാനിക്കുക. മക്കളുള്ളവരെ പ്രത്യേകം സമ്മാനം നൽകി ആദരിച്ചാലും തെറ്റില്ല. എല്ലാവരും ആലോചിക്കുക

ഡോ. കെ.ടി. അഗസ്റ്റിൻ കുന്നത്തേടം, തിരുവനന്തപുരം