Letters
മാനസിക വെല്ലുവിളി നേരിടുന്നവരോ
Thursday, February 23, 2017 12:39 PM IST
മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പഠനപരിശീലനം നൽകുന്ന 294 സ്കൂളുകളാണു കേരളത്തിലുള്ളത്. അതിൽ ഒരു സ്കൂൾ മാത്രമാണ് ഗവണ്‍മെന്‍റ് നേരിട്ട് നടത്തുന്നത്. ബാക്കി സ്കൂളുകൾ എല്ലാം സന്നദ്ധ സംഘടനകളാണു നടത്തുന്നത്. അന്പതോളം സ്കൂളുകൾക്ക് കേന്ദ്രസർക്കാരിന്‍റെയും ബാക്കി സ്ഥാപനങ്ങൾക്കു സംസ്ഥാന സർക്കാരിന്‍റെയും തുച്ഛമായ ധനസഹായമാണു ലഭ്യമായിട്ടുള്ളത്. ഇന്ത്യൻ ഭരണഘടനയിലും വിവിധ നിയമ സംവിധാനങ്ങളിലും സൗജന്യ വിദ്യാഭ്യാസം ഉറപ്പുപറയുന്നുണ്ടങ്കിലും മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ഇന്നും ഇതു ജലരേഖ മാത്രമാണ്.

നിലവിലുള്ള സ്പെഷൽ സ് കൂൾ അധ്യാപകർക്ക് നാമമാത്രമായ വേതനം ലഭിക്കുന്പോൾ ഇതേ വിദ്യാഭ്യാസ യോഗ്യതയുള്ള മറ്റ് അധ്യാപകർക്ക് 28,500 രൂപവരെ ലഭ്യമാണ്. പാചകത്തൊഴിലാളികൾക്കുപോലും 8800 രൂപ നൽകാൻ ശ്രമിക്കുന്പോൾ ആ തുക പോലും ഇവർക്കു ലഭിക്കുന്നില്ല എന്നതു ദുഃഖകരമാണ്.

27012014ൽ അന്നത്തെ നിയമസഭയിൽ 58 എംഎൽഎമാർ ഒപ്പുവച്ചു നൽകിയ നിവേദനത്തെ തുടർന്ന് ആദ്യഘട്ടമെന്ന നിലയിൽ നൂറിലധികം കുട്ടികൾ പഠിക്കുന്ന സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകാൻ ഉമ്മൻചാണ്ടി സർക്കാർ തീരുമാനമെടുത്തതാണ്. 28042014, 02122014, 15052015, 25082015 തുടങ്ങിയ തീയതികളിലെ ഉത്തരവുപ്രകാരം തീരുമാനങ്ങളെടുക്കുകയും 09022016 ൽ 33 സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകിക്കൊണ്ടു പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. വിവിധ ഉത്തരവുകൾ ഇറങ്ങിയതല്ലാതെ നിലവിൽ ഒരു തുടർനടപടിയും ഉണ്ടായിട്ടില്ല.

മറ്റേതൊരു കുട്ടിയേയും പോലെ സൗജന്യ വിദ്യാഭ്യാസം നേടാനുള്ള ഇവരുടെ അവകാശം നടപ്പിൽ വരുത്തി ക്കൊണ്ട് അർഹതയുള്ള സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകണം. മറ്റു സ്കൂളുകൾക്ക് ആവശ്യമായ സഹായം നൽകുന്നതോടൊപ്പം 18 വയസിനു മുകളിലുള്ളവർക്ക് തൊഴിൽ പരിശീലനത്തിലുള്ള സൗകര്യങ്ങൾ ചെയ്യുന്നതിനുള്ള അടിയന്തര നടപടി സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകണം.

ജോജി തെക്കൂടൻ, കരുവന്നൂർ, ഇരിങ്ങാലക്കുട