Letters
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിനു ബാധ്യത
Monday, August 21, 2017 11:45 AM IST
എയർ കണ്ടീഷൻഡ് സൗകര്യമുള്ള ഹോട്ടലുകളിലെ നോൺ എസി മുറിയിലിരുന്നു ഭക്ഷണം കഴിച്ചാലും 18 ശതമാനം നികുതി നൽകണമെന്നു കേന്ദ്ര ഗവൺമെന്‍റ് വ്യക്തമാക്കിയതു ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് ഇരുട്ടടി ആയിരിക്കുകയാണ്. ഹോട്ടലുടമകൾ ഭക്ഷണത്തിന് പത്തു ശതമാനം വില കൂട്ടാൻ തയാറെടുക്കുന്നുവെന്നുള്ളതും ഇതോടു കൂട്ടിവായിക്കണം.

ഈ സാഹചര്യത്തിൽ ഹോട്ടലുകളെ ആശ്രയിക്കുന്നവർക്കു തങ്ങൾ കഴിക്കുന്ന ആഹാര പദാർഥങ്ങൾ വൃത്തിയും വെടിപ്പുമുള്ള സാഹചര്യങ്ങളിൽ വിഷരഹിത സാധനങ്ങൾ ഉപയോഗിച്ച് പാകപ്പെടുത്തുന്നതാണെന്ന് ഉറപ്പാക്കാൻ അവകാശമുണ്ട്. ഈ വിഷയത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പും ഉത്തരവാദപ്പെട്ട മറ്റു സർക്കാർ വകുപ്പുകളും കാണിച്ചുവരുന്ന വീഴ്ചകൾ പൊറുക്കാനാവുന്നതല്ല.

സേവ്യർ കാവാലം, ചങ്ങനാശേരി